തറാവീഹ് 11 ന്ന് ഫുഖഹാക്കൾ എന്ത്പറയുന്നു

എനി വഹാബികള്‍ ഉദ്ദരിച്ച 11 റക് അത്തിൻ റ്റെ ഹദീസ് മുഹദ്ദിസീങ്ങളും ഫുഖഹാക്കളും എങ്ങനെ മനസ്സിലാക്കി എന്ന് നൊക്കാം✏ ആദ്യമായി രൻ ടാം ഷാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി റ പറയുന്നത് നൊക്കൂ മഹാനവർക ള്‍ രചിച്ച ഫിഖ് ഹീ കിതാബായ ഷറഹ് മുഹദ്ദബിൽ വിത് റ് അധികരിച്ചത് 11 റക് അത്തും ചുരുങ്ങിയത് ഒരു റക് അത്തുമാണെന്ന് സ്തിരപ്പെടുത്തുന്നത് 👇 ആയിഷ ബീവി റ ഉദ്ദരിച്ച 11 റക് അത്തിൻ റ്റെ ഹദീസ് ഹദീസ് പിടിച്ച് കൊൻ ടാകുന്നു....." وأكثره إحدى عشرة ركعة لما روت عائشة رضي اللهعنها أن النبي صلى الله عليه وسلم " كان يصلي من الليل إحدى عشرة ركعة يوتر فيها بواحدة "     -    النووي   -   شرح المهذب : 4/11،،،،،،،،،،،،،،،،✏ എനി അടുത്തത് നൊക്കൂ നിങ്ങള്‍ ഉദ്ദരിക്കുന്ന ഹദീസ് കിതാബായ സ്വഹീഹുൽ ബുഖാരിയുടെ ആധികാരിക വ്യാഖ്യാന ഗ്രന്തമായ ഇർഷാദുസ്സാരിയിൽ പറയുന്നത് നൊക്കൂ 👇وأما قول عائشة الآتي في هذا الباب إن شاء الله تعالى ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة فحمله أصحابنا على الوترആയിഷ റ വിൽ നിന്ന് നിവ്ർദനം ചെയ്ത 11 റക് അത്ത് ഹദീസ് വിത് റ് നിസ്ക്കാരത്തിന്മെൽ ചുമത്തിയിരിക്കുന്നു...✏ വീൻ ടും നൊക്കൂ ഷാഫിഈ മദ് ഹബിലെ പ്രമുഖ ഫിഖ് ഹീ പൻ ടിതനായ മഹാനായ ഇബ്നു ഹജർ റ തുഹ്ഫയിൽ വിത് റ് നിസ്ക്കാരത്തിലെ റക് അത്ത്  പടിപ്പിക്കുന്നത് ഈ ഹദീസ് പിടിച്ച് കൊൻ ടാണ്(وأقله ركعة) للخبر الصحيح «من أحب أن يوتر بركعة واحدة فليفعل» وصح «أنه - صلى الله عليه وسلم - أوتر بواحدة» وبه اعترض قول أبي الطيب يكره الإيتار بها ويجاب بأن مراده أن الاقتصار عليها خلاف الأولى لمخالفته لأكثر أحواله - صلى الله عليه وسلم - لا أنها في نفسها مكروهة ولا خلاف الأولى ولا ينافيه الخبر؛لأنه لبيان حصول أصل السنة بها (وأكثره إحدى عشرة) ركعة للخبر المتفق عليه عن عائشة وهي أعلم بحاله من غيرها «ما كان رسول الله - صلى الله عليه وسلم - يزيد في رمضان ولا في غيره على إحدى عشرة ركعة»എനി പറയൂ കൂട്ടുകാരെ ഈ ഹദീസ് വിത് റ് നിസ്ക്കാരത്തിലെ റക് അത്തിന്ന് വെൻ ടി തെളിവായി മുജ് തഹിദുകളായ ഇമാമീങ്ങള്‍ പടിപ്പിക്കുന്നു. ഇനി പറയൂ മുസ്ലിം ലൊകത്തിൻ റ്റെ ഇജ്മാഹ് ആയ തറാവീഹെന്ന റമളാൻ സ്പെഷൽ നിസ്കാരം നിർവ്വഹിക്കണോ അതൊ വിവരമില്ലാത്ത ഈ മുജായിദ് മൗലവിയുടെ വിവരമില്ലാത്ത ഗവെഷണ പ്രകാരം 11 എന്ന വിത് റ് നിസ്ക്കാരത്തെ തറാവീഹാക്കി നിസ്ക്കരിക്ക 

Post a Comment

Previous Post Next Post