ഇസ്തിഗാസ ഖണ്ഡനം-ISTHIGASA GANDANAM

സുയൂതി ഇമാമും ഇസ്തിഗാസയും - ആരോപണങ്ങൾക്ക് കഴമ്പില്ല


ഭിത്തിയിൽ പെയിന്റടിച്ച് കളർ മാറ്റിക്കൊണ്ടിരിക്കുന്നത്

പോലെയാണ് ചില ഓൺലൈൻ മുഫ്തിമാരുടെ ആദർശം - സുന്നി സമൂഹം അവജ്ഞയോടെ തള്ളുന്നുഇങ്ങനെ ആദർശത്തിന്ന് കളറടിച്ച് മാറ്റി കൊണ്ടിരിക്കുന്ന ഒരു പുതുപ്പൊന്നാനിക്കാരൻ സ്വാലിഹിന്റെ സുയൂതി ഇമാമിനെപ്പറ്റിയുള്ള ഒരു കുറിപ്പ് കാണാനിടയായി ... ആർക്കോ വേണ്ടി  എല്ലാം പണയം വെച്ച് നടത്തിയ ചാരിത്ര്യ പ്രസംഗം എഴുതി വെച്ചാൽ എങ്ങനുണ്ടാകും അത് പോലെയുണ്ട് ഇയാളുടെ കുറിപ്പ് കണ്ടപ്പോൾ !!! ഇയാളുടെ പോസ്റ്റും  പൊക്കിപ്പിടിച്ച് വരുന്ന വഹാബികളേ ...  കൂടെക്കൂട്ടുകയാണോ ഇയാളെ ? ..‌‌ ഇതാ  ഇയാൾ തന്നെ നിങ്ങളെ പ്പറ്റി  എഴുതിയ ''ഇസ്ലാം നുഴഞ്ഞുകയറ്റ ഭീഷണിയിൽ'' എന്ന ഇദ്ദേഹത്തിന്റെ കൃതിയിലെ 161, 162 പേജുകളിൽ നിങ്ങളുടെ നേതാവായ ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ചും , അനുയായികളായ വഹാബികളായ നിങ്ങളെ  കുറിച്ചും ശക്തമായ നിലയിൽ തന്നെ പരാമർശിച്ചതായി കാണാം അതിലെ ഒരു ചെറിയ ഭാഗം ഇങ്ങനെ"'ആയിരക്കണക്കിനു മുസ്ലിംകളെ ശിർക്കാരോപിച്ചു കൊന്നൊടുക്കുകയും പ്രതിരോധിക്കാനിറങ്ങിയ പണ്ഡിതരെ വെട്ടിനുറുക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും കുഞ്ഞുങ്ങളുടെ  കഴുത്തരിഞ്ഞു തളളുകയും ചെയ്തു. കൈകുഞ്ഞുങ്ങളെ കഴുത്തറുത്തുകൊന്ന വഹ്ഹാബിൻറെ ഭീകരതയെ കുറിച്ചു അസ്സയ്യിദ് ഇബ്രാഹീം റാവീ രിഫാഈ തൻറെ 'രിസാലതു ഔറാഖിൽ ബഗ്ദാദിയ്യഃഫിൽ ഹവാദിസിന്നജ്ദിയ്യഃ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ പിടിച്ചു ഇവർ കാഫിറുകളാണെന്നു പറഞ്ഞു കൊല്ലുകയായിരുന്നു.''ഹത്താ ഖതലൂന അഥ്ഫാലഹും യഖൂലൂന ഹാഉലാഇ കുഫ്ഫാർ..."എക്കാലത്തും മർദ്ദക ഭരണാധികാരികളുടെ പൊതുസ്വഭാവമാണ് ആൺപിറന്നവരെ കൊല്ലലും പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തലും.ഇതും വഹ്ഹാബികൾ നടപ്പിലാക്കി.രാജ്യഭരണം വഹ്ഹാബി വത്ക്കരിക്കപ്പെട്ടപ്പോളായിരുന്നു ഈ കൊടും ക്രൂരതകളെല്ലാം.ബ്രിട്ടീഷുകാരുടെ സൈനിക സാമ്പത്തിക സഹായമാണു ഇബ്നു അബ്ദിൽ വഹ്ഹാബിനു തുണയായത് ''.(ഇസ്ലാം നുഴഞ്ഞ് കയറ്റ ഭീഷണിയിൽ _‌page 161, 162ബ്രിട്ടീഷ് സൈനികരുടെ അച്ചാരം പറ്റി മുസ്ലിമീങ്ങൾക്കെതിരെ അതി ക്രൂരമായ നിലയിൽ അക്രമവും , അഴിഞ്ഞാട്ടവും  നടത്തിയെന്ന് സ്വന്തം കൃതിയിലൂടെ സമർത്ഥിച്ചത് - ഇയാളെ പോലുള്ളവരെ പുത്തനാശക്കാർ നമ്പുമോ ???ഇയാൾ തന്റെ ആദർശത്തിൽ സുന്നി കളർ  മാറ്റം വരുത്തിയോ ?  ഇപ്പൊ വഹാബി കളറ് കൊടുത്തിരിക്കുകയാണോ ? !  ഇനിയും ഈ കളർ മാറുമോ ?  തബ് ലീഗ് കളർ , ഖാദിയാനി കളർ അങ്ങനെ പോകില്ലേ ? ,  വഹാബികൾക്കെതിരെ പടപൊരുതാൻ ഇദ്ദേഹം കഷ്ടപ്പെട്ട് എഴുതിയ ലേഖനങ്ങൾ , ഗ്രന്ഥങ്ങൾ , സംവാദങ്ങൾ , ഖണ്ഡനങ്ങൾ എല്ലാം എന്ത് ചെയ്യും അടുപ്പിലിട്ട് കത്തിക്കേണ്ടി വരോ ?? താമസിയാതെ ഇപ്പോൾ കൊടുത്തിരിക്കുന്ന  കളറിന്മേൽ വീണ്ടും മറ്റൊരു കളർ പ്രതീക്ഷിക്കാമോ ?  പക്ഷെ അൽഭുതം !! അതല്ല  ഇത്തരം  ഓന്തു തൗഹീദുകാരുടെ കുറിപ്പുകൾ ഷെയർ  ചെയ്യാനും കുറേ‌ മരയോന്തുകളും ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് കഷ്ടം!!! തോന്നുന്നത്. "കാള പെറ്റു എന്ന് കേൾക്കുമ്പോളേക്ക് കയറെടുത്ത് ഓടുന്ന വിഭാഗം ..ന്റെ റബ്ബേ തോറ്റു !!!✍♦മഹാനായ ഇമാം സുയൂതി (റ) വിന്റെ പേരിൽ ആരോപണ വിധേയമാക്കപ്പെട്ട അൽ അംറു ബിൽ ഇത്തിബാഹ് അനാവശ്യ വിവാദം വേണോ സ്വാലിഹ്  ? ?? ഗ്രന്ഥത്തിന്ന് തഹ്ഖീഖ് കൊടുത്തവർ തന്നെ ആ കിതാബ് സുയൂതി ഇമാമിലേക്ക് ചേർത്തിപ്പറയാൻ പെടാ പാട് പെടുന്നു. അധികവും നഖ്ല് ചെയ്തത് ഇഖ്തിളാഉ സ്വിറാതുൽ മുസ്തഖീം എന്ന ഇബ്നു തയ്മിയ്യയുടെ കൃതിയിൽ നിന്നാണെന്ന് തഹ്ഖീഖ് നൽകിയവർ തന്നെ പറയുന്നു, (മശ് ഹൂർ ഹസൻ സുലൈമാൻ തഹ്ഖീഖ് നൽകിയ കോപി നോക്കുക), അത് പോലെ മക്തബതുശാമില സലഫി വഹാബീ അഡ്മിൻ വിഭാഗമായ "അർശീഫും" കിതാബിലെ ആശയം  സുയൂതി ഇമാമിലേക്ക് ചേർത്തിപ്പറയാൻ കഴിയുകയില്ലെന്ന് തുറന്ന് സമ്മതിക്കുന്നു എന്നിരിക്കെ താങ്കളെ പോലുള്ളവരെന്തിന്ന് വാശിപിടിക്കുന്നു. ? ഒരു ഇമാമിന്റെ കിതാബ് ആ ഇമാമിലേക്ക് ചേർത്തിപ്പറയണമെങ്കിൽ അഹ്ലുസ്സുന്നയുടെ പണ്ഡിത ലോകം അംഗീകരിക്കുന്ന ഒരു മാനദണ്ഡം ഉണ്ടല്ലോ  ആ മാനദണ്ഡം പ്രസ്തുത കിതാബിന്ന് ഇല്ലാത്തടുത്തോളം കാലം സുയൂതി ഇമാമിന്റെ മേൽ വഹാബിയൻ നജ്ദികൾ കെട്ടിച്ചമക്കപ്പെട്ട കിതാബ് തന്നെയാണ് ഈ "അൽ അംറു ബിൽ ഇത്തിബാഹ്", ഇനി യൂസുഫ്ന്നബ് ഹാനി പ്രസ്തുത കിതാബിൽ നിന്ന്  ഉദ്ധരിച്ചു എന്നത് പറഞ്ഞാലും അംഗീകരിക്കപ്പെടേണ്ട മാനദണ്ടമല്ലാത്തതിനാൽ ഈ വിഷയത്തിലേക്കായി അത് മാറ്റി വെക്കുകയാണ്. വിശ്വാസത്തിന്ന് പോലും ആവശ്യാനുസരണം കളർ മാറ്റി വരുന്ന കാലഘട്ടത്തിൽ ഒരിമാമിന്റെ കിതാബിലുള്ളതിനെ മാറ്റം വരുത്താൻ വല്യ പ്രയാസമൊന്നും ഇല്ലല്ലോ!!!ഒരു കിതാബിൽ അല്ലെങ്കിൽ ഒരായിരം കിതാബിൽ നിന്നാണ് ഒരു   മസ് അല ലഭിക്കുക , അത്  ഒരിമാമിലേക്ക് ചേർത്തിപ്പറയണമെങ്കിൽ അത് ആ ഇമാമിന്റേതാണെന്ന്  തവാതിറായി അറിയപ്പെടാത്തടുത്തോളം  അത് പ്രസ്തുത ഇമാമിന്റേതാണന്നറിയിക്കുകയില്ല. ഇത്  ബഹുമാനപ്പെട്ട അബൂബക്കർ ബാഖില്ലാനി (റ) വിന്റെ കിതാബുൽ ഇൻ ഇൻതിസ്വാറിൽ കാണാവുന്നതാണ്. പ്രസ്തുത അൽ അംറു ബിൽ ഇത്തിബാഇനെ സംബന്ധിച്ചടുത്തോളം സുയൂതി ഇമാം അവിടന്ന് സ്വന്തം രചനകൾ  പരിചയപ്പെടുത്തിയ കൂട്ടത്തിൽ ഈ കിതാബ് ഇല്ല, അത് പോലെ‌ ഇതിലെ ഇസ്തിഗാസയെ എതിർക്കുന്നതാകട്ടെ സുയൂതി ഇമാമിന്റെ സ്വന്തം നിലപാടുകൾ , മറ്റ് ഉദ്ധരണികൾക്കെതിര് താനും, സുയൂതി ഇമാമിന്ന് ഇങ്ങനൊരു വാദമുണ്ടെന്ന് ലോകത്ത് ഇന്നേവരെ ഒരൊറ്റ ഇമാമുമാരും പഠിപ്പിച്ചിട്ടില്ല , തഹ്ഖീഖ് കൊടുത്തവർ തന്നെ പ്രസ്തുത വാദങ്ങൾ ഇബ്നു തയ്മിയ്യയുടെ ഇഖ്തിളാഇൽ നിന്നെടുത്തതാണെന്ന് സമ്മതിക്കുന്നു,  ഈ കിതാബിലെ ചില നഖ് ലുകൾ  ഉണ്ടെന്ന് എടുത്ത് പറയാൻ മാത്രം  ആകെയുള്ള ഒരേ ഒരു കിതാബ് ദലീലുത്തുജ്ജാറിൽ മാത്രം , ഇതല്ലാത്ത മറ്റൊരു ഗ്രന്ഥവും കാണാനില്ല അപ്പോൾ തവാതിറല്ല ഒറ്റപ്പെട്ട അഭിപ്രായം മാത്രം , മാത്രവുമല്ല ദലീലുത്തുജ്ജാറിന്റെ ഓതറായ യൂസുഫ്ന്നബ് ഹാനി പോലും സുയൂതി ഇമാമിന്ന് പ്രസ്തുത വാദം ഉണ്ടെന്ന് ഒരിടത്തും പറയുന്നുമില്ല , അത് കൊണ്ട് തന്നെ മുകളിൽ പറഞ്ഞതെല്ലാം കൃത്യമായി ഹാജറാക്കാത്തടുത്തോളം കാലം പുകഞ്ഞത് പുറത്ത് തന്നെ!!! പ്രസ്തുത " അൽ അംറു ബിൽ ഇത്തിബാഇലൂടെ"   പ്രധാനമായും  ആരോപിക്കപ്പെടുന്ന ആശയം   വഫാത്തായ ഹബീബ് (സ്വ) യോട് മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയെ എതിർക്കുന്ന ആളാണ്  ഇമാം സുയൂതിയെന്നും  അത് പോലെ‌ സ്വഹാബത്തോ താബിഉകളോ വഫാത്തായ ഹബീബ് സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയിട്ടില്ലെന്ന് ഇമാം സുയൂതി പറഞ്ഞുവെന്നുമാണ്   !! പക്ഷെ സുയൂതി ഇമാമിനെ സംബന്ധിച്ചടുത്തോളം ഇത് രണ്ടും തെളിയിക്കാൻ ധാരാളം ഉദ്ധരണികൾ കൊണ്ട് വരാൻ സാധിക്കും‌, എല്ലാം ഇവിടെ കൊടുക്കുന്നത് പ്രായോഗികമല്ല ചില പ്രധാനപ്പെട്ടത് മാത്രം  കൊടുക്കുന്നു✍സ്വഹാബത്തും‌ താബിഉകളും  ഇസ്തിഗാസ നടത്തിയത് സുയൂതി ഇമാം പഠിപ്പിച്ചോ ??മറുപടി :- കളർ വാദികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത് !  മഹാനായ ഇമാം സുയൂതി (റ) വിന്റെ ലോക പ്രശസ്ത ഗ്രന്ഥമായ ജാമിഉൽ അഹാദീസിലും‌ മറ്റ് ധാരാളം മശ്ഹൂറായ കിതാബുകളിലൊക്കെ  പഠിപ്പിക്കുന്നുണ്ടല്ലോ !(01) - സ്വിദ്ധീഖ് (റ) വിന്റെ പുത്രി ഉമ്മു കുൽസും ബീവി (റ) ഒരു പ്രശ്ന പരിഹാരത്തിന്നായി നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തുമെന്ന് മഹതി ആയിഷാ ബീബി (റ) ഉള്ള ഒരു സദസ്സിൽ നിന്ന് പറയുന്ന കിതാബുൽ ഇസ്തീആബിലൊക്കെ ഉള്ള സംഭവം 28952 നമ്പറായി ജാമിഉൽ അഹാദീസിൽ സുയൂതി ഇമാം ഉദ്ധരിക്കുന്നു.(02) - ഹിജ്റ 17 ൽ ക്ഷാമം ഉണ്ടായപ്പോൾ മഴക്ക് വേണ്ടി ഒരാൾ  ഹബീബ് സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയ സംഭവം 27209 നമ്പറായി ഇതേ ജാമിഉൽ അഹാദീസിൽ ഇമാം ബൈഹഖിയിൽ നിന്ന് ഉദ്ധരിക്കുന്നു. ഈ ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാൽബ്നുൽ ഹാരിസ് (റ) എന്ന സ്വഹാബി വര്യനാണെന്ന് ഫത് ഹുൽ ബാരി നോക്കിയവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ??(03) - ഹബീബ് (സ്വ) യെ മറമാടിയതിന്ന് ശേഷം  അറബിയിലും ഖുർ ആനിലും പരിജ്ഞാനം ഉണ്ടായിരുന്ന ഒരഹ്റാബി ഹബീബ് (സ്വ) യുടെ ഖബറിങ്കൽ വന്ന് പാപമോചനത്തിന്ന് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം നാലാം ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ് (റ) പഠിപ്പിക്കുന്നത് ഇബ്നു സ്സംആനി (റ) വിൽ നിന്ന് പരിപൂർണ്ണമായ സനദോട് കൂടി 34153 നമ്പറായി ഉദ്ധരിക്കുന്നു.സമാനമായ മറ്റൊരു സംഭവം മറ്റൊരു പ്രശസ്ത ഗ്രന്ഥമായ അദ്ദുററുൽ മൻസൂറിലും കാണാവുന്നതാണ്(04) - സുയൂതി ഇമാമിന്റെ ഹാവീ ലിൽ ഫതാവ വളരെ മഷ്ഹൂറായ ഫതാവാ സമാഹാരമാണ്  പ്രസ്തുത അലിയ്യ് (റ) പഠിപ്പിക്കുന്ന ഇസ്തിഗാസ ഹാവിയിലും സനദോട് കൂടി തന്നെ 2/315 ൽ ഉദ്ധരിക്കുന്നു.ഇനി എക്കാലത്തേയും മറക്കാനാവാത്ത സുയൂതി ഇമാമിന്റെ അത്യുഗ്രൻ ഇസ്തിഗാസയും നോക്കാം - ഒരു പക്ഷെ ഈ കിതാബൊന്നും കണ്ടിട്ടുണ്ടാവില്ല അല്ലെങ്കിൽ ചട്ട മാത്രം നോക്കിപ്പോയതാവാംأنْتَ یا عبد الله - ഓ അള്ളാഹുവിന്റെ അടിമേ، إذا أذنبتَനീ ദോഷം  ചെയ്താൽ وأتیتَ معترفاً لرسولك الذي  أرسل إلیك  متضرعاً وجِلا،തെറ്റ് ചെയ്തവനായി അംഗീകരിച്ച് കൊണ്ട് വളരെ താഴ്മയോട് കൂടി നിന്റെ മേൽ അയക്കപ്പെട്ട  ഹബീബായ സ്വ യുടെ അടുത്തേക്ക് നീ  പോകുകയും ചെയ്താൽ فإنه یستغفر لك، തീർച്ചയായും ഹബീബ് (സ്വ) നിനക്ക് വേണ്ടി പൊറുക്കൽനെ തേടുംویشفعُ فیك،നിന്റെ വിഷയത്തിൽ ആ മുത്ത് നബി (സ്വ) ശുപാർഷ തേടും.لأن الله أمره بالاستغفار لك،കാരണം നിനക്ക് വേണ്ടി പൊറുക്കൽനെ തേടാൻ   അള്ളാഹു ത ആല ഹബീബ് (സ്വ) യോട് കൽപ്പിച്ചിട്ടുണ്ട് وأذن له في الشفاعة فیك. നിന്റെ വിഷയത്തിൽ ശഫാ അത്ത് തേടാൻ അള്ളാഹു ഹബീബ് (സ്വ) ക്ക് സമ്മതം കൊടുത്തിട്ടുണ്ട്وكیف لاപിന്നെങ്ങനെയാണ് നിനക്ക് ശഫാ അത്ത് ലഭിക്കാതിരിക്കുകوھو أكرم الْخَلْق علیه!അള്ളാഹുവിന്റടുത്ത് ആ മുത്ത് നബി (സ്വ) സൃഷ്ടികളിൽ വെച്ച് ഏറ്റവും ബഹുമാന്യരാണ്,وقد وعدنا بذلك في قوله:അത് അള്ളാഹുവിന്റെ വാക്കാൽ നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്(وَلَوْ أَنَّھُمْ إِذْ ظَلَمُوا أَنْفُسَھُمْ جَاءُوكَ فَاسْتَغْفَرُوا اللهََّ وَاسْتَغْفَرَ لَھُمُ الرَّسُولُ لَوَجَدُوا اللهََّ تَوَّابًا رَحِیمًا)."അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”وإني قد مُنعت یا سید الأولین والآخرینഓ അവ്വലീങ്ങളുടെയും ആഖിരീങ്ങളുടേയും നേതാവായ റസൂലള്ളാഹ് (സ്വ) തീർചയായും എന്നെവിരോധിക്കപ്പെട്ടിരിക്കുന്നു നബിയേ......  عن الإتیان إلیكَ بذنوب جَنَیْتها على نفسي എന്റെ നഫ്സിന്റെ മേലിൽ ഞാൻ ചെയ്ത അക്രമങ്ങളുമായിട്ട് എന്റെ തെറ്റുകൾ കൊണ്ട് അങ്ങയുടെ അടുക്കൽ വരലിനെ തൊട്ട്  فأنْتَ تعلم عُذْري،അത് കൊണ്ട് എന്റെ ഉദ്റ് (കാരണം) തങ്ങൾ അറിയുന്നുണ്ടല്ലോ നബിയേولا حیلةَ لي غیر التعلق بجاھك العظیمഅളീമായ അങ്ങയുടെ ജാഹ്  (സ്ഥാനം) കൊണ്ടല്ലാതെ എനിക്കൊന്നിനും  കഴിയില്ല  നബിയേ....... والصلاة علیك، صلى الله علیك وعلى آلك أفضل صلاة وأزكى تسلیم.معترك الأقران للإمام السیوطي - ص: ٣/ ٥٥ -*ഇതൊക്കെ വായിക്കുന്ന ഒരാൾക്കെങ്ങനെ സുയൂതി ഇമാം ഇസ്തിഗാസക്കെതിരാണെന്ന് പറയാൻ സാധിക്കും ?? 


ലഖ്നവിയുടെ പേരിൽ ഫതാവയും, ഖണ്ഡനമാവാതെ ഇസ്തിഗാസയും



ഇസ്തിഗാസ ഷിർക്കാണെന്ന തങ്ങളുടെ വാദത്തിന്ന് ആയത്തിലോ ഹദീസിലോ 1000 കൊല്ലങ്ങൾക് മുമ്പുള്ള ഇമാമീങ്ങളുടെ കിതാബുകളിലോ ഒന്നും തന്നെ  ഒരു തരി പ്രമാണം പോലും കിട്ടാതെ നട്ടം തിരിഞ്ഞ മുജാഹിദ് ദയൂബന്ധി തബ് ലീഗുകാർ ഇപ്പോൾ 1304 ൽ മരണപ്പെട്ട ഇന്ത്യയിലെ ലഖ്നൗവിലെ വഹാബി വികല വാദങ്ങൾക്ക് അക്കാലത്ത് തന്നെ ഗ്രന്ഥരചനയിലൂടെ ഘണ്ഡനം കൊടുത്ത  അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഒരു ഫതാവയുമായി വന്നിരിക്കുകയാണ്. സത്യത്തിൽ ആശ്ചര്യപ്പെട്ട് പോയി ! ഇവരുടെ ദയനീയ അവസ്ഥ ഓർത്തിട്ട്!!പരസ്പരം കൂട്ടി  യോജിക്കാൻ കഴിയാത്ത അഞ്ച് കാര്യങ്ങളാണ് ലഖ്നവിയുടെ പേരിൽ പറയപ്പെടുന്ന ഫത് വയിൽ കാണുന്നത് :- ആദ്യം >മരണപ്പെട്ടവർ വിദൂരത്ത് നിന്ന് കേൾക്കുകയെന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലെന്നും<> ഖബറ് സിയാറത്ത് ചെയ്യാൻ വരുന്നവരുടെ തഹിയ്യത്ത് മരണപ്പെട്ടവർ കേൾക്കുമെന്നും പറയുന്നു<,>അള്ളാഹുവല്ലാത്തവർ മറഞ്ഞ കാര്യങ്ങൾ അറിയുമെന്ന് വിശ്വസിക്കൽ ഷിർക്കാണെന്ന് പറഞ്ഞിട്ട്< പിന്നെ ഗൗസുൽ അഹ് ളം (റ) വിന്റെ പ്രത്യേകതക്ക്  പരിധിയോ  ക്ലിപ്തതയോ ഇല്ലെന്ന് പറയുന്നു< >എന്നിട്ട് ഇതേ ഗൗസുൽ അഹ്ളം തങ്ങൾക്ക് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഉള്ള കഴിവ് സ്ഥിരപ്പെട്ടിട്ടില്ലെന്ന്  ഗൗസുൽ അഹ് ളം തങ്ങളെ മാത്രമാക്കി എടുത്ത് പറയുന്നു, <> ശേഷം അവിടത്തെ മുരീദുകളുടെ അവസ്ഥ എല്ലായിപ്പോഴും ശൈഖവർകൾ അറിയുന്നു കേൾക്കുന്നു എന്ന വിശ്വാസം  ഷിർക്കാണെന്നും പറയുന്നു ഇങ്ങനെയുള്ള പരസ്പരം കൂട്ടി യോജിക്കാൻ കഴിയാത്ത വാദങ്ങളാണ് ഫത് വയിലെ ഭാഗമായി  പ്രചരിപ്പിക്കുന്നത്. അതായത് ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ വിദൂരത്ത് നിന്നുള്ള കേൾവി സഹായം മാത്രമാണ് ഷിർക്കിന്ന് മാനദണ്ഡമാക്കിയിട്ടുള്ള പ്രധാന ഘടകമെന്ന് തോന്നിപ്പോകും. അപ്പോൾ അടുത്ത് നിന്നുള്ള കേൾവി , സഹായം ഇവയിലൊന്നും ഷിർക്ക് സംഭവിക്കുകയില്ലേ ? എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.അസ്വഹുൽ ഖുതുബ് സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ വരെ ളുഹ്ഫ് കണ്ടെത്തുന്ന ഇത്തരം അവാന്തര വിഭാഗങ്ങളോട് തങ്ങൾ കൊണ്ട് വന്ന ഈ ഫത് വയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിക്കാനാഗ്രഹിക്കുകയാണ് അതോടൊപ്പം ഇസ്തിഗാസയെ എതിർക്കാൻ കൊണ്ട് വന്ന ഈ ഫത് വയിലെ ആശയം മുസ്ലിംകൾ ചെയ്യുന്ന ഇസ്തിഗാസക്ക് ഖണ്ഡനമാകുന്നുണ്ടോ ? എന്നും  ഈ ലേഖനത്തിൽ വിശദീക്കരിക്കാൻ ആഗ്രഹിക്കുന്നു.ആദ്യം ഫതാവയുടെ ആധികാരികത :-അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഇങ്ങനെ ഒരു ഫതാവ ഏത് പ്രസ്സിൽ നിന്ന് എപ്പോൾ ഏത് വർഷം  ആര് പ്രസിദ്ധീകരണം നടത്തി ?????അക്കാലത്തോ ശേഷം ഇത് വരെയുള്ള ഹനഫീ മദ് ഹബിലേ ഏതെങ്കിലും ആധികാരിക പണ്ഡിതർ ഈ ഫതാവയുടെ കാര്യം പരാമർശിക്കുന്നുണ്ടോ ???ഇതിന്റെ മൂല ഗ്രന്ഥത്തിന്റെ ഭാഷയേത് ??????ഉറുദിവിൽ രചിക്കപ്പെട്ട ലഖ്നവിയുടെ ഗ്രന്ഥങ്ങൾ അറബിയിലേക്ക് ആര് മൊഴിമാറ്റം നടത്തി ?? പ്രസ്തുത ഫത് വയുടെ മൂല ഭാഗമായ ഉറുദുവിലെ കയ്യെഴുത്ത് പ്രതി എവിടെ ????ഫത് വയിലെ ഭാഗം ആര് ചോദിച്ചു എപ്പോൾ ചോദിച്ചു ??? ലഖ്നവിയുടെ ഫത് വകൾ ആരാണ് ക്രോഡീകരിച്ചത് ???അക്കാലത്തെ വഹാബിയൻ പണ്ഡിതനായ ബഷീർ സഹ്സവാനി വഹാബി തയ്മിയൻ  വാദങ്ങൾക്ക് വേണ്ടി  ഗ്രന്ഥരചന നടത്തിയതിനെ ശക്തമായ ഭാഷയിൽ അഹ്ലുസ്സുന്നയുടെ വാദം സത്യപ്പെടുത്തി "അൽ കലാമുൽ മബ്റൂർ" പോലുള്ള ധാരാളം ഖണ്ഡന  ഗ്രന്ഥരചന വഹാബികൾക്കെതിരെ നടത്തിയത് ! വഹാബി ദയൂബന്ധിതബ് ലീഗുകാർ അംഗീകരിക്കുന്നുണ്ടോ ???ഇസ്തിഗാസ ഷിർക്കാക്കാൻ ലഖ്നവി (റ:അ) യെ കൂട്ട് പിടിക്കുമ്പോൾ മഹാനവർകളുടെ ഹദീസ് ഗ്രന്ഥമായ മുവത്വ ഷറഹ് രചിക്കുന്ന സമയത്ത് മഹാനവർകൾ നടത്തിയ ഈ ഇസ്തിഗാസ വിമർശകർ അംഗീകരിക്കുമോ ???👇"وكثيراً ما كان يختلج في قلبي أن أشرح كتاباً في الحديث وأكشف أسراره بالكشف الحثيث، باعثاً لرضا نبينا شفيع المذنبين، ورضاه رضا رب العالمين، عسى الله أن يجعلني ببركته من الصالحين،""നബി (സ്വ) യുടെ പൊരുത്തവും ശുപാർഷയും തേടിക്കൊണ്ടും അതിൻറ്റെ ബർക്കത്ത് കൊണ്ട് എന്നെ സജ്ജനങ്ങളിൽ പെടുത്തട്ടെ !  എന്നാഗ്രഹിച്ച് കൊണ്ടുമാണ് ഞാൻ ഏറെക്കാലമായി കൊതിച്ച ഹദീസ് വ്യാഖ്യാന  ഗ്രന്ഥം രചിക്കാൻ മുതിരുന്നത്"(അത്തഹ്ലീഖുൽ മുമജ്ജദ് അലൽ മുവത്വ)✍ഫത് വയിലെ ആശയം മുസ്ലിംകൾ ചെയ്യുന്ന ഇസ്തിഗാസക്കെതിരാകുന്നുണ്ടോ എന്ന് നോക്കാം :-👇ഫത് വയിലെ ആദ്യ ഭാഗം :-ولم يثبت شرعاً أنّ الأولياء لهم قدرةٌ على سماع النداء من أمكنة بعيدة ،" വിദൂരത്ത് നിന്ന് അള്ളാഹുവിന്റെ ഔലിയാക്കൾക്ക് കേൾക്കും എന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ല" ഇവിടെ ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലാ എന്ന് പറയുമ്പോൾ സ്വഹീഹായ പ്രമാണങ്ങളിൽ ഇങ്ങനെ അള്ളാഹുവിന്റെ ഔലിയാക്കൾ വിദൂരത്ത് നിന്ന് കേൾക്കുകയും പ്രതികരിക്കുകയും ചെയ്ത സംഭവങ്ങളും കാണാൻ പറ്റും , (അപ്പോൾ സുന്നിയായ ലഖ് നവി (റ:അ) ഹിയുടെ വരികളാണ് ഈ ഫത് വയിലെങ്കിൽ  വിദൂരത്ത് നിന്ന് ബിദ്ദാത്ത് കൊണ്ട് (സ്വയം കഴിവ് കൊണ്ട്)  ഔലിയാക്കൾക്ക് കേൾക്കാനുള്ള കഴിവ് (ഖുദ്റത്)  എന്നത് ഷറ ഇൽ സ്ഥിപ്പെട്ടിട്ടില്ലാ എന്നതാകുന്നു അല്ലാതെ മുസ്ലിംകൾ വിശ്വസിക്കുന്ന പോലെ അള്ളാഹുവിന്റെ ഇദ്നോട് കൂടി അള്ളാഹു കൊടുത്ത കഴിവിനാൽ കേൾക്കും എന്ന വിശ്വാസത്തെയല്ല ഖണ്ഡിക്കുന്നത് - കാരണം വിദൂരത്ത് നിന്ന് കേട്ട ധാരാളം സംഭവങ്ങൾ മശ് ഹൂറായി ഗ്രന്ഥങ്ങളിൽ ഉണ്ട് താനും)ഇത് സ്വഹാബത്തിന്റെ വിശ്വാസത്തിൽ നിന്ന് തന്നെ നോക്കാം(01) -  മഹാനായ ഉമർ (റ)  മദീനത്തെ മിമ്പറിൽ ഖുതുബയോതിക്കൊണ്ടിരിക്കുമ്പോൾ എത്രയോ മൈലുകൾക്കപ്പുറത്തുള്ള യുദ്ധം നടക്കുന്ന സ്ഥലത്തെ സേനാധിപനായ സാരിയ (റ) വിന്ന് ശത്രുക്കളുടെ നീക്ക് പോക്ക് പറഞ്ഞ് കൊടുത്തതും, അത് സാരിയ (റ) കേട്ടതും , ഖുത്വുബ കഴിഞ്ഞ് ഈ കാര്യം സ്വഹാബാക്കൾ അറിഞ്ഞപ്പോൾ സ്വഹാബത്തൊക്കെ വിശ്വസിക്കുകയും ചെയ്തു‌- (അഹ്മദ്ബ്നു ഹമ്പൽ (റ) വിന്റെ ഫളാഇലുസ്സ്വഹാബയിലും മറ്റ് ധാരാളം കിതാബുകളിലും ഈ സംഭവം കാണാം) ചോദിക്കട്ടെ ?  സ്വഹാബത്തിന്റെ വിശ്വാസം ഷിർക്കായോ ??? ഈ സംഭവമുദ്ധരിച്ച ഏതെങ്കിലും മുഹദ്ദിസുകൾ , ഇമാമീങ്ങൾക്കൊന്നും മഹാന്മാരുടെ വിദൂര കേൾ വി ഷറ ഇൽ സ്ഥിരപ്പെട്ടില്ലായെന്ന് അറിയില്ലേ ???(02) - ബനീ ഗോത്രത്തിൽ പെട്ട റാജിസ് (റ)  വിദൂരത്ത് നിന്ന് നബി (സ്വ) യോട് സഹായം ചോദിച്ചപ്പോൾ "നുസിർത" "നുസിർത" ( നീ സഹായിക്കപ്പെട്ടു) എന്ന് നബി (സ്വ) തിരിച്ച് പറഞ്ഞ ഹദീസ് മൈമൂന (റ) വിൽ നിന്ന് ഇമാം ത്വബ് റാനി (മുഹ്ജമുൽ കബീർ ഹദീസ് നമ്പർ 1052) ൽ ഉദ്ധരിക്കുന്നു. ഇതിൽ നിന്ന് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനും സഹായിക്കാനും കഴിയുന്നു എന്നത് ഹദീസ് കൊണ്ട് തന്നെ വ്യക്തമാണ്.(03) - ഇബ്നു ഹജർ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .ഒമ്പത്: "കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും."عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .പത്ത്: "കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും."حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)പതിനൊന്ന്: "വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ"  (ഫത്ഹുൽബാരി: 19/451)(04) - അടിമയുടെ കണ്ണ് കാത് അള്ളാഹു ആകുമെന്ന ബുഖാരിയിലെ ഖുദുസിയ്യായ ഹദീസിന്റെ ആശയം ഇമാം റാസി (റ) വിശദീകരിക്കുന്നു<<<<<>>>>>>الكتب » التفسير الكبير أو مفاتيح الغيب » سورة الكهف » قوله تعالى أم حسبت أن أصحاب الكهف والرقيم كانوا من آياتنا عجبا......... >>>كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد وإذا صار ذلك النور بصرا له رأى القريب والبعيد وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب .<<<<<<"അടിമയുടെ കാണുന്ന കണ്ണിലും കേൾക്കുന്ന കാതിലും അള്ളാഹുവിന്റെ നൂറ് ജലാലിയത് ലഭിക്കുകയും അത് മൂലം അടുത്തുള്ളതും വിദൂരത്തുള്ളതും കാണാനും കേൾക്കാനും സാധിക്കുന്നു" (തഫ്സീർ റാസി)മുകളിൽ വിശദീകരിച്ച സ്വഹാബത്തിന്റെ പ്രവൃത്തി, ഹദീസ് , ഷുറൂഹുൽ ഹദീസ് , തഫ്സീറുകളിൽ നിന്നൊക്കെ സുതരാം വ്യക്തമാണ് വിദൂരത്ത് നിന്ന് അമ്പിയാ ഔലിയാക്കൾക്ക് കാണാനും കേൾക്കാനും സഹായിക്കാനും  സാധിക്കുമെന്നത്.ഫത് വയിലെ രണ്ടാമത്തെ ഭാഗം :-"إنما ثبَتَ سماع الأموات لتحيّة من يزور قبورهم""നിശ്ചയമായും മരണപ്പെട്ടവർ അവരുടെ ഖബർ സിയാറത്ത് ചെയ്യുന്നവരുടെ  തഹിയ്യത്ത് (സലാം പറയുന്നത്) കേൾക്കുമെന്ന് ഷറ ഇൽ  സ്ഥിരപ്പെട്ടതാണ്"ഈ വാദം മുജാഹിദ് പോലുള്ള അവാന്തര വിഭാഗങ്ങൾ അംഗീകരിക്കുന്നുണ്ടോ ??? മരണപ്പെട്ടവർ കേൾക്കുകയില്ല എന്നാണല്ലോ വാദം അതിനാൽ കൊണ്ട് വന്ന തെളിവിൽ ഈ വാദം അംഗീകരിക്കുമോ അതോ തള്ളുമോ എന്ന് വിശദീകരിക്കുക???????ഫത് വയിലെ മൂന്നാമത്തെ ഭാഗം :- "ومَنْ اعتقدَ أنّ غير الله سبحانه وتعالى حاضرٌ وناظر ، وعالمٌ للخفيّ والجليّ في كلّ وقت وفي كلّ آن ، فقد أشرك ،""അള്ളാഹു അല്ലാത്തവർ എല്ലായിപ്പോഴും  " ഹാളിറ്" "നാളിറ്" "മറഞ്ഞ കാര്യങ്ങൾ അറിയും എന്ന് വിശ്വസിച്ചാൽ അത് ഷിർക്കാണ്"ഇവിടെയും വളരെ വ്യക്തമാണ് എല്ലായിപ്പോഴും ഈ രൂപത്തിൽ മഹാന്മാർക്ക് ബിദ്ദാത്ത് കൊണ്ട് കഴിയുമെന്ന് ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല മറിച്ച്  അള്ളാഹുവിന്റെ ഇദ്ന് ഉണ്ടെങ്കിൽ കേൾക്കും , അള്ളാഹു അറിയിച്ചാൽ അവർ അറിയുന്നു എന്നതാകുന്നു ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം ഇതൊരിക്കലും ഷിർക്കൻ വിശ്വാസമല്ല.ഔലിയാ അമ്പിയാക്കൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമോ ? പ്രമാണമെന്ത് പറയുന്നു എന്ന് നോക്കാം👇ലോക പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫിഈ (റ) എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇമാം നവവി (റ) പഠിപ്പിക്കുന്നു"آيات علم الغيب المعجزات والكرامات"٢ - مسألة: مامعنى قوله تعالى: {قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ} (١)، وقولَ النبي - صلى الله عليه وسلم -: "لا يَعْلَمُ مَا فِي غَدٍ إِلا اللَّهُ"، وأشباهِ هذا من القرآن والحديث مع أنه قد وقع علم ما في غد في معجزات الأنبياء صلوات الله عليهم وسلامه، وفي كرامات الأولياء رضي الله عنهم؟.الجواب: معناه: لا يعلم ذلك استقلالًا، وعلمَ إِحاطة بكل المعلومات إِلا الله؛ وأما المعجزات والكرامات فحصلت بإِعلام الله تعالى للأنبياء والأولياء، لا استقلالًا،   (فتاوي النووي………)"അള്ളാഹു അല്ലാത്തവർ അദൃശ്യം അറിയില്ലെന്നതിന്റെ വിവക്ഷ സ്വയം പര്യാപ്തതയോടെ എല്ലാ വിവരങ്ങളും സമ്പൂർണ്ണമായും അറിയുന്നവൻ അല്ലാഹു മാത്രമാണ് എന്നാണ്. അമ്പിയാക്കള്‍ , മുഹ്ജിസത്ത് കൊണ്ടും , അൗലിയാക്കള്‍ കറാമത്ത് കൊണ്ട അറിയുന്ന അദൃശ്യ കാര്യങ്ങള്‍ അള്ളാഹു  അറിയിച്ച് കൊടുക്കുന്നതും  അവർക്ക് സ്വയം ഇല്ലാത്തതുമാകുന്നു" ….. (ഫതാവ നവവി .113…..)ഇതിൽ നിന്നും അഹ്ലുസ്സുന്നയുടെ വിശ്വാസം വളരെ കൃത്യമായി മനസ്സിലാകാം മറഞ്ഞ കാര്യങ്ങൾ മഹാന്മാർക്ക് അള്ളാഹു അറിയിച്ച് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശ്വാസം എങ്ങനെ ഷിർക്ക് വരും ?????പ്രവാചകരുടെ വിശേഷണം ഇബ്നു ഹജർ(റ) ഫത് ഹുൽ ബാരിയിൽ  പറയുന്നത് നോക്കാം "وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد""പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദൃശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽ മഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ധിയുള്ളവൻ ബുദ്ധിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ"( ഫത്ഹുൽബാരി:19/451)ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.ഫത് വയിലെ നാലാമത്തെ ഭാഗം :-"والشيخ عبد القادر وإن كانت مناقبه وفضائله قد جاوزت العدّ والإحصاء""ശൈഖ് ജീലാനി (റ) വിന്റെ മഹത്വം എത്രയോ വലുതാണ് അതായത് പരിധിയോ  ക്ലിപ്തതയോ ഇല്ല"ശൈഖ് ജീലാനി (റ) വിനെ ശ്രീ ശങ്കരാചാര്യരുടെ അദ്ധ്വൈത വാദക്കാരനാക്കി ചിത്രീകരിച്ച് എഴുതി പ്രചരിപ്പിച്ച കേരള മുജാഹിദുകൾക്ക് പ്രസ്തുത ഈ ഫത് വയിലെ ഗൗസുൽ അഹ് ളം തങ്ങളുടെ മഹത്വം ഉൾക്കൊള്ളാൻ കഴിയുന്നുണ്ടൊ ???? അതോ പഴയ നിലപാടിൽ തന്നെയാണോ ????ഫത് വയിലെ അഞ്ചാമത്തെ ഭാഗം :- "إلاّ أنه لم يثبت أنه كان قادراً على سماع الاستغاثة والنداء من أمكنة بعيدة ، وعلى إغاثة هؤلاء المستغيثين ، واعتقادُ أنه رحمه الله كان يعلم أحوالَ مريديه في كلّ وقت ، ويسمع نداءهم ، مِنْ عقائد الشِّرك ، والله أعلم""വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഗൗസുൽ അഹ് ളം (റ) വിന്ന് കഴിവുണ്ട് എന്ന് സ്ഥിരപ്പെട്ടിട്ടില്ല"ഇവിടെ ഒരു കാര്യം മനസ്സിലാക്കുക അള്ളാഹുവിന്റെ ഇഷ്ടദാസർക്ക് അള്ളാഹു നൽകുന്ന പ്രത്യേക കഴിവുകൾ മുകളിൽ വിശദീകരിച്ചിട്ടുണ്ട്. അത് ഇവിടെ ബാധകമാകില്ല എന്നാണോ ?  ഔലിയാക്കളിൽ ഖുതുബായ ഗൗസുൽ അഹ് ളം ജീലാനി (റ) വിന്ന് എന്ത് കൊണ്ട് ഈ മഹത്വമുണ്ടാകുമെന്ന് വിശ്വസിച്ച് കൂടാ !!! ഈ ഫത് വയിൽ തന്നെ പറയുന്നത് ഗൗസുൽ അഹ് ളം തങ്ങൾക്ക് (ഖ:സി) പരിധിയില്ലാത്തതും ക്ലിപ്തപ്പെടുത്താൻ കഴിയാത്തതുമായ ശ്രേഷ്ടതയുണ്ട് എന്നല്ലേ ?ഇനി ഗൗസുൽ അഹ് ളം (റ) തന്നെ  ഇത് പറയുന്നുണ്ടൊ എന്ന് നോക്കാം ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول:  من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )"ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും."(ബഹ്ജത്തുൽ അസ്റാർ : 102)ശൈഖ്  ജീലാനി (റ)  തുടരുന്നു :-مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتيمريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــةأنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوةസാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവൽ നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)അപ്പോൾ ശൈഖവർകൾ തന്നെ പഠിപ്പിച്ച വിഷയമാണിത് അല്ലാതെ ഷിർക്കോ കുഫ്റോ അല്ലഇനി ശൈഖ് ജീലാനി (റ) ഖൽബിലുള്ള കാര്യം അറിഞ്ഞതും പറഞ്ഞതുമായ ധാരാളം സംഭവങ്ങൾ ഉണ്ടെങ്കിലും ഇക്കാലത്തെ ബിദ ഇകളുടെ നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഹാഫിള് ദഹബി തന്നെ ആ ചരിത്രം പറയുന്നത് നോക്കൂ"قال ابن النجار: سمعت عبد العزيز بن عبد الملك الشيباني، سمعت الحافظ عبد الغني، سمعت أبا محمد بن الخشاب النحوي يقول: كنت وأنا شاب أقرأ النحو، وأسمع الناس يصفون حسن كلام الشيخ عبد القادر، فكنت أريد أن أسمعه ولا يتسع وقتي، فاتفق أني حضرت يوما مجلسه، فلما تكلم لم أستحسن كلامه، ولم أفهمه، وقلت في نفسي: ضاع اليوم مني.فالتفت إلى ناحيتي، وقال: ويلك! تفضل النحو على مجالس الذكر، وتختار ذلك؟! اصحبنا نصيرك سيبويه."( الذهبي في سير أعلام النبلاء:20/440)."ഇബ്നു നജ്ജാർ പറഞ്ഞു. അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിള് അബ്ദുൾ ഗനി മുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു . മുഹമ്മദ് ബിന് ഖഷാബ് അന്നഹവി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻറ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിദ്ധനാകാൻ സാധിച്ചു. തങ്ങളവർകൾ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിൻറ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻറ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായിപ്പോയല്ലോ റബ്ബേ ! അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻറ്റെയിടയിൽ എൻറ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ."എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻറ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ"سبحان الله"ഞാൻ ഞെട്ടിപ്പോയി .!!!!"നിൻറ്റെ കൂട്ടുകാരൻ ആയ സീബവൈയഹ് നെ പോലും നമ്മൾ  കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?എൻറ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി  .( الذهبي في سير أعلام النبلاء:20/440)."കുപ്പി അകത്തുള്ള വസ്തുവിനെ പോലെ  കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ ""______അപ്പോൾ കാര്യം വ്യക്തം അള്ളാഹുവിന്റെ മഹാന്മാർ ഖൽബിലുള്ള മറഞ്ഞകാര്യങ്ങൾ വരെ അറിയും ഇതൊക്കെ അവർ അറിയുന്നത് അള്ളാഹു ഇൽഹാമിലൂടെ അല്ലെങ്കിൽ മനാമിലൂടെ  അറിയിച്ച് കൊടുക്കുന്നത് കൊണ്ടാണ് . ഇങ്ങനെ വിശ്വസിക്കൽ ഒരിക്കലും ഷിർക്കോ കുഫ്റോ അല്ല മറിച്ച് ഷിർക്കാവുന്നത് ബിദ്ദാത്ത് കൊണ്ട് (സ്വയം പര്യപ്തതയോടെ) അവർ കാണുന്നു കേൾക്കുന്നു സഹായിക്കുന്നു എന്ന് വിശ്വസിക്കുമ്പോഴാകുന്നു. ഇങ്ങനെ ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല.ആയതിനാൽ ലഖ്നവിയുടെ ഫത് വയുടെ ആധികാരികത ഇനി നിങ്ങൾ തെളിയിച്ചാൽ തന്നെ മുസ്ലിംകൾ ചെയ്യുന്ന ഇസ്തിഗാസക്കോ വിശ്വാസത്തിനോ ഈ ഫത് വ ഒരിക്കലും ഖണ്ഡനമാകുന്നില്ലെന്ന് പ്രത്യെകം മനസ്സിലാക്കുക.



ദാത്ത് അൻവാത്ത് - സത്യാവസ്ഥ മനസ്സിലാക്കുക



ശിർക്ക് കര്മത്തിലും വരുമെന്നും ബറക്കത്തെടുക്കല് ശിര്ക്കാണെന്നും  സമർത്ഥിക്കാൻ മുജായിദ് മൗലവിമാര് വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ പാവപ്പെട്ട മുസ്ലീങ്ങളെ കബളിപ്പിക്കാന്  കൊണ്ടുവരുന്ന ഒരു ഉദാഹരണം കാണുക..===================================================ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് ചോദിച്ചാല് മാത്രമേ ശിര്ക്ക് വരുകയുള്ളൂ എന്ന മുസ്ലിയാക്കന്മാരുടെ വാദം നബി(സ)യുടെ വാക്ക് കൊണ്ട് പൊളിയുന്നത് കാണുകعَنْ الزُّهْرِي, أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹി(സ)യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക് ബറക്കത്തിനു വേണ്ടി അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅന്വാത് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബി (സ)യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അന്വാത്ത് നിശ്ചയിച്ചു തരിക. അപ്പോള് നബി (സ)പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുമ്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിര്മുദി )ഇവിടെ സഹാബികള് ആ മരത്തെ ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് തേടിയോ മുസ്ലിയാക്കന്മാരെ...ഇല്ലല്ലോ. എന്നിട്ടും എന്തെ നബി(സ) അത് ഇലാഹാക്കലാണ് എന്ന് പറഞ്ഞത്..? യുദ്ധത്തില് വിജയിക്കുവാന് വേണ്ടി കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി സൃഷ്ട്ടികളില് നിന്നും ഗുണംപ്രതീക്ഷിച്ചപ്പോള് ആ സൃഷ്ടികളില് ഇലാഹിന്റെ ഗുണങ്ങള് പ്രതീക്ഷിക്കയാണ് അവര് ചെയ്തത്. അത്തരത്തില് കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി ഗുണദോഷങ്ങള് ചെയ്യാന് കഴിവുള്ളവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് തന്നെ അവര് ഏകനായ ഇലാഹില് അവര് പങ്ക് ചേര്ത്തു.. അതാണ്‌ ഇലാഹാക്കി എന്ന് നബി(സ) പറഞ്ഞത്.അപ്പോൾ ആ തേട്ടം തന്നെ ശിർക്കായി. അവിടെ മുശ്രികീങ്ങൾ മരത്തെ ഇലാഹാണെന്നു വിശ്വസിച്ചിട്ടില്ല, മരത്തെ ആരാധിച്ചിട്ടില്ല. അവർ ബറകത്ത് എടുക്കുക മാത്രമാണ് ചെയ്തത്..===================================================മറുപടി-വന്നു വന്ന് തട്ടിപ്പിന്റെ പര്യായം തന്നെ മുജായിദ് എന്നായിട്ടുണ്ട്..അങ്ങനെ ദാത്ത് അന്‍വാത്തിനെ കുറിച്ച് നബി (സ) യോട് സ്വഹാബാക്കൾ ചോദിച്ചപ്പോൾ ആ ചോദ്യം തന്നെ ശിർക്കായി എന്നും അവർ മുശ്രികീങ്ങളായി എന്നുമുള്ള മുജായിദിന്റെ കണ്ടുപിടിത്തം കൊള്ളാം..അല്ലെങ്കിലും സ്വാഹാബാക്കളെ പോലും മുശ്രികീങ്ങളാക്കാൻ ശ്രമിക്കുന്ന നിങ്ങൾ പിന്നെ ഞങ്ങൾ സുന്നികളെ മുശ്രികീങ്ങൾ എന്ന് വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ.. :pഎന്തായാലും നിങ്ങളുടെ തട്ടിപ്പ് നടക്കില്ല മുജായിദേ..ഇനി മറുപടി പറയൂ..മുകളിലെ ഇബാറത്തിൽ മുശ് രിഖുകള്‍ " ബറക്കത്തിന്ന് വേണ്ടി " ആയിരുന്നു ദാത് അന്വാത് എന്ന പേരിൽ ഒരു മരത്തെ നിശ്ചയിച്ചിരുന്നത് എന്ന് പറഞ്ഞുവല്ലോ❓❓ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി മാത്രമായിരുന്നു എന്നത് എവിടെ ❓❓❓കാണിക്കൂ,, അത് എത് വാക്കിനുള്ള അർത്ഥമാണ്..❓❓മുജായിദ് ആപ്പീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ പോസ്റ്റു ചെയ്തു ഞങ്ങളെ പൊട്ടീസാക്കാന് നോക്കണ്ട..മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി (സ) പറയാൻ കാരണം..മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്...ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു. മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، وهي شجرة كانوا يعبدونها ويعلقون عليها المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهةമുശ്രികീങ്ങൾ ധാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ധാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ (സ) യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്, അവർ ആ മരത്തെ ആരാധിച്ചിരുന്നു, മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര്‍ മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്..ഇനി ബറക്കത്തെടുക്കല് ശിര്ക്കാണോ എന്നു പരിശോധിക്കാം..നബി (സ)യുടെ വിയര്പ്പു കൊണ്ടും മുടി കൊണ്ടും തുപ്പലു കൊണ്ടുമൊക്കെ സഹാബികള് ബര്ക്കത്തെടുത്തിരുന്നതായി ധാരാളം ഹദീസുകളില് കാണാം..അതൊന്നും ഇവിടെ പരാമര്ശിക്കുന്നില്ല. മഹാന്മാർ സ്പര്ശിച്ച വസ്ത്രം ബർകത്തുദ്ദേശിച്ച് കഫൻ തുണിയിൽ ഉള്പെടുത്തുന്നതിന് നബി(സ) തന്നെ പ്രോത്സാഹനം നല്കിയിട്ടുണ്ട്.ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച്  കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ  കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും  വേണം.".  കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ  ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പര്ശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:സദ് വ്രതരുടെ ആസാറുകൾ  കൊണ്ട്  ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ്‌ പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).ഇമാം നവവി (റ) എഴുതുന്നു:നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട്  മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാല്  സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353).നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും  ഹദീസിൽ വന്നിട്ടുണ്ട്.ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറെറാരു സംഭവം കാണുക.സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ  കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക്‌ ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട്  പറഞ്ഞു.  "എത്ര നല്ല വസ്ത്രം! അതെനിക്ക് നല്കിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാ വസ്ത്രം ആവശ്യപെട്ടത്‌ എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)ബറക്കത്തെടുക്കല് ഇസ്ലാമികമാണെന്നതിന് ഇതു പോലെ നൂറ് നൂറ് തെളിവുകളുണ്ട് ഹദീസ് ഗ്രന്ഥങ്ങളില്..ബറക്കത്തെടുക്കല് ശിര്ക്കാണെന്ന മുജാ ജമാ താഗൂത്തിയന് വാദങ്ങളാണ് ഇസ്ലാമികമല്ലാത്തതെന്നു വ്യക്തം..



ളുഹ്ഫ് വാദികളായ മുജായിദുകളുടെ ഹദീസ് റാവിമാരിലുള്ള ആൾമാറാട്ടം



ഇസ്തിഗാസയും തവസ്സുലും മുത്ത് നബി (സ്വ) പടിപ്പിക്കുന്നു.. ഇബ്നു മാജക്ക് പുറമേ ഈ ഹദീസ് തുര്‍മദി 2-197 , മുസ്നദ് അഹ്മദ് 4-138 , ജാമിഉസ്സഗീര്‍ 1-51 , ജാമിഉല്‍ കബീര്‍ 1-384 , ത്വബ്റാനി മുഅ്ജമുസ്സഗീര്‍ 103 , ഹാക്കിം 1-313 , ലും രേഖപ്പെടുത്തിയിരിക്കുന്നു. ഇമാം ബുഖാരി തന്‍റെ താരീഖിലും, നസാഇയും, ഇബ്നു ഖുസൈമയും മറ്റും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അനേകം മുഹദ്ദിസുകള്‍ അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും , ലോക പണ്ടിതര്‍ സ്വഹീഹ് എന്ന് അംഗീകാരം നല്‍കുകയും ചെയ്ത ഈ ഹദീസ് ളഈഫാക്കാന്‍ പാടുപെടുന്നത് എന്തിന് ? തിര്‍മുദി 2-197 ല്‍ ഈ ഹദീസ് സ്വഹീഹാണെന്ന് തന്നെ  പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുയൂത്തി ജാമിഉസ്സഗീര്‍ 1-51 ലും ഈ ഹദീസ് സ്വഹീഹാണെന്നു പ്രസ്താവിച്ചിട്ടുണ്ട് . (حسن صحيح غريب ) ത്വബ്റാനി ഇത് സ്വഹീഹാണെന്നു പറഞ്ഞിരിക്കുന്നു. പേജ് 103 ഹാക്കിം സ്വഹീഹാക്കിയിട്ടുണ്ട്. അബൂഇസ്ഹാഖ് സ്വഹീഹാണെന്നു പറഞ്ഞിട്ടുണ്ട് ഇബ്നു മാജ :100. എന്നിരിക്കെ ഇത് ളഈഫാണെന്നു കണ്ടുപിടിക്കാന്‍ നടത്തിയ അതിസാഹസത്തിന്നു പിന്നില്‍ രസകരമായ ഒരു ആള്‍മാറാട്ടക്കഥയുണ്ട്: اللهم انى اسئلك واتوجه اليك بمحمد نبى الرحمة يا محمد انى قد توجهت بك الى ربى فى حاجتى هذه لتقضى اللهم نشفعه فى قال ابو اسحاق هذا حديث صحيح -ابن ماجه ص -100: ﺳﻨﻦ ﺍﻟﺘﺮﻣﺬﻱ - ﺍﻟﺪﻋﻮﺍﺕ ، ﻋﻦ ﺭﺳﻮﻝ ﺍﻟﻠﻪ - ﻓﻲ ﺩﻋﺎﺀ ﺍﻟﻀﻴﻒ - ﺭﻗﻢ ﺍﻟﺤﺪﻳﺚ : ( 5302 ﺍﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ ﺑﻨﺒﻴﻚ ﻣﺤﻤﺪ ﻧﺒﻲ ﺍﻟﺮﺣﻤﺔ ﺇﻧﻲ ﺗﻮﺟﻬﺖ ﺑﻚ ﺇﻟﻰ ﺭﺑﻲ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻟﺘﻘﻀﻰ ﻟﻲ ﺍﻟﻠﻬﻢ ﻓﺸﻔﻌﻪ ﻓﻲ ، ﻗﺎﻝ ﺃﺑﻮ ﻋﻴﺴﻰ : ﻫﺬﺍ ﺣﺪﻳﺚ ﺣﺴﻦ ﺻﺤﻴﺢ ﻏﺮﻳﺐ ﻻ ﻧﻌﺮﻓﻪ ﺇﻻ ﻣﻦ ﻫﺬﺍ ﺍﻟﻮﺟﻪ ﻣﻦ ﺣﺪﻳﺚ ﺃﺑﻲ ﺟﻌﻔﺮ ﻭﻫﻮ ﺍﻟﺨﻄﻤﻲ ﻭﻋﺜﻤﺎﻥ ﺑﻦ ﺣﻨﻴﻒ ﻫﻮ ﺃﺧﻮ ﺳﻬﻞ ﺑﻦ ﺣﻨﻴﻒ. ﺍﻟﺮﺍ:ഇമാം ഹാകിം (റ) അവിടത്തെ മുസ്തദ്റകിൽ ഇമാം ബുഖാരിയുടെ ശർത്വ് പ്രകാരം ഹദീസ്‌ സ്വഹീഹാണെന്ന് പറഞ്ഞ്  കൊണ്ട് വരുന്നത് നോക്കൂ അത് പോലെ സനദിലെ ഒരു റാവി അബൂജഹ്ഫറിൽ മദനിയ്യ് ഖത്വമിയാണെന്ന് തന്നെ കാണാം ഈ റാവിയെ ശരിക്കും ഓർത്ത് വെക്കുക താഴെയുള്ള വായനയിൽ പുത്തനാശക്കാർ നടത്തിയ ആൾമാറാട്ടം മനസ്സിലാകും١٩٣٠ - أَخْبَرَنَا أَبُو مُحَمَّدٍ عَبْدُ الْعَزِيزِ بْنُ عَبْدِ الرَّحْمَنِ بْنِ سَهْلٍ الدَّبَّاسُ، بِمَكَّةَ مِنْ أَصْلِ كِتَابِهِ، ثنا أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَلِيِّ بْنِ زَيْدٍ الصَّائِغُ، ثنا أَحْمَدُ بْنُ شَبِيبِ بْنِ سَعِيدٍ الْحَبَطِيُّ، حَدَّثَنِي أَبِي، عَنْ رَوْحِ بْنِ الْقَاسِمِ، عَنْ أَبِي جَعْفَرٍ الْمَدَنِيِّ وَهُوَ الْخَطْمِيُّ، عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ، عَنْ عَمِّهِ عُثْمَانَ بْنِ حُنَيْفٍ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَاءَهُ رَجُلٌ ضَرِيرٌ، فَشَكَا إِلَيْهِ ذَهَابَ بَصَرِهِ، فَقَالَ: يَا رَسُولَ اللَّهِ، لَيْسَ لِي قَائِدٌ، وَقَدْ شَقَّ عَلَيَّ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " ائْتِ الْمِيضَأَةَ فَتَوَضَّأْ، ثُمَّ صَلِّ رَكْعَتَيْنِ، ثُمَّ قُلِ:اللَّهُمَّ إِنِّي أَسْأَلُكَ، وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ نَبِيِّ الرَّحْمَةِ، يَا مُحَمَّدُإِنِّي أَتَوَجَّهُ بِكَ إِلَى رَبِّكَ فَيُجَلِّي لِي عَنْ بَصَرِي،اللَّهُمَّ شَفِّعْهُ فِيَّ، وَشَفِّعْنِي فِي نَفْسِي ". قَالَ عُثْمَانُ: فَوَاللَّهِ مَا تَفَرَّقْنَا، وَلَا طَالَ بِنَا الْحَدِيثُ حَتَّى دَخَلَ الرَّجُلُ وَكَأَنَّهُ لَمْ يَكُنْ بِهِ ضُرٌّ قَطُّ«هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الْبُخَارِيِّ، وَلَمْ يُخَرِّجَاهُ، وَإِنَّمَا قَدَّمْتُ حَدِيثَ عَوْنِ بْنِ عُمَارَةَ لِأَنَّ مِنْ رَسْمِنَا أَنْ نُقَدِّمَ الْعَالِيَ مِنَ الْأَسَانِيدِ»المستدرك على الصحيحين للحاكمവഹാബികള്‍ നടത്തിയ ആള്‍ മാറാട്ട ക്കഥ യുടെ യാതാർഥ്യം ഇവിടെ തെളി യിക്കാൻ പൊകുന്നു👇👇ഈ ഹദീസിന്‍റെ പരംബരയില്‍ ഒരു അബൂജഅഫര്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ പേരിലാണ് ആള്‍മാറാട്ടം അരങ്ങേറിയത്. അബൂജഅഫറുര്‍റാസി എന്ന ആള്‍ ളഈഫാണെന്നു ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് താനും.ഈ ഹദീസ് പരംബരയില്‍ അബൂജഅഫറുന്‍ മദനില്‍ ഖത്വമിയാണുള്ളത്. ഇബ്നുമാജയിലും,അൽ മുസ്തദ്രഖിലും, മുസ്നദ് അഹ്മദിലും, ഹാക്കിമിലും, മുഅ്ജമുസ്സഗീറിലും, തുര്‍മുദിയുടെ ബൂലാഖ് പതിപ്പില്‍ തന്നെയും അത് വ്യക്കതമാക്കിയിട്ടുണ്ട്.തുര്‍മുദിയുടെ ഇപ്പോഴത്തെ പതിപ്പില്‍ وهو غير الخطمى എന്നു കാണുന്നുണ്ട്. അത് നുസ്ഖയില്‍ പിഴച്ചതാവാനാണ് സാദ്ധ്യത. ഇനി പിഴച്ചതല്ലെങ്കില്‍ തന്നെ മറ്റുള്ളവരെല്ലാം ഖത്മിയും, മദനിയുമാണെന്ന് വ്യക്കതമാക്കുകയും ചെയ്തിട്ടുണ്ട്.ഉമാറത്ത് ഉസ്താദും ശൂഅബ ശിശ്യനുമായ അബൂജഅഫറുല്‍ ഖത്മി തന്നെയാണെന്ന് സംശയിക്കാന്‍ യാതൊരു വകയുമില്ല. ഇദ്ദേഹത്തെ (അബൂജഅഫറുല്‍ മദനിയെ ) അബൂ ജഅഫറുര്‍റാസിയാക്കി ചിത്രീകരിച്ചു കൊണ്ടാണിവര്‍ ആള്‍മാറാട്ടം നടത്തുന്നത്.ഖതമീ, മദനി എന്ന പേരുകളില്‍ അറിയപ്പെടുന്ന അബൂ ജഅഫറിനെ കുറിച്ച് പണ്ഡിതന്മാര്‍ക്കഭിപ്രായ വ്യത്യാസമില്ല തന്നെ. അദ്ദേഹം സ്വീകാര്യയോഗ്യനാണ് എന്നതാണ് സത്യം.ഹദീസ് ശാസ്ത്രം അതിന്‍റെ സാക്ഷാൽ ഉടമകളില്‍ നിന്ന് കരസ്ഥമാക്കാത്തതോ, തികഞ്ഞ അജ്ഞതയോ, അല്ലെങ്കില്‍ അവസരത്തിനൊത്ത് സത്യം മറച്ചു വെച്ചു അസത്യത്തിന്ന് പ്രചാരണം നല്‍കലോ ആണ് ഈ സാഹസികതയുടെ പിന്നിലെ രഹസ്യം എന്ന് വായനക്കാര്‍ ഓര്‍ക്കുക.ഇത്തരം തിരിമറികള്‍ പലയിടത്തും പുത്തനാശയക്കാരുടെ നേതാക്കന്മാർ ‍ നടത്താറുണ്ട്. ഇതൊരു ഉദാഹരണം മാത്രം. ഹാഫിളുല്‍ ഖസ്റജിയും തന്‍റെ ഖുലാസ:യില്‍ ഈ അബൂജഅഫര്‍ ആരാണെന്ന് വിശദീകരിക്കുന്നു.عمير بن يزيد بن عمير بن حبيب الا نصارى الخطمى ابوخعفر المدنى ثم البصرى من اسعد بن سهل وابن المسيب وعنه هشام الدستوائى وشعبة وثقه ابن معين والنسائى .خلاصة تذهيب-الكمال 252ആദ്യം മദനിയും പിന്നീട് ബസ്വറിയും ഖത്തമിയുമായ അബൂജഅഫര്‍ ഹബീബുല്‍ അന്‍സാരിയുടെ പുത്രന്‍ ഉമൈറിന്‍റ് പുത്രന്‍ യസീദിന്‍റെ പുത്രന്‍ ഉമൈര്‍ ആണ്. അസ്ഹദുബിന്‍സഹ്ല്, ഇബ്നുല്‍ മുസയ്യബ് എന്നിവര്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥന്മാരാണ്. ഹിശാമുദ്ദസ്തവാഈ, ശുഅബ:എന്നിവര്‍ ശിശ്യന്മാരുമാണ്.ഇബ്നുമാഈന്‍, നസാഈ എന്നിവർ അദ്ദേഹത്തെ വിശ്വസ്തനാണെന്ന് പറഞ്ഞിരിക്കുന്നു. (ഖുലാസത്തു തദ്ഹീബില്‍ കമാല്‍ -252)അബൂജഅഫറുല്‍ മദീനി എന്നവര്‍ ഖത്തമി ,ബസ്വരി എന്നീ നാമങ്ങളില്‍ അറിയപ്പെടുന്നുണ്ടെന്നും അദ്ദേഹം സിഖത്ത് (വിശ്വസ്തന്‍) ആണെന്നും ഹദീസ് ശാസ്ത്ര രംഗത്തെ അഗ്രഗണ്യരും പണ്ഡിത കേസരിയുമായ ഇബ്നുമഈനും മറ്റും തുറന്ന് പ്രഖ്യാപിക്കുബോള്‍ പിന്നെ ആ ഹദീസ് ളയീഫാണെന്ന് തെളിയിക്കാന്‍ മറ്റുവല്ല തുറുപ്പുശീട്ടുകളും തേടിപ്പിടിക്കുന്നതെന്തിന് ?ഈ ഹദീസിന്‍റെ പരംബര ഇപ്രകാരമാണ്.حدثنا احمد بن منصور ،عثمت بن عمر ،ثناشعبة ، عن ابن جعفر المدني ، عن عمارة بن خزيمة ، عثمان بن حنيف ، ابن ماجةص 100ഈ പറയപ്പെട്ടവരില്‍ നിന്ന് ഏതൊരാളെ എടുത്ത് പരിശോധിച്ചാലും അവര്‍ വിശ്വാസ്തനാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ്.സാക്ഷാൽ വഹാബി നേതാവും അവരുടെ ഷൈഖുൽ ഇസ്ലാമെന്നറിയപ്പെടുന്ന: ഇബ്നുതൈമിയ്യ   തന്നെ അണികളോട് പറഞ്ഞ് കൊടുക്കുന്നതെങ്കിലും ഒന്ന് നോക്കിയിട്ട് വരാമായിരുന്നില്ലേ മൗലവിമാരെ ഇങ്ങനെ പെടണമായിരുന്നോ !!!!!???വഹ്ഹാബികള്‍ കണ്ണ് തുറന്നേ പറ്റുاللَّهُمَّ إنِّي أَسْأَلُك وَأَتَوَجَّهُ إلَيْك بِنَبِيِّك مُحَمَّدٍ نَبِيِّ الرَّحْمَةِ يَا مُحَمَّدُ إنِّي أَتَوَجَّهُ بِك إلَى رَبِّي فِي حَاجَتِي هَذِهِ فَيَقْضِيهَا لِي اللَّهُمَّ فَشَفِّعْهُ فِيَّ وَشَفِّعْنِي فِيهِ قَالَ فَقَامَ وَقَدْ أَبْصَرَ} وَمِنْ هَذَا الطَّرِيقِ رَوَاهُ التِّرْمِذِيُّ مِنْ حَدِيثِ عُثْمَانَ بْنِ عُمَرَ. وَمِنْهَا مَا رَوَاهُ النَّسَائِي وَابْنُ مَاجَه أَيْضًا وَقَالَ التِّرْمِذِيُّ هَذَا حَدِيثٌ حَسَنٌ صَحِيحٌ غَرِيبٌ لَا نَعْرِفُهُ إلَّا مِنْ هَذَا الْوَجْهِ مِنْ حَدِيثِ أَبِي جَعْفَرٍ وَهُوَ غَيْرُ الليثي هَكَذَا وَقَعَ فِي التِّرْمِذِيِّ وَسَائِرِ الْعُلَمَاءِ قَالُوا هُوَ أَبُو جَعْفَرٍ الخطمي وَهُوَ الصَّوَابُُ''മറ്റു പണ്ഡിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅഫറുല്‍ ഖത്ത്വമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം.'' (ഫതാവാ ഇബ്നുതൈമിയ്യ 1/190)ഹദീസിന്‍റേ പരംബരയില്‍ അബൂജഅഫര്‍റാസി ഇല്ലെന്നും സ്വീകാര്യനായ ഖത്തമിയാണുള്ളതെന്നും വ്യക്കതമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു.. ഇതോടെ വഹ്ഹാബീ മതം പിരിച്ചു വിട്ടേക്കുക...



ഉപ്പോളം വരുമോ ഉപ്പിലിട്ടത് ഇസ്തിഗാസയും ദഹബിയും പിന്നെ കേരള മുജാഹിദുകളും



സംഘടനക്കെതിരായ ആശയമാണോ കിതാബിലുള്ളത് എന്നാൽ പാളക്കിത്താബ് , കെട്ട് കഥകൾ , ദുർബലം, മൗളൂഹ് ളഈഫ് etc...... അങ്ങനെ പോകുന്നു വഹാബി പുരാണങ്ങൾ....🔰ഇപ്പോൾ കളവാണെന്ന് തട്ടി വിടുന്നത് മുഹദ്ദിസീങ്ങളിൽ വെള്ളി നക്ഷത്രങ്ങളായ ഇമാം ത്വബ്റാനി, അബുഷൈഖ് റ, അസ്ബഹാനി ഇമാം (റ:അ)  തുടങ്ങിയ സംഘം മദീനയിലായിരുന്നപ്പോള്‍ നബി (സ്വ) യുടെ ഖബറിങ്കലിൽ ചെന്ന് ഭക്ഷണത്തിന്ന് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം !!  പക്ഷെ ഇത്തവണ സ്വന്തം നേതാവിനെ പ്രതിക്കൂട്ടിലാക്കേണ്ടി വരുമെന്ന് മാത്രം കാരണം പ്രസ്തുത ഇസ്തിഗാസ ഉദ്ധരിക്കുന്നത്  മുജാഹിദുകളുടെ ഷൈഖുൽ ഇസ്ലാമായ സാക്ഷാൽ ഇബ്നു തയ്മിയ്യയുടെ ഷിഷ്യൻ ഹാഫിള് ഇമാം ദഹബിയുടെ "സിയറു അഹ്ലാമി ന്നുബലാഹ്" എന്ന കിതാബിലെ ഉദ്ധരണിയാണ്ഈ ഉദ്ധരണിയാണ്  കളവാണെന്ന് കേരള പുത്തനാശക്കാർ ഒരു തെളിവും ഇല്ലാതെ തട്ടി വിട്ടത് ......💥🔷ആദ്യമായി ത്തന്നെ ഒന്ന് ചോദിച്ചോട്ടെ ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം ദഹബിയുടെ കിതാബിൽ കൊടുത്ത സംഭവം പതിനഞ്ചാം നൂറ്റാണ്ടിലെ കേരള സലഫി പുത്തനാശക്കാർ ഇത് കളവാണെന്ന് പറയുന്നു ഹ ഹ നല്ല കഥ !!!! അതും ഒരു തെളിവുമില്ലാതെ ! മാത്രവുമല്ല ഇതൊക്കെ വിഷ്വസിക്കാൻ മാത്രം ബുദ്ധി പുത്തനാശയക്കാരുടെ നേതാക്കന്മാർ ക്ക് പണയം വെച്ച് പോയ കുറെ സാധാരണ മുജായിദ് പ്രവർത്തകരും   കഷ്ടം  തന്നെ കൂട്ടരേ .......!!!!!!🔷ആദ്യമായി ഇസ്തിഗാസ ശിർക്കാണെന്ന വാദം വരുന്നത് ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച മുജാഹിദുകളുടെ ശൈഖുൽ ഇസ്ലാമായ ഇബ്നു തയ്മിയ്യയുടെ ചിന്താഗതിയിൽ നിന്നാണ് .എന്നാൽ ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ കൂടിയായ ദഹബി ഇമാം അവിടത്തെ കിതാബുകളിൽ ധാരാളം ഇസ്തിഗാസയുടെ  സംഭവങ്ങള്‍ കൊടുത്തിട്ടുണ്ട്. ആ കാലത്തുള്ള ഇബ്നു തയ്മിയ്യയുടെ മറ്റു ഷിഷ്യന്മാരോ അതിന്ന് ശേഷം വന്ന9 ആം നൂറ്റാണ്ടിലോ10  ആം നൂറ്റാണ്ടിലോ11 ആം നൂറ്റാണ്ടിലോ12 ആം നൂറ്റാണ്ടിലോ13 ആം നൂറ്റാണ്ടിലോഎേതെങ്കിലും പ്രാമാണികഅഹ് ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ഇങ്ങനെ യുള്ള ഇസ്തിഗാസയുടെ സംഭവങ്ങള്‍ ഷിർക്കാണെന്നോ , കളവാണെന്നോ പറഞ്ഞതായി തെളിയിക്കാൻ സാധിക്കുമൊ ???❓❓❓❓🔷കേരള മുജാഹിദുകളുടെ ആദർശത്തിന്നെതിരെ പ്രാമാണിക കിതാബിൽ എന്ത് തന്നെ ഉണ്ടായാലും  അതൊക്കെ കളവാണെന്ന് ഒരു നാണവും ഇല്ലാതെ പറയും  കഷ്ടം തന്നെ !!! മുജാഹിദുകളെ  നിങ്ങളുടെ അവസ്ഥ!!യഥാർത്ഥത്തിൽ ഉസൂലുൽ ഹദീസിൽ ജറഹും തഹ്ദീലിൻ റ്റെയും  വിഷയത്തിൽ സിഖത്തായ റാവിയെ പോലുംകൂടുതൽ ആരോപണ വിധേയനാക്കുന്ന ആളാണ് ഇമാം ദഹബി,  ഇങ്ങനെയുള്ള ഇമാം ദഹബിയിൽ നിന്നാണ് ഇത് ഉദ്ധരിക്കുന്നതെന്നത് മറ്റൊരു യാഥാർത്യം !!!!!!!!!!!!എന്നാൽ വഹാബീ വാദമായ. ഷിർക്കൻ  വാദം ഇമാം ദഹബിക്കുണ്ടോഇല്ലതാനും !!!!!!!!❓ദഹബിക്കെന്നല്ല ലോകത്ത് കഴിഞ്ഞ് പോയ 98% ഇമാമീങ്ങള്‍ക്കും ഇങ്ങനെ വഫാത്തായ മഹാന്മാരോട് സഹായാർത്ഥന നടത്തുന്നത് ഷിർക്കാണെന്ന വാദം ഇല്ല... ഇങ്ങനെ ഒരു ഷിർക്കിൻറ്റെ മഹ്ന ആരും തന്നെ പഠിപ്പിച്ചിട്ടും ഇല്ല......""""ഇമാമീങ്ങള്‍ ഷിർക്കും തൗഹീദും അറിയാത്തവരല്ല""""""🔷സനദ് ഉണ്ടോ , ളഈഫാണ് എന്നൊക്കെ പറഞ്ഞ് കൊട്ടി ഘോഷിക്കുന്നതിന്ന് മുമ്പ് ഈ സംഭവം ഷിർക്കാണെന്ന് ദഹബി ഇമാം ആ കിതാബിൽ നിന്ന് , പോട്ടെ   വേറെ എതെങ്കിലും കിതാബിൽ നിന്നെങ്കിലും കാണിക്കാൻ കഴിയുമൊ ......❓ ഒരിക്കലും സാധിക്കില്ല !!ഇമാമീങ്ങള്‍ക്കൊന്നും ഷിർക്കും തൗഹീദും അറിയൂല അവരുടെ  കിതാബുകളിൽ ഉള്ളതൊക്കെ ഷിർക്കായിരുന്നു അത് കേരള നദ് വതുൽ മുജാഹിദ് മതം വന്നതിന്ന് ശേഷമാണ് മനസ്സിലായതെന്നും മാത്രം വിഷ്വസിക്കാൻ മാത്രം മുജായിദുകളെ പോലെ വിഡ്ഡികൾ അല്ല സുന്നികള്‍ കേട്ടൊ ഒോർത്തിരുന്നാൽ നന്ന്..🔷___ഇനി വിഷയത്തിലേക്ക് തന്നെ വരാംദഹബി ഇമാം  പ്രസ്തുത സംഭവം ഉദ്ധരിക്കുന്നത്  "" വ റുവിയ അൻഹു"""""എന്ന് പറഞ്ഞ് കൊണ്ടാണ്  അപ്പോള്‍ തന്നെ മനസ്സിലാക്കാം ദഹബി ഇമാമിൻറ്റെ അടുത്ത് സ്വഹീഹായ പരമ്പരയോടെ കിട്ടിയത് കൊണ്ടാണ് തൻറ്റെ കിതാബിൽ വളരെ പ്രാധാന്യത്തോടെ കൊടുത്തിട്ടുള്ളത്...🔷ഇങ്ങനെ ഒരുപാട് മുഹദ്ദിസീങ്ങളും ഇമാമീങ്ങളും തവാതിറായ (അറിയപ്പെട്ട) സംഭവത്തെ അവരുടെ കയ്യിൽ സ്വഹീഹായി കിട്ടിയ നിലയിൽ ചില കിതാബുകളിൽ സനദ് ഇല്ലാതെ     മത് നിന് പ്രാധാന്യം കൽപ്പിച്ച് കൊണ്ട് കൊടുക്കും ..അതിന്നർത്ഥം സനദ് ഇല്ലെന്നൊ മറ്റു കിതാബുകളിൽ അത് കൊടുത്തിട്ടില്ലെന്നൊ അല്ല  , ഇവിടെ ദഹബി ഇമാം തന്നെ അതിൻറ്റെ സനദ് ഇല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല മറ്റു കിതാബുകളിൽ കൊടുത്തിട്ടുണ്ടാവാം.🔷എന്നാൽ ഇത് കള്ളക്കഥയാണെന്നും വാറോലയാണെന്നും പറഞ്ഞുള്ള വഹാബികളുടെ ആരോപണങ്ങള്‍ ദീനിനോടുള്ള വെല്ലു വിളി മാത്രമാകുന്നു.സ്വന്തം സംഘടനക്ക് വിരുദ്ധമായ ഒരു കാര്യമാണെങ്കിൽ പിന്നെ വഹാബികള്‍ അസറെന്നല്ല ഖുർ ആനും , ഹദീസും വേണമെങ്കിൽ കളവാണെന്ന് പറയും അത് വഹാബീ വർഗ്ഗ സ്വഭാവമാണ്..വഹാബികള്‍ക്ക്  ഖുർആനും  സുന്നത്തും  അസറും, ഇജ്മാഹും , ഖിയാസും എന്ത് പറയുന്നു എന്നതല്ല വഹാബികളുടെ ആദർഷത്തിന്ന് അനുസരിച്ച് ഖുർ ആനും സുന്നത്തും , ഇജ്മാഉം ഖിയാസും അസറും മാറണം ഇതാണ് ഇവരുടെ മാനദണ്ടം.🔷ഈ ഒരു സംഭവം മാത്രമാണോ ദഹബി ഇമാമിന്റെ ആ കിതാബിൽ ഉള്ളത് അല്ല ധാരാളം ഇസ്തിഗാസയുടെ സംഭവങ്ങള്‍ ഇമാം ദഹബി  തന്നെ തൻറ്റെ കിതാബിൽ വളരെ    പ്രാധാന്യത്തോടെ സനദോട് കൂടി ഉദ്ധരിക്കുന്നുണ്ട്. അതൊന്നും  കേരള സലഫി വഹാബികൾക്ക് കാണൂലല്ലോ🔰ഇമാം ദഹബിയുടെ കിതാബിൽ നിന്നും എേതാനും ചില സംഭവങ്ങള്‍ നോക്കൂ !ആദ്യമായി  ദഹബി ഇമാം സ്വന്തം ഉസ്താദിനെ കുറിച്ച് തൻറ്റെ താരീഖുൽ ഇസ്ലാമിൽ പറയുന്നത് നോക്കൂ""""എന്റെ ഉസ്താദിന്റെ ശൈഖും, എന്റെ ശൈഖുമായ അഹ്മദുബ്നു സാലിം അബുൽ അബ്ബാസ് അൽ മർദാവി അൽ മഖ്ദി സി (റ) യുടെ ഖബർ കൊണ്ട് ബറക്കത്തെടുക്കപ്പെടാറുണ്ട്. അവരെ മറവ് ചെയ്യപ്പെട്ട നാട്ടിലെ ചിലർക്ക് പനി പിടിപെട്ടപ്പോൾ എന്റെ ഉസ്താദിന്റെ ഖബറിനടുത്ത് നിന്ന് മണ്ണെടുത്ത് പനിയുള്ളവന്റെ ശരീരത്തിൽ കെട്ടിയപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അസുഖം മാറുകയും ചെയ്തു. എന്റെ ഉസ്താദ് അല്ലാഹുവിനെ വഴിപ്പെട്ട് ജീവിച്ച വ്യക്തിയായിരുന്നു.""""'' (ദഹബിയുടെ താരീഖുൽ ഇസ്ലാം - 18/47)ഈ സംഭവത്തെ എന്ത് പറയാനുണ്ട് മുജായിദുകളെ ?? ദഹബി ഇമാം സ്വന്തം ഉസ്താദിൻ റ്റെ ഖബറിനെപ്പറ്റിയാ ഈ പറഞ്ഞത്. സ്വന്തം അനുഭവം പറയണമെങ്കിൽ സനദ് വേണ്ടല്ലോ !!??എനി ഇത് പറഞ്ഞതിൻറ്റെ കാരണം കൊണ്ട് ദഹബി ഇമാമിനെ എനി ഇബ്നു തയ്മിയ്യയുടെ ഷിഷ്യനല്ലെന്ന് കേരള നദ് വത്തുൽ വഹാബീ മീറ്റിംഗ് കൂടി തീരുമാനിക്കുമൊ ?!!!!!!!!! അല്ലാഹുഅഹ് ലം!!!!🔰വീണ്ടും ഇമാം ദഹബി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു സംഭവം കൂടി നോക്കൂ...."ബുഖാരിയുടെയും മുസ്ലിമിന്റെയും റാവിയും ശൈഖുമായ താബിഈ പണ്ഡിതൻ  ഇബ്നു മുൻ ഖദിർ (റ)  നബി(സ) യോട് ഇസ്തിഗാസ  നടത്തിയ ഉദ്ധരണി കൊണ്ട് വരുന്നു🔷ഇബ്നു മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് .ഇത്രക്ക് പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി വളരെ പ്രാധാന്യത്തോടെയാണ് ഉദ്ധരിക്കുന്നത്.كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)،إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)✏""""""""കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുമ്പോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി""""""സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444)അല്‍ഗ്വദീര്‍ (5/151)  എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്......🔷ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ )ഈ പണ്ഡിതർക്ക് ആർക്കും ഇത് കള്ളക്കഥയാണെന്നോ, ശിർക്കൻ കഥയാണെന്നോ അറിയില്ലായിരുന്നോ വഹാബി പുരോഹിതന്മാരെ?🔷കൂടാതെ ഇമാാം ബുഖാരി റ യുടെ ഖബറിങ്കലിൽ ചെന്ന് മഴക്ക് വേണ്ടി ഇസ്തിഗാസ നടത്താറുണ്ടായിരുന്നെന്നും ഇമാം ദഹബി പടിപ്പിക്കുന്നു....മാത്രവുമല്ല ഇമാം  ദഹബിയുടെ"" മുഖ്തസറു സിലാഹുൽ മുഹ്മിൻ"" എന്ന കിതാബിൽ അംബിയാക്കളെ കൊണ്ടും മഹാത്മാക്കളെ കൊണ്ടും ഇട തേട്ടം നടത്താൻ പ്രാർത്ഥനയുടെ മര്യാദകളിൽ പെട്ടതാണെന്നും ഹദീസ് ഉദ്ധരിച്ച് പ്രാമാണിക വരുത്തുന്നു """""ത്വബ് റാനി ഇമാമിനെ  പോലുള്ള ധാരാളം  മുഹദ്ദിസീങ്ങള്‍ നടത്തിയ ഇസ്തിഗാസ അത് കളവാണെന്ന് ഒരു തെളിവുമില്ലാതെ സംഘടനക്കൊപ്പിച്ച് മതം പറയുന്ന മുജാഹിദുകാരാ താഴെയുള്ള ചോദ്യത്തിന്ന് മറുപടി ഉണ്ടോ ????????ഇമാം ത്വബ്റാനി (റ) അടക്കമുള്ള മുഹദ്ദിസുകൾ നബി സ്വ യുടെ ഖബറിങ്കൽ വന്ന് നടത്തിയ ഇസ്തിഗാസ കളവാണെന്ന് അഹ്ലുസുന്നയുടെ ഏതെങ്കിലും പണ്ഡിതൻ പറഞ്ഞതായി തെളിയിക്കാമോ?❓❓❓ഈ സംഭവങ്ങളൊക്കെ  കള്ളക്കഥയാണെന്ന് വാദിക്കുന്ന നിങ്ങൾക്ക് മുൻഗാമികളായ പണ്ഡിതരാരെങ്കിലും അത് കള്ളക്കഥയാണെന്ന് പറഞ്ഞതായി തെളിയിക്കാമോ?❓❓❓ഈ സംഭവം ശിർക്കാണെങ്കിൽ എതെന്ത് കൊണ്ട് ദഹബി തന്റെ സിയറിൽ അത് ശിർക്കാണെന്ന് പറഞ്ഞില്ല?❓❓❓ഈ സംഭവം കള്ളക്കഥയാണെന്നും അറിഞ്ഞുകൊണ്ടാണോ ദഹബി ഇതു ഉദ്ധരിച്ചത്?❓❓ലോകപ്രശസ്ത ഹദീസ്പണ്ഡിതന്മാരായ ഇമാം ത്വബ് റാനി റ, അബുഷൈഖ് ഇമാം , അസ് ബഹാനി ഇമാം , ഇബ്നു മുൻ ഖദിർ റ തുടങ്ങിയ  മുഹദ്ദിസീങ്ങളൊക്കെ വഫാത്തായ നബി (സ്വ) യോട് സഹായാർത്ഥന നടത്തിയ കാരണം കൊണ്ട് ഇവരൊക്കെ മുഷ് രിഖുകളും ഖുബൂരികളുമാണോ   മുജാഹിദുകാരാ ❓❌ത്വബ്റാനി ഇമാമിന്റെ ഇസ്തിഗാസ വിഷയത്തിൽ വന്ന  ആരോപണവും മറുപടിയും  ........ആരോപണം (01)__ മുജാഹിദ്" സനദ് ഇല്ലാത്ത ഒരു കള്ളക്കഥയാണിത്‌. ഇമാം ദഹബി കഥ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കൃത്യമായ സനദ് ഇല്ലാതെയാണ്. ഹിജ്റ 673ല്‍ ജനിച്ച് 748 ല്‍ മരണപ്പെട്ട ഇമാം ദഹബി ഹിജ്റ 260ല്‍ ജനിച്ച് ഹിജ്റ 360 ല്‍ മരണപ്പെട്ട ഇമാം ത്വബ്റാനിയും തമ്മില്‍ നാനൂറു കൊല്ലത്തെ ഇടക്കാല വ്യത്യാസമുണ്ട്. അതിനിടയില്‍ ഈ കിസ്സ റിപ്പോര്‍ട്ട് ചെയ്ത അബൂബക്കര്‍ ബിന്‍ അലി എന്നവരും ഇബ്നുല്‍ മുക്ക്രിഉം അല്ലാതെ വേറെ ആരുംതന്നെ ഈ നാനൂറു കൊല്ലത്തെ ഇടക്കാലത്തില്‍ പിന്നെ വേറെ ആരും ഈ സനദില്‍ ഇല്ല. അതായത് സനദില്ലാത്ത ഒരു വാറോല മാത്രമാണ് ഇത് എന്ന് സാരം.🔷മറുപടി:✅ സുന്നിഇമാം ദഹബിയും കേരള നദ് വത്തുൽ മുജാഹിദീൻ  എന്ന സംഘടനയും എത്ര കൊല്ലത്തെ അന്തരമുണ്ട്.ഹിജ് റ 748 വഫാത്തായ ഇമാം ദഹബിയുടെ കിതാബിലെ ഉദ്ധരണി  700 കൊല്ലം കഴിഞ്ഞിട്ടാണ് ഇത് കളവാണെന്ന് കേരള മുജാഹിദ് മീറ്റിംഗ് കൂടിയിട്ട് മനസ്സിലാക്കിയത് അല്ലെ ?? !! മുൻ ഗാമികളായ ഇമാമീങ്ങള്‍ക്കൊന്നും മനസ്സിലായിട്ടില്ല അല്ലെ ??????നല്ല കഥ വെറുതെ വടി കൊടുത്ത് അടി വാങ്ങല്ലെ കേട്ടൊപിന്നെ ഇത് നിങ്ങളുടെ നേതാവായ ഇബ്നു തയ്മിയ്യയുടെ ശൈഷ്യനായ  ദഹബിയാണ് വഹാബി സലഫിക്കാരാ ഇത് സിയറിൽ  ഉദ്ധരിച്ചത്. അല്ലാതെ കാന്തപുരമോ, പൊന്മളയോ, പേരോടോ അല്ല.( അല്ലാഹു അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ) ആമീൻ.........ഇത് ശിർക്കോ , കള്ളക്കഥയോ ആണെങ്കിൽ എന്ത് കൊണ്ട് ദഹബി പറഞ്ഞില്ല. 400 കൊല്ലമല്ല 4000 കൊല്ലമായാലും ശിർക്ക് ശിർക്കല്ലാതാ കോ ? ഇനി ഈ സംഭവം കള്ള ക്കഥയാണെന്ന് സങ്കല്പിക്കുക അപ്പോഴും  ചോദ്യം ബാക്കി നിൽക്കുകയല്ലേ..........❓ആരോപണം:❌ (02 - മുജാഹിദ്)ഇമാം ദഹബി ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ ഇങ്ങനെ ഒരു കള്ളക്കഥ കിത്താബില്‍ ചേര്‍ക്കുമോ എന്ന് ചിലപ്പോള്‍ ചോദിച്ചേക്കാം. അതിനുള്ള മറുപടി: ഇമാമീങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് ഇങ്ങനെ കള്ളക്കഥകള്‍ പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ട് എന്ന് അറിയിക്കാന്‍ തന്നെയാണ്. ആ റിപ്പോര്‍ട്ടുകളില്‍ സ്വഹീഹും ദുര്‍ബലമായ ളഈഫും കെട്ടി ഉണ്ടാക്കിയ കള്ളക്കഥകളായ മൌളൂഉമൊക്കെ ഉണ്ടാവും. അതൊക്കെ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അഹ്ലുസ്സുന്നയുടെ മഹത്തുക്കളായ പണ്ഡിതന്മാര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്മറുപടി:✅ സുന്നിഇമാമീങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കിതാബുകളില്‍ രേഖപ്പെടുത്താറുള്ളത് ഇങ്ങനെ കള്ളക്കഥകള്‍ പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ട് എന്ന് അറിയിക്കാന്‍ ആണെങ്കിൽ അത് ഏത് ഇമാം, ഏത് ഗ്രന്ഥത്തിൽ പറഞ്ഞു?  ❓അത് പോലെ ഇമാമീങ്ങൾ അവരുടെ ഗ്രന്ഥത്തിൽ ഷിർക്കായ സംഭവങ്ങൾ കൊണ്ട് വരാൻ മാത്രം മുജാഹിദുകളെ പോലെ വെളിവില്ലാത്തവരല്ല എന്നാദ്യം മനസ്സിലാക്കുക കേട്ടൊമാത്രവുമല്ല ഇത് ഷിർക്കാണെന്നോ കെട്ട് കഥയാണെന്നോ ദഹബിയോ മറ്റുള്ള പണ്ഡിതരോ എന്ത് കൊണ്ട് പറഞ്ഞിട്ടില്ല ???🔷❌ ആരോപണം (03 - മുജാഹിദ്)ഇമാം നവവി റ ഷറഹ് മുഹ്ഹദ്ദബിൽഉദ്ധരിച്ച ഹദീസുമായി  ബന്ധപ്പെട്ട വിഷയം.✅ മറുപടി  (സുന്നി)അല്ല മുജാഹിദുകളേ  ഈ ഉസൂലുൽ ഹദീസിൻ റ്റെ വിഷയം അതിവിടെ എങ്ങനെ ബാധകമാകും  ഇത് അസറല്ലേ 



യാസാരിയാ അൽജബൽ ളുഅ്ഫ് വാദികൾക്ക് കഴിയുകയില്ല



"""""വിഷയം മഹാനായ ഉമറുബ്നുൽ ഖതാബ് റ ഖുതുബക്കിടയിൽ മിമ്പറിൽ വെച്ച് തൻ റ്റെ സൈന്യത്തലവനായ മൈലുകൾക്കപ്പുറത്തുള്ള   സാരിയ റ യോട് ഇഷാറ കൊടുക്കുന്നു , അല്ലാഹുവിൻ റ്റെ അൗലിയാക്കൾക്ക് ഇതൊക്കെ സർവ്വസാധാരണമാണല്ലൊ എന്നാൽ ഇപ്പോൾ വന്ന മാന്മെയിഡ് തൗഹീദുകാർക്ക് വിദൂരത്ത് നിന്ന് കേൾക്കലുംഉത്തരം ചെയ്യലും അല്ലാഹുവിന്ന് മാത്രമായുള്ളകഴിവാകുന്നു ഇങ്ങനെ വിദൂരത്ത് നിന്ന് വിളിക്കൽ ഷിർക്കിൻ റ്റെ പട്ടികയിലേക്ക് തള്ളിയിടുകയും ചെയ്തു ,,  എന്ത് ചെയ്യും പടിക്കുകയില്ലല്ലൊ ഈ കൂട്ടർ , അല്ലാഹു അവൻ റ്റെ സ്ർഷ്ടികൾക്ക് പരിധിയില്ലാതെ നൽകുന്ന ക്ഴിവും കൂടിയുണ്ട് എന്നും അല്ലാഹു പടിപ്പിക്കുന്നു പക്ഷെ ഈ കൂട്ടർ അല്ലാഹുവിന്ന് അങ്ങോട്ട് ദീൻ പടിപ്പിക്കുകയാണല്ലൊ""""ഈ ഹദീസിനെ ളഈഫിൻ റ്റെ പട്ടികയിലാക്കി സ്വന്തം നേതാക്കന്മാരുടെ മാന്മെയിഡ് തൗഹീദൻ വാദത്തെ രക്ഷിക്കകാൻ വേണ്ടി   വാട്സപ്പ്   ഗ്രൂപ്പിൽ വന്ന ഒരു  മൗലവിയുമായി ഈ വിനീതൻ  നടത്തിയ ചർച്ച ...ആദ്യമായി  നമ്മള്‍ കൊടുത്ത ഹദീസ്👇വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം അഹമദ് (റ) നിവേദനം ചെയ്യുന്നു:حدّثنا عبد الله، ثنا أبو عمرو الحارث بن مسكينٍ المصْرَيّ  ثنا ابْنُ وَهْبٍ , أَخْبرَنِي يَحْيَى بْنُ أَيُّوبَ , عَنْ مُحَمَّدِ بْنِ عَجْلانَ , عَنْ نَافِعٍ , عَنِ ابْنِ عُمَرَ : أَنَّ عُمَرَ بْنَ الْخَطَّابِ ، بَعَثَ جَيْشًا , وَأَمَّرَ عَلَيْهِمْ رَجُلا يُدْعَى سَارِيَةَ ، قَالَ : فَبَيْنَا عُمَرُ يَخْطُبُ ، قَالَ : فَجَعَلَ يَصِيحُ , وَهُوَ عَلَى الْمِنْبَرِ :   ، يَا سَارِيَةُ الْجَبَلَ . قَالَ : فَقَدِمَ رَسُولُ الْجَيْشِ , فَسَأَلَهُ , فَقَالَ : يَا أَمِيرَ الْمُؤْمِنِينَ ، لَقِينَا عَدُوَّنَا فَهَزَمُونَا وَإِنَّ الصَّائِحَ لَيَصِيحُ ، يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ ، فَشَدَدْنَا ظُهُورَنَا بِالْجَبَلِ , فَهَزَمَهُمُ اللَّهُ ، فَقِيلَ لِعُمَرَ : إِنَّكَ كُنْتَ تَصِيحُ بِذَلِكَ . وَحَدَّثَنِي ابْنُ عَجْلانَ وَحَدَّثَنِي إِيَاسُ بْنُ مُعَاوِيَةَ بْنِ قُرَّةَ بِذَلِكَ .(فضائل الصاية:)ഈ ഹദീസിൽ മുജായിദ് നേതാവ്  പറഞ്ഞ ആരോപണം 👇👇ആരോപണം🔰❌..... 1ഇബ്നു അജ് ലാൻ നാഫി ഇനെ തൊട്ടുള്ള ഹദീസ് സ്വീകരിക്കാൻ പറ്റുകയില്ല എന്ന മുജായിദ് നേതാവായ ഇബ്നു തയ് മിയ്യയുടെ ഷിഷ്യൻ ദഹബിയുടെ ഇബാറത്ത്...എന്നാൽ ഇബ്നു അജ് ലാൻ അൻ നാഫി ഇൽ നിന്ന് ഹദീസ് ഉദ്ദരിച്ച മുഹദ്ദിസീങ്ങള്‍ നോക്കൂ..👇👇👇സിയാ ഉസ്സിത്തയിലെ പ്രമുഖ ഹദീസ് ഗ്രന്തം മുസ്നദ് അബൂ ദാവൂദ്: ٢٦٠٩ - حَدَّثَنَا عَلِيُّ بْنُ بَحْرٍ، حَدَّثَنَا حَاتِمُ بْنُ إِسْمَاعِيلَ، حَدَّثَنَا مُحَمَّدُ بْنُ عَجْلَانَ، عَنْ نَافِعٍ، عَنْ أَبِي سَلَمَةَ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا كَانَ ثَلَاثَةٌ فِي سَفَرٍ فَلْيُؤَمِّرُوا أَحَدَهُمْ» قَالَ نَافِعٌ: فَقُلْنَا لِأَبِي سَلَمَةَ: فَأَنْتَ أَمِيرُنَا[حكم الألباني] : حسن صحيحSunanu aboo daavood😊😊👆🏻👆🏻👆🏻അത് പോലെ നസാഈ ഇമാം👇👇: ٥٥٨٦ - أَخْبَرَنَا سُوَيْدٌ، قَالَ: أَنْبَأَنَا عَبْدُ اللَّهِ، عَنْ مُحَمَّدِ بْنِ عَجْلَانَ، عَنْ نَافِعٍ، عَنْ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «كُلُّ مُسْكِرٍ حَرَامٌ، وَكُلُّ مُسْكِرٍ خَمْرٌ»[حكم الألباني] حسن صحيح അൽബാനി പോലും സ്വഹീഹാക്കുന്നു…Sunanu nasaaee 👆🏻👆🏻😊💥അത് പോലെ മഹാനായ ഇമാമുന ഷാഫി ഈ റ👇👇أَخْبَرَنَا إِبْرَاهِيمُ بْنُ مُحَمَّدٍ، حَدَّثَنِي مُحَمَّدُ بْنُ عَجْلَانَ، عَنْ نَافِعٍ عَنِ ابْنِ عُمَرَ، أَنَّهُ كَانَ «إِذَا غَدَا إِلَى الْمُصَلَّى يَوْمَ الْعِيدِ كَبَّرَ فَرَفَعَ صَوْتَهُ بِالتَّكْبِيرِ»Musnad shaafiee r 😊😊👆🏻💥💝മുസ്വന്നഫ് അബ്ദു റസാഖ് 👇👇: ١٨٢٢ - عَبْدُ الرَّزَّاقِ، عَنِ الثَّوْرِيِّ، عَنْ مُحَمَّدِ بْنِ عَجْلَانَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، أَنَّهُ كَانَ يَقُولُ: «حَيَّ عَلَى الْفَلَاحِ، الصَّلَاةُ خَيْرٌ مِنَ النَّوْمِ»💥💝👆Musannaf abdu razaqമുസ്വന്നഫ് ഇബ്നു അബീ ഷൈബ👇👇: ٢٧٨٤ - حَدَّثَنَا أَبُو بَكْرٍ قَالَ: نا أَبُو خَالِدٍ، عَنْ مُحَمَّدِ بْنِ عَجْلَانَ، عَنْ نَافِعٍ، «أَنَّ صَفِيَّةَ، كَانَتْ تُصَلِّي وَهِيَ مُتَرَبِّعَةٌ»Muswannaf ibnu abee shaiba👆🏻👆🏻💝💝💝💜👇👇👇👇💝💝🔰🔰🔰🔰🔰ഇതോടെ മൗലവിയുടെ ഇബ്നു അജ് ലാൻ നാഫി ഇനെ തൊട്ട് ഉള്ള ഹദീസ് മുകളിൽ കൊടുത്ത മുഹദ്ദിസീങ്ങള്‍ ഉദ്ധരിച്ചതോടെആ വാദം പൊളിഞ്ഞു കാരണം ഇവർക്കൊക്കെ സ്വഹീഹായ നിലയിൽ സ്വീകാര്യമാണെങ്കിൽ നമുക്കും സ്വീകരിക്കാം.....❌❌❌❌❌👇👇🔰ആരൊപണം മുജായിദ് ….2…...യഹ് യബ്നു അയ്യൂബ്.... എന്ന റാവിയെപ്പറ്റി….എന്നാൽഈ റാവി ആർക്ക് സ്വീകാര്യനാണ്സിയാഉ സ്സിത്തയിലെ പ്രമുഖ മുഹദ്ദിസ് ഇമാം നസാഇ റ....ഒരുപാട് ഹദീസ് യഹ്യബ്നു അയ്യൂബിൽ നിന്നും നസാഇ ഇമാം ഉദ്ധരിക്കുന്നത് നോക്കൂ👇👇👇👇👇🔰ഹദീസ് നോക്കൂ 👇👇....1٣٦٥ - أخبرنَا أَحْمد بن سعد بن الحكم بن أبي مَرْيَم قَالَ حَدثنَا عمي👇قَالَ اُخْبُرْنَا يحي بن أَيُّوبقَالَ حَدثنِي جَعْفَر بن ربيعَة أَن عون بن عبد الله بن عتبَة قَالَ صلى رجل إِلَى جنب عبد الله بن عَمْرو بن العَاصِي فَسَمعهُ حِين سلم يَقُول أَنْت السَّلَام مِنْك السَّلَام تَبَارَكت يَاذَا الْجلَال والاكرام ثمَّ صلى إِلَى جنب عبد الله بن عمر حِين سلم فَسَمعهُ يَقُول مثل ذَلِك فَضَحِك الرجل (٣٣٥ آ) فَقَالَ لَهُ ابْن عمر مَا أضْحكك قَالَ إِنِّي صليت إِلَى جنب عبد الله بن عَمْرو فَسَمعته يَقُول مثل مَا قلت قَالَ ابْن عمر كَانَ رَسُول الله صلى الله عَلَيْهِ وَسلم يَقُول ذَلِكImam nasaaee....2...👇٤٠٢ - أخبرنَا سُوَيْد بن نصر قَالَ أخبرنَا عبد الله عَن يحي بن أَيُّوب قَالَ حَدثنِي عبيد الله بن زحر عَن خَالِد بن أبي عمرَان أَن ابْن عمر قَالَ كَانَ رَسُول الله صلى الله عَلَيْهِ وَسلم لَا يكَاد أَن يقوم من مجْلِس إِلَّا دَعَا بهؤلاء الدَّعْوَات نَحوهImam nasaaee 👆👆...3...👇٥٥٣ - أخبرنَا عبد الرَّحْمَن بن عبد الله حَدثنَا سعيد بن عفير حَدثنَا يحي بن ايوب عَن قيس بن سَالم أَنه سمع أَبَا أُمَامَة بن سهل يَقُول سَمِعت أَبَا هُرَيْرَة يَقُول قُلْنَا يَا رَسُول الله مَا كَانَ يتخوف الْقَوْم حَيْثُ كَانُوا يَقُولُونَ إِذا أشرفوا على الْمَدِينَة اجْعَل لنا فِيهَا رزقا وقرارا قَالَ كَانُوا يتخوفون جور الْوُلَاة وقحوط الْمَطَرImam nasaaee 👆👆👆....4 👇٦١٩ - أخبرنَا عَمْرو بن سَواد بن الْأسود بن عَمْرو قَالَ أخبرنَا ابْن وهب قَالَ أَخْبرنِي يحي بن أَيُّوب وَذكر آخر قبله عَن عمَارَة بن غزيَّة عَن ابي الزبير عَن جَابر قَالَ لما كَانَ يَوْم أحد وَولى النَّاس كَانَ النَّبِي صلى الله عَلَيْهِ وَسلم فِي اثْنَي عشر رجلا من الْأَنْصَار وَفِيهِمْ طَلْحَة بن عبيد الله فأدركه الْمُشْركُونَ فَالْتَفت رَسُول الله صلى الله عَلَيْهِ وَسلم فَقَالَImam nasaaee 👆👇👇👇👇🔰🔰🔰🔰അപ്പൊ കാര്യം വ്യക്തം ലോകത്തിലെ എേറ്റവും പ്രാബല്യമുള്ള.  6  ഹദീസ് ഗ്രന്തങ്ങളാണല്ലൊ👇👇ബുഖാരി, മുസ്ലിം, തുർമുദീ, നസാഈ, ഇബ്നു മാജ, അബൂദാവൂദ്....അപ്പോള്‍ നമ്മള്‍ കൊൻ ട് വന്ന സനദിലെ റാവികള്‍ ഇവർക്കൊന്നും ഒരു ളുഹ്ഫും ഇല്ലെങ്കിൽ നമുക്കും ഇല്ലഇവിടെ മുജായിദുകളേ നിങ്ങളല്ല ഹദീസിൻ റ്റെ  നിരൂപണം നടത്തേൻ ടത് കേട്ടൊ....👇👇👇എനി മാത്രവുമല്ലഇതേ സനദിൽ ഉദ്ധരിച്ച ഹദീസ് ആരൊക്കെ സ്വഹീഹും, ഹസനും, ജയ്യിദുമാക്കുന്നു....🔰അസ്ഖലാനി ഇമാം തമീസു സ്വഹാബ..🔰അല്ലാമ ഇബ്നു കസീർ അൽ ബിദായത്തു വന്നിഹായ🔰ഇമാം സുയൂത്വി റതാരീഖുൽ ഖുലഫാഹ്.....അങ്ങനെ ഒരുപാട് മുഹദ്ദിസീങ്ങള്‍ , ഇമാമീങ്ങള്‍ സ്വഹീഹിൻ റ്റെയും, ഹസനിൻ റ്റെയും ഗണത്തിൽ പെടുത്തുന്നു…..അപ്പൊ ഈ സനദിൽ ഒരു കുഴപ്പവുമില്ലഇല്ലാത്തത് കൊൻ ടാണ് ഇവരൊക്കെ സ്വഹീഹാക്കിയത്കൂടാതെ ഈ റാവിമാരിൽ നിന്ന് നസാഇ ഇമാം ഉദ്ദ്ധരിച്ച ഹദീസ്👇👇ഒഹാബി പാതിരി മിസ്റ്റർ അൽബാനി തന്നെ സ്വഹീഹാക്കുകയും ചെയ്തു 😃😃😃അൽബാനി സ്വഹീഹാക്കിയ റാവിമാരാ ഈ സനദിൽ ഉള്ളത് നിഷേധിക്കാൻ കഴിയുമൊ ഒഹാബികളേഈ ഹദീസ് മറ്റു കിതാബുകളിൽ👇👇മുഫസ്സിരീങ്ങളും മുഹദ്ദിസീങ്ങളും ഉദ്ധരിച്ച മറ്റു കിതാബുകളിൽ ചിലത്ഇമാം ബൈഹഖി,ഇബ്നു അസാകിർ താരീഖ് ദിമഷ്ഖ്,അബൂ നഈം ദലാഇലുന്നുബുവ്വ,ഇമാം ആജൂരി (റ) കിതാബുഷരീഅ,മുജായിദ് നേതാവ് ഇബ്നു തയ്മിയ്യ മജ് മൂഹ്,ഇമാം സുയൂത്വി താരീഖുൽ ഖുലഫാഹ്,ഇമാം റാസി, തഫ്സീരുൽ കബീർ,തഫ്സീർ സിറാജുൽ മുനീർ,ഇമാം ഗസ്സാലി (റ) ഇഹ്യാ,ഇമാം നവവി (റ) തഹ് ദീബ്,അങ്ങനെ എത്ര എത്ര ഇമാമീങ്ങളും മുഹദ്ദിസീങ്ങളും ഇവർക്കൊക്കെ ഇത് മുജായിദുകളുടെ വാദമായ ഇത് ഖുർ ആനിൻ റ്റെ നസ്സിനെതിരാണെന്നില്ല…..ആരും അങ്ങനെ പടിപ്പിച്ചിട്ടില്ല…..എനി ഈ ഹദീസ് ഈ റാവിയിൽ നിന്നല്ലാത്ത ഒരുപാട് വഴിയിൽ കൂടി റിപ്പൊർട്ട് ചെയ്യപ്പെട്ടിട്ടുൻ ട്👇👇👇👇🔰അതും പടനാർഹമായവിഷയം....നമുക്ക് അതും നോക്കാം....📢📢📢പ്രിയപ്പെട്ട കൂട്ടുകാരെ ഇബ്നു അജ് ലാൻ, യഹ്യബ്നു അയ്യൂബിൽ നിന്നല്ലാത്ത ത്വരീഖിൽ കൂടി വന്ന റിപ്പൊർട്ട് ഞാൻ നിഷ്പക്ഷ മതിക ള്‍ക്ക് വേൻ ടി ഇവിടെ സമർപ്പിക്കുന്നു...പടിക്കുന്ന നിഷ്പക്ഷമതികള്‍ക്കായി..ഒരുപാട് വഴിയിൽ കൂടി ആ ഹദീസ് റിപ്പൊർട്ട് വന്നിട്ടുൻ ട് ..🔰🔰🔰🔰🔰ആദ്യമായി മഹാനായ അസ്ഖലാനി ഇമാം തന്നെ ഉദ്ധരിക്കുന്നു...1.....وذكر الواقديّ، وسيف بن عمر- أنه كان خليعا في الجاهليّة، أي لصّا كثير الغارة، وأنه كان يسبق الفرس عدوا على رجليه، ثم أسلم وحسن إسلامه، وأمّره عمر على جيش، وسيّره إلى فارس «١» سنة ثلاث وعشرين، فوقع في خاطر عمر وهو يخطب يوم الجمعة أن الجيش المذكور لاقى العدو وهم في بطن واد وقد همّوا بالهزيمة وبالقرب منهم جبل، فقال في أثناء خطبته: يا سارية، الجبل، الجبل، ورفع صوته، فألقاه اللَّه في سمع سارية، فانحاز بالناس إلى الجبل، وقاتلوا العدوّ من جانب واحد ففتح اللَّه عليهم.👇👇قلت: هكذا أخرج القصة الواقديّ عن أسامة بن زيد بن أسلم، عن أبيه، عن عمر، وأخرجها سيف مطوّلة عن أبي عثمان وأبي عمرو بن العلاء، عن رجل من بني مازن، فذكرها مطولة.2..... വീൻ ടും അസ്ഖലാനി ഇമാം ബൈഹഖി ഇമാമിൽ നിന്നൊക്കെ യഹ്യബ്നു അയ്യൂബ് വഴി റിപ്പൊർട്ട് ചെയ്ത ഹദീസ് ഉദ്ധരിച്ച് അതിനെ സ്വഹീഹാക്കിയതിന്ന് ശേഷംമറ്റൊരു വഴിയിലൂടെ ഉദ്ധരിക്കുന്നു വീൻ ടും....👇 മയ്മൂനുബ്നു മഹ് റാൻ വഴി ഇബ്നു ഉമറിൽ നിന്ന് ഉദ്ധരിക്കുന്നു.....وروى ابن مردويه، من طريق ميمون بن مهران، عن ابن عمر، عن أبيه- أنه كان يخطب يوم الجمعة، فعرض في خطبته أن قال: يا سارية، الجبل، من استرعى الذّئب ظلم، فالتفت الناس بعضهم إلى بعض، فقال لهم: ليخرجن مما «٣» قال. فلما فرغ سألوه، فقال:وقع في خلدي أنّ المشركين هزموا إخواننا، وأنهم يمرّون بجبل، فإن عدلوا إليه قاتلوا من وجه واحد، وإن جاوزوا هلكوا، فخرج مني ما تزعمون أنكم سمعتموه.قال: فجاء البشير بعد شهر، فذكر أنهم سمعوا صوت عمر في ذلك اليوم، قال:فعدلنا إلى الجبل، ففتح اللَّه علينا.وقال خليفة: افتتح سارية أصبهان صلحا وعنوة فيما يقالഎനി അടുത്തത് ഇബ്നു കസീർ റ.....വീൻ ടും മറ്റൊരു ത്വരീഖിലൂടെ ഉദ്ധരിക്കുന്നത് നോക്കൂ👇👇1.....وَقَالَ الْوَاقِدِيُّ: حَدَّثَنِي نَافِعُ بْنُ أَبِي نُعَيْمٍ، عَنْ نَافِعٍ مَوْلَى ابْنِ عُمَرَ، أَنَّ عُمَرَ قَالَ عَلَى الْمِنْبَرِ: يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! فَلَمْ يَدْرِ النَّاسُ مَا يَقُولُ حَتَّى قَدِمَ سَارِيَةُ بْنُ زُنَيْمٍ الْمَدِينَةَ عَلَى عُمَرَ، فَقَالَ: يَا أَمِيرَ الْمُؤْمِنِينَ كُنَّا مُحَاصِرِي الْعَدُوِّ، فَكُنَّا نُقِيمُ الْأَيَّامَ لَا يَخْرُجُ عَلَيْنَا مِنْهُمْ أَحَدٌ نَحْنُ فِي خَفْضٍ مِنَ الْأَرْضِ وَهُمْ فِي حِصْنٍ عَالٍ، فَسَمِعْتُ صَائِحًا يُنَادِي بِكَذَا وَكَذَا: يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! فَعَلَوْتُ بِأَصْحَابِي الْجَبَلَ، فَمَا كَانَ إِلَّا سَاعَةً حَتَّى فَتَحَ اللَّهُ عَلَيْنَا.وَقَدْ رَوَاهُ الْحَافِظُ أَبُو الْقَاسِمِ اللَّالِكَائِيُّ، مِنْ طَرِيقِ مَالِكٍ عَنْ نَافِعٍ، عَنِ ابْنِ عُمَرَ بِنَحْوِهِ، وَفِي صِحَّتِهِ مِنْ حَدِيثِ مَالِكٍ نَظَرٌ.ഇബ്നു കസീർ റ നമ്മുടെ രൻ ട് വഴിയിൽ കൂടി വന്ന ഹദീസും സ്വഹീഹാക്കുന്നു... 👆🏻👆🏻  ആദ്യം സ്വഹീഹാക്കിയത് കണ്ടതല്ലെ4....👇👇🔰എനി ഇബ്നു കസീർ റ...തന്നെ വീൻ ടും മറ്റൊരു വഴിയിലൂടെ ഉദ്ധരിക്കുന്നു...وَقَالَ الْوَاقِدِيُّ: حَدَّثَنِي أُسَامَةُ بْنُ زَيْدٍ عَنْ أَسْلَمَ عَنْ أَبِيهِ، وَأَبُو سُلَيْمَانَ، عَنْ يَعْقُوبَ بْنِ زَيْدٍ، قَالَا: خَرَجَ عُمَرُ بْنُ الْخَطَّابِ، رَضِيَ اللَّهُ عَنْهُ، يَوْمَ الْجُمُعَةِ إِلَى الصَّلَاةِ فَصَعِدَ الْمِنْبَرَ ثُمَّ صَاحَ: يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! ظَلَمَ مَنِ اسْتَرْعَى الذِّئْبَ الْغَنَمَ. ثُمَّ خَطَبَ حَتَّى فَرَغَ، فَجَاءَ كِتَابُ سَارِيَةَ إِلَى عُمَرَ: إِنَّ اللَّهَ قَدْ فَتَحَ عَلَيْنَا يَوْمَ الْجُمُعَةِ سَاعَةَ كَذَا وَكَذَا - لِتِلْكَ السَّاعَةِ الَّتِي خَرَجَ فِيهَا عُمَرُ فَتَكَلَّمَ عَلَى الْمِنْبَرِ - قَالَ سَارِيَةُ: فَسَمِعْتُ صَوْتًا: يَا سَارِيَةُ بْنَ زُنَيْمٍ، الْجَبَلَ! يَا سَارِيَةُ بْنَ زُنَيْمٍ الْجَبَلَ! ظَلَمَ مَنِ اسْتَرْعَى الذِّئْبَ الْغَنَمَ. فَعَلَوْتُ بِأَصْحَابِيَ الْجَبَلَ، وَنَحْنُ قَبْلَ ذَلِكَ فِي بَطْنِ وَادٍ وَنَحْنُ مُحَاصِرُو الْعَدُوِّ فَفَتَحَ اللَّهُ عَلَيْنَا. فَقِيلَ لِعُمَرَ بْنِ الْخَطَّابِ: مَا ذَلِكَ الْكَلَامُ؟ فَقَالَ: وَاللَّهِ مَا أَلْقَيْتُ لَهُ بَالًا؛ شَيْءٌ أُلْقِيَ عَلَى لِسَانِي. فَهَذِهِ طُرُقٌ يَشُدُّ بَعْضُهَا بَعْضًا.👆🏻👆🏻👆🏻👆🏻👆🏻എനിയും ഒരുപാട് വഴിയിൽ കൂടി ഇത് റിപ്പൊർട്ട് ചെയ്യപ്പെട്ടിട്ടുൻ ട്.....ഇബ്നു അസാകിർ റ താരീഖ് ദിമഷ്ഖിലും കാണാവുന്നതാണ് ....



ان تدعوهم അംബിയാക്കളും അൗലിയാക്കളും പെടുമെന്നോ ഗണ്ണനം



ചോദ്യം:  ഇസ്തിഗാസയെ വിമർശിക്കാൻ പുത്തൻ വാദികൾ എടുത്തുപറയുന്ന ആയത്തുകളുടെ അർത്ഥ വ്യാപ്തിയിൽ അമ്ബിയാക്കളും മലക്കുകളും ജിന്നുകളും കടന്നുവരുമെന്നു ചില തഫ്സീറുകളിൽ പറഞ്ഞിട്ടുണ്ടല്ലോ. മുസ്ലിംകൾ നടത്തുന്ന ഇസ്തിഗസക്കും പ്രസ്തുത ആയത്തുകൾ ബാധകമാണെന്നല്ലേ ഇതിനർത്ഥം?.ഉദാഹരണത്തിന് സൂറത്തിൽ അഹ്ഖാഫിലെ അഞ്ചാം വചനം വിവരിച്ച് ഇമാം റാസി(റ) പറയുന്നു:وأيضا يجوز أن يريد كل معبود من دون الله من الملائكة وعيسى وعزير والأصنام إلا أنه غلب غير الأوثان على الأوثان.അല്ലാഹുവിനു പുറമേ ആരാധിക്കപ്പെട്ട മലക്കുകൾ ,ഈസാ,ഉസൈർ,വിഗ്രഹങ്ങൾ എന്നിവ ഇവിടെ ഉദ്ദേശിക്കാവുന്നതാണ്.  എന്നാൽ വിഗ്രഹങ്ങൾ അല്ലാത്തവയ്ക്ക്‌ വിഗ്രഹങ്ങളേക്കാൾ പ്രാമുഖ്യം കല്പ്പിച്ച് അവയ്ക്ക് പ്രയോഗിക്കുന്ന പദങ്ങൾ പ്രയോഗിചെന്നു മാത്രം. (റാസി: 14/43)ഇതേ വിവരണം അബുസ്സുഊദ് 5/571- ലും കാണാം.ഫാത്വിർ 14 വചനം വിവരിച്ച്  ഇമാം ഖുർത്വുബി(റ]) പറയുന്നു::                  ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين(تفسير القرطبي :١٤/٣٣٢)പിശാചുക്കൾ, അമ്പിയാക്കൾ,ജിന്നുകൾ,മലക്കുകൾ, തുടങ്ങി ബുദ്ദിയുള്ള ആരാധ്യരിലേക്കും ഇത് മടങ്ങാവുന്നതാണ്.(ഖുർത്വുബി: 14/336)മറുപടി:ഒന്ന്:അമ്പിയാക്കൾ മുഅജിസത്തു കൊണ്ടും ഔലിയാക്കൾ കറാമത്തുകൊണ്ടും സഹായിക്കും എന്ന വിശ്വാസത്തോടെ അമ്പിയാ-ഔലിയാക്കളോട് മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കും ഇത്തരം ആയത്തുകൾ ബാധകമാണെന്ന് മുഫസ്സിറുകൾ പറഞ്ഞിട്ടില്ല. പ്രത്യുത ആ ഇസ്തിഗാസ ഇത്തരം ആയത്തുകളുടെ പരിധിയിൽനിന്നൊഴിവാണെന്നു അല്ലാമ ഇസ്മാഈൽ ഹിഖി(റ) റൂഹുൽ ബയാനിൽ  പറഞ്ഞിട്ടുണ്ട്. അഅറാഫ് സൂറയിലെ 198 വചനം വിശദീകരിച്ചു അദ്ദേഹം എഴുതുന്നു:       وهذا بخلاف التوجه الى روحانة الانبياء والاولياء وان كانوا مخلوقين فان الاستمداد منهم والتوسل بهم والانتساب اليهم من حيث انهم مظاهر الحق ومجالى انواره ومرائى كمالاته وشفعاؤه فى الامور الظاهرة والباطنة له غايات جليلة وليس ذلك بشرك اصلا بل هو عين التوحيد ومطالعة الانوار من كطالعها ومكاشفة الاسرار من مصاحفهاഅമ്പിയാ-ഔലിയാക്കൾ സൃഷ്ടികളാണെങ്കിലും അവർ അല്ലാഹുവിന്റെ അടുക്കൽ (അവന്റെ അനുമതിയോടെ) ശുപാർശ ചെയ്യുമെന്ന നിലക്കും അല്ലാഹു സഹായ കേന്ദ്രമായി നിശ്ചയിച്ചവരാണെന്ന നിലക്കും അവരുടെ ആത്മാക്കളിലെക്ക് മുന്നിടുന്നതും അവരിൽ  നിന്ന്  സഹായം സ്വീകരിക്കുന്നതും അവരിലേക്ക്‌ ചേരുന്നതും ഇതിന്റെ(വിഗ്രഹാരാധന) ഭാഗമോ ശിർക്കോ അല്ല. പ്രത്യുത അത് തൗഹീദ് തന്നെയാണ്. (റൂഹുൽബയാൻ: 4/354)മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു:وكذا الاستعانة فى الحقيقة من الله تعالى فالاستعانة من الأنبياء والأولياء انما هى استشفاع منهم فى قضاء الحاجة والموحد لا يعتقد ان فى الوجود مؤثرا غير الله(روح البيان:٣٩٤/٣))അമ്പിയാ-ഔലിയാക്കളോട് സഹായം തേടൽ ആവശ്യനിർവ്വഹണത്തിൽ അവരോടു ശുപാർശ ആവശ്യപ്പെടൽ മാത്രമാണ്. ലോകത്ത് അല്ലാഹു അല്ലാതെ  ഒരു "മുഅസ്സിർ" (مؤثر) സ്വയം ഫലിപ്പിക്കുന്നവൻ ഉണ്ടെന്നു ഒരു "മുവഹിദ്" (ഏകദൈവ വിശ്വാസി) വിശ്വസിക്കുകയില്ല.(റൂഹുൽ ബയാൻ: 3/394)    .      ഒന്ന് )അതിനാൽ മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും  ഈസാ(അ) യും ഉസൈറും (അ) അല്ലാഹുവിന്റെ ആണ്‍മക്കളാണെന്നും ജിന്നുകൾ അല്ലാഹുമായി വിവാഹബന്ധമുല്ലവരാണെന്നും വിശ്വസിച്ച് അവര്ക്ക് ആരാധന ചെയ്തവർക്കും ആയത്ത് ബന്ധമാണെന്നാണ് മുഫസ്സിറുകൾ പറഞ്ഞത്. ഈസാ, ഉസൈർ,മലക്കുകൾ, ജിന്നുകൾ, എന്നാ ഉദാഹരണം തന്നെ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്.ഈ വിശ്വാസവും തദനുസരണമുള്ള പ്രവർത്തനവും ശിർക്കാണെന്നതിൽ സംശയമില്ല.രണ്ട്:: ഇമാം ഖുർത്വുബി(റ) യുടെ പരമാർശത്തിലെ 'ഹാദാ' എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് (ويوم القيامة يكفرون بشرككم) എന്നാ വാചകമാണ്. അതായത് ഈ വചനത്തിൽ മൂന്ന് വിഷയങ്ങളാണ് പരമാര്ശിച്ചിരിക്കുന്നത്.(1) (إن تدعوهم لا يسمعوا دعاءكم) നിങ്ങൾ അവരെ വിളിക്കുകയാണെങ്കിൽ നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല. (2) (ولو سمعوا ماستجابوا لكم)  അവർ കേട്ടാൽ തന്നെയും നിങ്ങൾക്കവർ ഉത്തരം നല്കുന്നതല്ല.  (3) (ويوم القيامة يكفرون بشرككم) ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ നിങ്ങൾ വരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്.ഇവയിൽ മൂന്നാമത്തെ വിഷയത്തെ സൂചിപ്പിച്ചാണ് ഇമാം ഖുർത്വുബി(റ) 'ഹാദാ' (هاذا) എന്ന് പറഞ്ഞിരിക്കുന്നത്. അതിനാൽ ഒന്നും രണ്ടും പരമാർഷങ്ങൾക്ക് അത് ബാധകമല്ല.ഒന്നും രണ്ടും പരമാർഷങ്ങളുടെ വിശദീകരണം അവസാനിപ്പിച്ച ശേഷവുമാണ് ഇമാം ഖുർത്വുബി(റ) യുടെ പ്രസ്തുത പരമാർശമുള്ളത്. ഈ വാക്യം അവരിലേക്ക്‌ മടങ്ങിയാൽ ലഭിക്കുന്ന ഫലമാണ് ഇമാം ഖുർത്വുബി(റ) തുടർന്ന് വിവരിക്കുന്നത് അതിങ്ങനെ.ويوم القيامة يكفرون بشرككم أي يجحدون أنكم عبدتموهم ، ويتبرءون منكم . ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين أي يجحدون أن يكون ما فعلتموه حقا ، وأنهم أمروكم بعبادتهم ; كما أخبر عن عيسى بقوله : ما يكون لي أن أقول ما ليس لي بحق [ ص: 302 ] ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة (٣٣٧/١٤))അതായത് അവർക്ക് ആരാധന ചെയ്യാൻ അവർ നിങ്ങളോട് കൽപ്പിച്ചുവെന്നതിനെയും നിങ്ങൾ ചെയ്തത് സത്യമാവുന്നതിനെയും അവർ നിഷേധിക്കും. "എനിക്ക് (പറയാൻ) യാതൊരവകാഷവുമില്ലാത്തത്  ഞാൻ പറയാതല്ലല്ലോ" എന്ന് ഈസാ(അ) (ആഖിറത്തിൽ വെച്ച്) പറയുന്നതായി അല്ലാഹു വിശുദ്ദ ഖുർആനിൽ വേണം ഇതിനെയും കാണാൻ. വിഗ്രഹങ്ങളും ഇവിടെ ഉദ്ദേശിക്കാവുന്നതാണ്. അതായത് അല്ലാഹു അവയെ ജീവിപ്പിച്ച് ആരാധനക്ക് അർഹരല്ലെന്നു  അവ പ്രഖ്‌യാപിക്കുന്നതാണ്.(ഖുർത്വുബി : 14/336)ഒന്നും രണ്ടും കാര്യങ്ങൾ കൂടി ഇമാം ഖുർത്വുബി(റ) ഉദ്ദേശിച്ചിരുന്നുവെങ്കിൽ/                      l)أي لا يسمعون ولا يستجبون ويجحدون(അവർകേൾക്കുകയില്ല, അവർ ഉത്തരം ചെയ്യുകയുമില്ല. അന്ത്യനാളിൽ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ  അവർ നിഷേധിക്കുകയും ചെയ്യും) എന്ന് കൂടി പറയേണ്ടിയിരുന്നു. പക്ഷെ അപ്രകാരം ഇമാം ഖുർത്വുബി(റ) പറഞ്ഞിട്ടില്ല.മൂന്ന്: ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة"വിഗ്രഹങ്ങളും ഇവിടെ ഉദ്ദേശിക്കാവുന്നതാണ്. അതായത് അല്ലാഹു അവയെ ജീവിപ്പിച്ച് ആരാധനക്ക് അർഹരല്ലെന്നു അവ പ്രഗ്യാപിക്കുന്നതാണ്". എന്ന് ഇമാം ഖുർത്വുബി(റ) യുടെ തുടർന്നുള്ള പരാമർശവും ചർച്ച മൂന്നാം വാക്യത്തെ കുറിച്ച് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ്.നാല് : നിങ്ങൾ  അവരെ വിളിക്കുന്ന പക്ഷം നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല. അവർ കേട്ടാൽ തന്നേയും നിങ്ങൾക്കവർ ഉത്തരം നല്കുകയില്ല.ഉയർത്തെഴുന്നെല്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്". സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവേ) പ്പോലെ താങ്കൾക്ക് വിവരം തരാൻ ആരുമില്ല". (ഫാത്വിർ :14).എന്നർത്ഥം വരുന്ന ആയത്തിന്റെ വവരണത്തിൽ ഇമാം ഖുർത്വുബി(റ)യും മറ്റും അങ്ങനെ പറയുന്നത്  "ഉയർത്തെഴുന്നെല്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്" എന്ന പരമാർശം യോജിക്കുന്നത് അല്ലാഹുവിനു പുറമേ ഇലാഹാണെന്ന വിശ്വാസത്തോടെ ആരാധിക്കപ്പെട്ട ഈസാനബി(അ)യോട് ഉസൈറി(അ) നോടും മലക്കുകളോട് ജിന്നുകളോടുംമാണ്‌. ജനങ്ങൾ അവർക്കാരാധിച്ചതിനെ ആഖിറത്തിൽ വെച്ച് അവർ നിഷേധിക്കുന്നതാണ്. വിഗ്രഹങ്ങള നിർജീവ വസ്തുക്കളായത് കൊണ്ട് അവര്ക്ക് നിഷേധിക്കാനാവില്ലല്ലോ.അതിനാലാണ് വിഗ്രഹങ്ങൾക്ക് അള്ളാഹു ജീവ് നല്കി  അവയും നിശേധിക്കുമെന്നു ഇമാം ഖുർത്വുബി(റ) പറഞ്ഞത്.                   )ചുരുക്കത്തിൽ ഈസാനബി(അ)ക്കും ഉസൈറി(അ) നും മലക്കുകല്ക്കും ജിന്നുകല്ക്കും അവർ ദൈവ പുത്രന്മാരോ പുത്രിമാരോ  ദൈവാവതാരമോ ആണെന്ന വിശ്വാസത്തോടെ അവരെ ആരാധിച്ചവരുണ്ട്. അത്തരക്കാരുടെ ആരാധനയെ ആഖിറത്തിൽ വരുമ്പോൾ അവർ നിഷേധിക്കുമെന്നാണ് ആയത്തിന്റെ വിവക്ഷ. എന്നാൽ അവർ അല്ലാഹുവിന്റെ അടിമകളും പ്രവാചകരും ഇഷ്ടടാസന്മാരും ആണെന്ന വീക്ഷണത്തോടെ അവരോടു സഹായം തേടുന്നതിനു ആയത്ത് എതിരല്ല. എന്ന് മാത്രമല്ല വിജനമായ സ്ഥലത്തുവെച്ച് വല്ല പ്രയാസവും നേരിട്ടാൽ ജിന്നുകളോടും മലക്കുകളോടും മറ്റും സഹായം തേടണമെന്നാണല്ലോ നബി(സ) നിർദ്ദേശം നല്കിയത്. ആയത്തിന്റെ വിവക്ഷയിൽ ഇതും കൂടി ഉൾപ്പെടുമെങ്കിൽ നബി(സ) അപ്രകാരം നിർദ്ദേശിക്കുകയോ അതനുസരിച്ച് വിശ്വവിഖ്യാത പണ്ഡിതർ പ്രവര്ത്തിക്കുകയോ ചെയ്യില്ലല്ലോ.(3) ചോദ്യം: മഹാനായ ഈസാനബി(അ)യും ഉസൈറും(അ) ദൈവപുത്രന്മാരാണെന്ന വീക്ഷണത്തോടെ ക്രൈസ്തവരും ജൂതന്മാരും, മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന വിശ്വാസത്തോടെ മക്കാമുശ്രിക്കുകളും അവരെ വിളിക്കുന്ന വിളി അവർ കേൾക്കുമോ? കേൾക്കുമെങ്കിൽ എന്ത്കൊണ്ടാണ് അവർ ഉത്തരം ചെയ്യാത്തത്?.മറുപടി!::  (ولو سمعوا ماستجابوا لكم) അവർ കേട്ടാല തന്നെയും അവർ നിങ്ങൾക്കുത്തരം ചെയ്യുകയില്ലെന്ന് അല്ലാഹു പറഞ്ഞതിനെ വിവരിച്ച് സയ്യിദുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ) പറയുന്നു:(ولو سمعوا ماستجابوا لكم) من بعضهم إيّاهم.(تنوير المقابس من تفسير ابن عباس : ٤٥٥/١)/                )അവർക്ക് അവരോടു ദേഷ്യമുണ്ടായത് കൊണ്ട് അവർ ഉത്തരം ചെയ്യുകയില്ല.(തൻ വീറുൽ മഖാബിസ്: 1/455)അല്ലാമാ ആലൂസി(റ) എഴുതുന്നു: وَلَوْ سَمِعُوا على سبيل الفرض والتقدير مَا اسْتَجابُوا لَكُمْ لأنهم لم يرزقوا قوة التكلم والسماع لا يستلزم ذلك فالمراد بالاستجابة الاستجابة بالقول، ويجوز أن يراد بها الاستجابة بالفعل أي ولو سمعوا ما نفعوكم، لعجزهم عن الأفعال بالمرة، هذا إذا كان المدعون الأصنام وأما إذا كانوا الملائكة عليهم السّلام أو نحوهم من المقربين فعدم الاستجابة القولية لأن دعاءهم من حيث زعم أنهم آلهة وهم بمعزل عن الإلهية فكيف يجيبون زاعم ذلك فيهم وفيه من التهمة ما فيه، وعدم الاستجابة الفعلية يحتمل أن يكون لهذا أيضا،(٣٧٤/١٦))അവർ (പ്രതിമകൾ) കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ അവർക്ക് സംസാരശേഷി നല്കപെട്ടിട്ടില്ലാത്തതിനാൽ അവർ ഉത്തരം നൽകുകയില്ല. കേട്ടത് കൊണ്ട് സംസാരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലൊ. ഇതനുസരിച്ച് വാക്കാലുള്ള ഉത്തരമാണ് ഉദ്ദേശിക്കുന്നത്. പ്രവ്ർത്തിയിലൂടെയുള്ള ഉത്തരവും ഉദ്ദേശിക്കാവുന്നതാണ്. അതായത് അവർ കേട്ടാൽ തന്നെ പ്രവ്ർത്തിക്കാൻ കഴിയാത്തതിനാൽ അവർ നിങ്ങൾക്ക് ഉപകാരം ചെയ്യുകയില്ലെന്നർത്ഥം. വിളിക്കപ്പെടുന്നവാൻ വിഗ്രഹങ്ങളായലുള്ള വിശദീകരണമാണീപറഞ്ഞത്. ഇനി വിളിക്കപ്പെടുന്നവർ മലക്കുകളോ മറ്റു അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരോ ആയാൽ അവർ അവരുടെ  വിളിക്ക് വാക്കാൽ ഉത്തരം ചെയ്യാത്തത് അവർ ഇലാഹുകളാണെന്ന തെറ്റായ വിശ്വാസത്തോടെ അവർ വിളിക്കുന്നത് കൊണ്ടാണ്. അവരാകട്ടെ ഇലാഹാകുന്നതിൽ നിന്ന് എത്രയോ ദൂരെയാണ്. പിന്നെ എങ്ങനെയാണ് ഇലാഹാണെന്ന തെറ്റായ വിശ്വാസത്തോടെ അവരെ വിളിക്കുന്നവർക്ക് അവർ ഉത്തരം ചെയ്യുക?. ഉത്തരം ചെയ്യുകയാണെങ്കിൽ (അവർ ഇലാഹാണെന്ന) തെറ്റായധാരണ സ്ഥിരീകരിക്കപ്പെടാൻ വലിയ സാധ്യതയുമുണ്ടല്ലോ. പ്രവ്ര്ത്തിയിലൂടെ ഉത്തരം ചെയ്യാത്തതിന്റെ കാരണവും ഇതുതന്നെയാവാം(റൂഹുൽ മആനി: 16/374)ഇമാം ഖുർത്വുബി(റ) പറയുന്നു: ولو سمعوا ما استجابوا لكم إذ ليس كل سامع ناطقا . وقال قتادة : المعنى لو سمعوا لم ينفعوكم . وقيل : أي لو جعلنا لهم عقولا وحياة فسمعوا دعاءكم لكانوا أطوع لله منكم ، ولما استجابوا لكم على الكف(قرطبي: ٣٣٦/١٤))അവർ (വിഗ്രഹങ്ങൾ) കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല. കാരണം കേൾക്കുന്നവരെല്ലാം സംസാരിക്കുന്നവരല്ലല്ലോ. ഖതാദ(റ) പറയുന്നു: അവർ കേട്ടാൽ തന്നെ നിങ്ങൾക്കവർ ഉപകാരം ചെയ്യുകയില്ലെന്നാണർതം. അവർക്ക് അല്ലാഹു ബുദ്ദിയും ജീവും നൽകി നിങ്ങളുടെ വിളി അവർ കേട്ടാൽ തന്നെ അവർ നിങ്ങളേക്കാളുപരി അല്ലാഹുവിനു വഴിപ്പെടുകയാണ് ചെയ്യുക. നിങ്ങളുടെ കുഫ്റിന്റെ മേൽ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല. എന്നാണു ആയത്തിന്റെ വിവക്ഷയെന്നും അഭിപ്രായമുണ്ട്.(ഖുർത്വുബി: 14/336)(4) ചോദ്യം: നിങ്ങൾ വിഷമഘട്ടത്തിൽ അവരോടു ഇസ്തിഗാസ നടത്തുകയാണെങ്കിൽ എന്നുതന്നെ മേൽ ആയത്തുകൾക്ക് മുഫസ്സിറുകൾ അർഥം നല്കിയിട്ടുണ്ടല്ലോ. ഉദാഹരണത്തിന് ഫാത്വിർ സൂറയിലെ 14 വചനം വിവരിച്ച് ഇമാം ഖുർത്വുബി(റ) എഴുതുന്നു: قوله تعالى : إن تدعوهم لا يسمعوا دعاءكم أي إن تستغيثوا بهم لا يسمعوا دعاءكم(الجمع لأحكام القرآن: ٥٤٨/٦)"അവരെ നിങ്ങൾ വിളിച്ചാൽ നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല". അതായത് വിപൽഘട്ടങ്ങളിൽ അവരോടു നിങ്ങൾ അവരോടു നിങ്ങൾ ഇസ്തിഗാസ നടത്തിയാൽ നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല.(ഖുർത്വുബി: 6/548,14/336)മലക്കുകളും ജിന്നുകളും പ്രവാചകന്മാരും ഈ ആയാത്തിൽ ഉൾപ്പെടുമെന്ന് ഇമാം ഖുർത്വുബി(റ) തുടർന്ന് പറയുന്നുമുണ്ടല്ലോ?./         മറുപടി::::::  മലക്കുകൾ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും ഈസാ നബി(അ) യും ഉസൈറും (അ) അല്ലാഹുവിന്റെ ആണ്‍മക്കളാണെന്നും വിശ്വസിച്ച് അവരോടു നടത്തുന്ന സഹായാര്ഥന ശിർക്ക്തന്നെയാണ്.അല്ലാഹുവിന്റെ അനുമതിയോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയാൻ  അവര്ക്ക് സാധിക്കുമെന്ന വിശ്വാസമാണ് അതുൾകൊള്ളുന്നത്. ഭാഷാപരമായി അതിനും ഇഷ്തിഗാസ എന്നും പറയാവുന്നതാണ്. അതെ സമയം മലക്കുകൾ അല്ലാഹുവിന്റെ ആദരണീയരായ അടിമകളാണെന്നും മനുഷ്യര്ക്കില്ലാത്ത പല കഴിവുകളും അവർക്കുണ്ടെന്നും വിജനമായ സ്ഥലത്ത് വച്ച്  വല്ല സഹായവും ആവശ്യമായി വന്നാൽ അവരോടു ചോദിക്കാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ടെന്നും വിശ്വസിച്ച് അവരോടും,മുഅജിസത്ത് കൊണ്ടും കറാമത്ത് കൊണ്ടും  സഹായിക്കുമെന്ന വിശ്വാസത്തോടെ അമ്പിയാ-ഔലിയാക്കളോടും സഹായം തേടുന്നത് ആയത്തിന്റെ പരിധിയിൽ വരുമെന്ന് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. പ്രത്യുത അത് പെടില്ലെന്നു മാഹാനായ ഇസ്മാഈൽ ഹിഖി(റ) മറ്റും പറഞ്ഞിട്ടുണ്ട്.ചുരുക്കത്തിൽ മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയിരുന്ന സഹായാർതനക്കും മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളോട് നടത്തുന്ന സഹായാർതനക്കും ഭാഷാപരമായി ഇസ്തിഗാസ എന്ന് പറയുമെങ്കിലും സാങ്കേതിക തലത്തിൽ രണ്ടും രണ്ടാണ്. അതിനാൽ ഇസ്തിഗാസ എന്നാ പടം കാണുമ്പോഴേക്കു അത് മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസ തന്നെയാണെന്ന് മനസ്സിലാക്കുന്നത് തികഞ്ഞ അജ്ഞതയാണ്.(5) ചോദ്യം: മുശ്രിക്കുകൾ നടത്തിയിരുന്ന ഇസ്തിഗാസയും മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയും തമ്മിലുള്ള വ്യത്യാസം എന്താണ്?.മറുപടി: അല്ലാഹുവിന്റെ അനുമതികൂടാതെ അവന്റെ അടുക്കൽ ശുപാർശ പറഞ്ഞ് കാര്യം നേടിത്തരാൻ ദൈവങ്ങൾക്ക് കഴിയുമെന്ന വിശ്വാസമാണ് മുശ്രിക്കുകൽക്കുണ്ടായിരുന്നത്. ആ വിശ്വാസത്തോടെയാണ് അവർ അവരുടെ ദൈവങ്ങളെ സഹായത്തിനു വിളിച്ചിരുന്നത്.من ذا الّذي يشفع عنده إلاّ بإذنه"അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാൻ ആരുണ്ട്" എന്നാ ചോദ്യത്തിലൂടെ അവരുടെ വിശ്വ്വസത്തെയാണ് അല്ലാഹു ഖണ്‍ഡിക്കുന്നത്.  ഇക്കാര്യം ഇമാം റാസി(റ) യും മറ്റു മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.അതെ സമയം മുസ്ലിംകൾ മഹാന്മാരോട് ഇസ്തിഗാസ നടത്തുന്നതും ശുപാർശ ആവശ്യപ്പെടുന്നതും അല്ലാഹുവിന്റെ അനുമതി കൂടാതെ അവർക്ക് അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയാനോ സഹായിക്കാനോ കഴിയുമെന്ന വിശ്വാസത്തോടെയല്ല.മറിച്ച് അല്ലാഹുവിന്റെ അനുമതിയോടെ അവർ നിങ്ങളെ സഹായിക്കുമെന്നും പാപികൾക്ക് വേണ്ടി അവർ ശുപാർശ പറയുമെന്നും അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. അതിനാൽ രണ്ടിനേയും ഒരു പോലെ കാണുന്നത് തികഞ്ഞ വിവരക്കേടും തനി സഫാഹത്തുമാണ്._________



എന്ത് കൊണ്ട് നബി സ്വ യുടെ ഖബറിങ്കൽ പോയിട്ടില്ല ഗണ്ണനം



عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقىبالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)📖      📝"അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:     ✏“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ചഅനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരംപറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക്തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെഎളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴനല്‍കേണമേ’ (ബുഖാരി 954)📖.   🔎  "മരണപ്പെട്ട നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്‌(റ ) നെ കൊണ്ട്  ഉമർ  (റ ) തവസ്സുൽ ചെയ്തത് മരണപെട്ടവരെ കൊണ്ട്  തവസ്സുൽ ചെയ്യാൻ പാടില്ലെന്ന് പടിപ്പിക്കാനാനെന്നു തവസ്സുൽ വിരോധികൾ ജലപിക്കാറുണ്ട്.അത്തരം ജല്പന്നങ്ങളെ ഇമാം    📣സുബ്കി (റ ) യും മറ്റു പണ്ഡിതന്മാരും ശക്തിയുക്തം ഗണ്ടിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നു.✒ليس في توسله بالعباس إنكار للتوسل بالنبي صلى الله عليه وسلم أو بالقبر وقد روي عن أبي الجوزاء قال: قحط أهل المدينة قحطا شديدا فشكوا إلى عائشة رضي الله عنها فقالت: فانظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف ففعلوا فمطروا حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق(شفء السقام:١٤٣)📖     ✏"ഉമർ (റ ) അബ്ബാസ്(റ ) നെ കൊണ്ട് തവസ്സുൽ ചെയ്തത് നബി(സ) യെ കൊണ്ടോഖബ്ർ   കൊണ്ടോ തവസ്സുൽ ചെയ്യാൻപറ്റാത്തത് കൊണ്ടല്ല. കാരണം അബുൽജൗസ്സാഅ(റ ) നിന്ന് നിവേദനം ചെയ്യപ്പെടുന്നു:     💦"മദീനയിൽ ശതമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷാ (റ ) യോട് ആവലാതി ബോധിപ്പിച്ചു.അപ്പോൾ നബി(സ) യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽ നിന്ന് ആഘാഷത്തെക്ക് ഒരു ദ്വാരമുണ്ടാക്കിആഇഷാ (റ ) അവരോടു നിർദ്ദേശിച്ചു.  ☔  അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവര്ക്ക് നല്ല മഴ ലഭിച്ചു.അത് നിമിത്തം സസ്യങ്ങൾ  മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു.അതിനാല ആ വർഷത്തെ  "ആമുൽ ഫത്ഖ് എന്ന് വിളിക്കപ്പെട്ടു.". (ഷിഫാഉസ്സഖാം:143).📖    👓"ഉപരിസൂചിത ഹദീസ് വിശ്വവിഖ്യാത ഹദീസ്പണ്ടിതർ ഇമാം ദാരിമി (റ ) (ഹി : 181-255) 📖സുനനിൽ നിവേദനം ചെയ്തിട്ടുണ്ട്.(സുനനുദ്ദാരിമി : 93)📖 💧 ആ ഹദീസിനു ഇമാം ദാരിമി(റ) നൽകിയ തലവാചകം  ശ്രദ്ദേഹമാണ്.✏باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته  . 📋 "വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച  കാര്യങ്ങൾ വിവരിക്കുന്ന ബാബ് .✒حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال:ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦ 📖 📋 "ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം:   ✏"മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. ☔ അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. 🐫  സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.' ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. 📒 ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്'✒ هدايةالرواة إلى تخريج أحاديث المصابيح والمشكاةഎന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച്✒الفضائل والشمائل ➿ വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്. 🌴  അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല. ♻ ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു 📝 ഉമർ(റ) അബ്ബാസ്(റ) നെ തവസ്സുലാക്കിയത്തിലെ തത്വം വിവരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു.✒وكأن حكمة توسله به دون النبي صلى الله عليه وسلم وقبره إظهارُ غايةِ التواضعِ لنفسه، والرفعة لقرابته صلى الله عليه وسلم ، ففي توسله به – أي: العباس - توسل بالنبي صلى الله عليه وسلم ، وزيادة.(الجهر المنظم: ١٧٦)📖 ✏ "ഉമർ(റ) നബി(സ) യെ കൊണ്ടോ അവിടത്തെ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാതെ അബ്ബാസ്‌(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിലുള്ള തത്വം അവിടത്തെ അങ്ങേയറ്റത്തെ വിനായ പ്രഗടനവും നബി(സ) യുടെ കുടുംബത്തിന്റെ സ്ഥാനം ഉയർത്തിക്കാനിക്കലുമാനെന്നു മനസ്സിലാക്കാം.  🍃 "അതിനാൽ അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിൽ നബി(സ) യെ കൊണ്ടുള്ള തവസ്സുലും അതിലപ്പുറവും അടങ്ങിയിരിക്കുന്നു. (അൽ ജൗഹറുൽ മുനളം: 176)



ഉതുബി (റ) കള്ള ആരോപണങ്ങൾക്ക് മറുപടി



പ്രമാണങ്ങളെ ഖണ്ഡിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ ഇമാമുമാരെ മദ്യപാനികളും കൊള്ളരുതാത്തവരും ആയി ചിത്രീകരിച്ച് വഹാബികളുടെ മറ്റൊരു വൃത്തികെട്ട തറവേല - അതാണ് മൂന്നാം നൂറ്റാണ്ടിൽ ബസറയിൽ ജീവിച്ച പ്രസിദ്ധനായ കവിയും മുഹദ്ദിസും ആയ ഉത്ബി(റ)നെ കുറിച്ച് ഇവർ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം.അല്ലാഹുവിന്റെ റസൂലിന്റെ(സ) വഫാതിനു ശേഷം അവിടുത്തെ സമീപിച്ചു കൊണ്ട് പാപമോചനം കരസ്ഥമാക്കിയ ഒരു വിശ്വാസിയുടെ സംഭവം ഉത്ബി(റ)വിന്റെ അനുഭവത്തിൽ നിന്ന് മുഫസ്സിറുകളും മുഹദ്ദിസുകളും മുസന്നിഫുകളും ഫഖീഹുമാരും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവരുടെ കിതാബുകളിൽ വ്യാപകമായി ഉദ്ധരിച്ചിട്ടുണ്ട്. ഇന്നേ വരെ അഹ്.ലുസ്സുന്നയുടെ ആധികാരികതയുള്ള ഒരു പണ്ഡിതനും ഈ റിപ്പോര്ട്ട് ബലഹീനമാണെന്നൊ കെട്ടിച്ചമച്ചത് ആണെന്നോ പറഞ്ഞിട്ടോ എഴുതിയിട്ടോ ഇല്ല. ഇസ്തിഘാസയെ ശിർക്കാക്കി മുസ്.ലിംകളെ കാഫിറാക്കി ജൂതന്മാരെ പ്രീണിപ്പിക്കാൻ നടക്കുന്ന വഹാബികൾക്ക് അത് കൊണ്ട് തന്നെ ഈ റിപ്പോര്ട്ട് ഭയങ്കര തലവേദനയാണ്. അത് കൊണ്ട് തന്നെ ഉത്ബി(റ) അവരുടെ ശത്രുവും ആണ്. അപ്പോൾ പിന്നെ ശത്രുവിനെ തേജോവധം ചെയ്യുക എന്ന സ്ഥിരം ജൂത അടവുമായി അവർ രംഗത്ത് വരുന്നു. അതിനു കൂട്ട് പിടിച്ചത് ചരിത്രകാരനായ ഇബ്നു ഖല്ലികാനെയും.വാസ്തവത്തിൽ ഇബ്നു ഖല്ലികാൻ(റ) തന്റെ "വഫ്.യാതുൽ അഅ്യാൻ" എന്ന കിതാബിൽ ഉത്ബി(റ)യെ കുറിച്ച് മോശമായി ഒന്നും എഴുതിയിട്ടില്ല. പക്ഷെ പുത്തനാശക്കാർ പ്രചരിപ്പിക്കുന്നത് ഇബ്നു ഖല്ലികാൻ ഉത്ബി(റ) മദ്യപാനി ആണെന്നും സ്ത്രീ ലമ്പടൻ ആണെന്നും എഴുതിയിട്ടുണ്ട് എന്നാണ്. എന്താണ്  സത്യം ?നിലയിൽ പാനീയം ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നു) എന്ന പ്രയോഗമാണ് ഇവരുടെ തുരുപ്പ് ഷീട്ട്! അതിൽ എവിടെ മദ്യപാനി എന്ന് അർഥം വരുന്ന പദം എന്ന് ചോദിച്ചാൽ പിന്നെ ഒരു വഹാബിക്കും ഉത്തരമില്ല. അവിടെ ശറാബ് എന്നാൽ മദ്യം ആണെന്നാണ്‌ ഇവന്മാരുടെ വാദം. പച്ചക്കള്ളം. ശറാബ് എന്നാൽ മദ്യം എന്നാണെങ്കിൽ ഇവർ ആരെയൊക്കെ മദ്യപാനികൾ ആക്കും??? ഒരു ഹദീസ് കാണുക :وفي الصحيح عنها، قالت: كنت أتعرق العرق وأنا حائض، فأعطيه النبي صلى الله عليه وسلم فيضع فمه في الموضع الذي وضعت فمي فيه، وأشرب الشراب، فأناوله، فيضع فمه في الموضع الذي كنت أشرب منه.تفسير القرآن الكريم/ ابن كثير )البقرة 222)"ആഇഷ(റ)യെ തൊട്ട് സ്വഹീഹായി വന്നിരിക്കുന്നു: ഹൈളുകാരിയായിരിക്കെ ഞാൻ ശറാബ് കുടിക്കാറുണ്ടായിരുന്നു. എന്നിട്ട് ഞാൻ അത് നബി(സ)ക്ക് നൽകും. ഞാൻ കുടിച്ച അതെ സ്ഥാനത്ത് തന്നെ വായ വെച്ച് നബി(സ) അത് കുടിക്കുകയും ചെയ്യും."ഉത്ബി(റ)യെ മദ്യപാനിയാക്കാൻ വേണ്ടി ശറാബ് എന്ന പദത്തിനു മദ്യം എന്ന് അർഥം വെച്ച വഹാബീ പരിഷകൾ ഇവിടെയും ശറാബ് എന്നതിനു മദ്യം എന്ന് അർഥം വെക്കുമോ? നഊദുബില്ലാഹ് ...നല്ല ശറാബ് ഹലാൽ ആണെന്ന് ഇബ്നു ഉമർ(റ)നെ തൊട്ട് വേറെ ഹദീസും വന്നിരിക്കുന്നു. അപ്പോൾ ശറാബ് എന്നാൽ മദ്യമേ അല്ല ഉദ്ദേശം. അത് അക്കാലത്ത് ജനങ്ങൾ കുടിക്കാൻ ഉപയോഗിച്ചിരുന്ന പല പേരുകളിൽ അറിയപ്പെട്ടിരുന്ന പാനീയങ്ങളുടെ ഒരു വർഗനാമം മാത്രമാണ്. ആടെന്തറിയുന്നു അങ്ങാടിവാണിഭം!!!മറ്റൊരു കെട്ടിച്ചമച്ച ആരോപണം അദ്ദേഹം സ്ത്രീലമ്പടൻ ആയിരുന്നു എന്നാണ്. ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ഒരു വർഗം! ഇബ്നു ഖല്ലികാൻ എഴുതിയത് എന്താണ്?وله من التصانيف كتاب الخيل وكتاب أشعار الأعاريب وأشعار النساء اللاتي احببن ثم أبغضن وكتاب الذبيح وكتاب الأخلاق وغير ذلكഅദ്ദേഹത്തിനു കുതിരകളെ കുറിച്ചും, അറബി കവിതകളെ കുറിച്ചും, പ്രേമനൈരാശ്യം ബാധിച്ച സ്ത്രീകളുടെ കവിതകളെ കുറിച്ചും, സ്വഭാവത്തെ കുറിച്ചും ഒക്കെ ഉള്ള ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഇബ്നു ഖല്ലികാൻ എഴുതിയത്. തികച്ചും സാഹിത്യസംബന്ധമായും ഭാഷാസംബന്ധമായും ഉള്ള അക്കാദമിക് വിഷയങ്ങളാണ് അവ. അല്ലാതെ ഉത്ബി(റ) പ്രേമിക്കാൻ നടന്നു എന്നല്ല അതിന്റെ അർഥം. ഇവന്മാർക്ക് എന്ത് ചുക്കും പറയാമല്ലൊ? ലൈലാമജ്നൂൻ പ്രേമകാവ്യം എത്ര പണ്ഡിതർ ഏതെല്ലാം കാലങ്ങളിൽ ഏതെല്ലാം വിഷയങ്ങളിൽ ഉദ്ധരിക്കുന്നു. അത് അതിന്റെ സാഹിത്യമൂല്യം നോക്കിയാണ്. അല്ലാതെ സ്ത്രീകളെ പ്രേമിച്ച് ഭ്രാന്തനാകാൻ ഉള്ള പ്രചോദനം ആയിട്ടല്ല.[16/04 11:46 PM] Samvadam 11: രസം അതല്ല, ഉത്ബി(റ)ന്റെ റിപ്പോർട്ട് ഉദ്ധരിക്കുമ്പോൾ ഇബ്നു കസീർ(റ) തന്റെ തഫ്സീർ തുടങ്ങുന്നത് ഇങ്ങനെയാണ്.وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي،“‘ശൈഖ് അബൂനസ്'ര് ഇബ്നുസ്സ്വബാഗ്(റ) തന്റെ 'അശ്ശാമിൽ' എന്ന കിതാബിൽ രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു സംഘം പണ്ഢിതന്മാര് ഉത്ബി(റ)ല് നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. “ആരാണ് ഇബ്നു സ്സബാഘ്(റ)? ഏതാണ് കിതാബുശ്ശാമിൽ?ഇതേ ഇബ്നു ഖല്ലികാൻ തന്നെ പറയട്ടെ ... ഇതേ കിതാബിൽ തന്നെ പറയട്ടെ ...إبن الصباغ صاحب الشامل'ശാമിലി'ന്റെ കര്‍ത്താവായ ഇബ്നുസ്സബാഗ്أبو نصر عبد السيد بن محمد بن عبد الواحد بن أحمد بن جعفر، المعروف بإبن الصباغ، الفقيه الشافعي، كان فقيه العراقين في وقته، ..................... وكانت الرحلة إليه من البلاد ، وكان تقيا حجة صالحاً ، ومن مصنفاته كتاب "الشامل" في الفقه ، وهو من أجود كتب أصحابنا ، وأصحها نقلا وأثبتها أدلة .....................“അബൂനസര്‍ അബ്ദുസയ്യിദ് ബിന്‍ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍വാഹിദ് ബിന്‍ അഹ്മദ് ബിന്‍ ജഅഫര്‍, ഇബ്നുസ്സബാഗ് എന്നറിയപ്പെടുന്നു.ഷാഫി ഈ കര്‍മ്മശാസ്ത്ര പണ്ഡിതന്‍. അദ്ദേഹം തന്റെ കാലത്തെ ഇറാഖി കളുടെ കര്‍മ്മശാസ്ത്ര വിശാരദനായിരുന്നു. .......അക്കാലത്തു എല്ലാ നാടുകളില്‍ നിന്നും അദ്ദേഹത്തില്‍ നിന്നും അറിവ് ഉദ്ദേശിച്ചു യാത്രാ സംഘങ്ങള്‍ പുറപ്പെട്ടിരുന്നു. അദ്ദേഹം ഒരു തികഞ്ഞ മത ഭക്തനായിരുന്നു. സത്യസന്ധനായ തെളിവുകള്‍ക്ക് അവലംബിക്കാവുന്ന സ്വാലിഹ് ആയിരുന്നു.അദ്ദേഹത്തിന്റെ രചനകളില്‍ പെട്ടതാണ് ഫിഖ്ഹിലെ “കിതാബു ശ്ശാമില്‍". ആ ഗ്രന്ഥം നമ്മുടെ ഇമാമീങ്ങളുടെ കിതാബുകളില്‍ വെച്ച് ഏറ്റവും ഉന്നതമായതാണ്, അവകളില്‍ നിന്ന് ഉദ്ദരിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും പ്രബലമായതാണ്. തെളിവുകളുടെ കാര്യത്തില്‍ ഏറ്റവും ആധികാരികമാണ്"അപ്പോൾ ഇബ്നു ഖല്ലികാനെ മുൻനിറുത്തി പുത്തനാശക്കാർ കെട്ടിപ്പൊക്കിയ എല്ലാ നുണകളുടെയും ചീട്ടുകൊട്ടാരം അതാ തകർന്നടിഞ്ഞു കിടക്കുന്നു. ഉത്ബി(റ)യുടെ റിപ്പൊർട്ട് ഉദ്ധരിക്കാൻ ഇബ്നുകസീർ(റ) അവലംബമാക്കിയത് ഏതൊരു ഇമാമിനെയാണോ, ഏതൊരു കിതാബിനെയാണോ, ആ ഇമാം സ്വാലിഹുകളുടെ ഹുജ്ജത്ത് ആണെന്നാണ്, ആ കിതാബ് തെളിവുകളുടെയും ഉദ്ധരണികളുടെയും കാര്യത്തിൽ ഏറ്റവും പ്രബലവും ആധികാരികവും ആണെന്നാണ് ഇബ്നു ഖല്ലികാൻ(റ) അർഥശങ്കക്കിടയില്ലാത്ത വിധത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഥവാ ഉത്ബി(റ) പറഞ്ഞ സംഭവം ആർക്കും നിഷേധിക്കാൻ ആകാത്ത വിധത്തിൽ ചരിത്രത്തിൽ സ്ഥിരപ്പെട്ടു കിടക്കുന്നു. അതു തന്നെയാണ് ഇബ്നു കസീറും ഉദ്ധരിച്ചിട്ടുള്ളതും. അതു തന്നെയാണ് ഇമാം നവവി അടക്കം അനേകം ഇമാമുമാരും അവലംബിച്ചിട്ടുള്ളതും... ഇവരെയൊക്കെ തൗഹീദ് പഠിപ്പിക്കാൻ ഇറങ്ങിയ ഒരു വർഗത്തിന്റെ അധ:പതനത്തിന്റെ ആഴം ആണ് നാം ഇവിടെ കണ്ടത്....



റബീഅ റ സ്വർഗ്ഗം ചോദിച്ച ഹദീസ് മുഖ്തസറോ?



റബീഅ റ നബി സ്വ യോട് സ്വർഗ്ഗം ചോദിച്ച ഹദീസ് ഇമാം മുസ്ലിം തങ്ങൾ സ്വഹീഹ് മുസ്ലിമിൽ കൊണ്ട് വന്നത് മുഖ്തസർ(ചുരുക്കരൂപമത്രെ) ….. അത് കൊണ്ട് സ്വഹീഹ് മുസ്ലിമിലെ ഹദീസ് തള്ളണമെന്ന മുജായിദുകളുടെ പുതിയ തന്ത്രം………..അതിന്ന് ആദ്യം ഉസൂലുൽ ഹദീസ് ഒന്ന് പടിച്ചിട്ട് വരൂ….ചുവടെ കൊടുത്തതിന്ന് മറുപടി തരൂ🔰1⃣❓ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസ് ഇഖ്തിസാറായിട്ടാണ് ഉദ്ദരിച്ചതെങ്കിൽ മറ്റു പൂർണ്ണമായ റിപ്പൊർട്ട് വന്നിട്ടുൻ ടെങ്കിൽ എന്ത് കൊൻ ട്  മഹാനവർകള്‍ അത് ഉദ്ദരിക്കാതെ  അസ് അലുക എന്നത് റിപ്പൊർട്ട് ചെയ്തു ❓❓❓അവർ കാണാത്തവരല്ലല്ലൊ ആ ഭാഗം ❓❓ലക്ഷക്കണക്കിന്ന് ഹദീസ് കൻ ടവരാണ് ബുഖാരി ഇമാമും ഇമാം മുസ്ലിം തങ്ങളും,  അപ്പൊള്‍ അവരുടെ അടുത്ത് ഈ ഹദീസിൻ റ്റെ പൂർണ്ണമായ രൂപത്തിൽ ഇല്ലത്ത് ഉൻ ടായത് കൊൻ ടാണ് അവർഅസ് അലുക എന്ന ഹദീസ് ഉദ്ദരിച്ചിട്ടുള്ളത്.....2⃣🔰❓. സിഖതായ രൻ ട് മുഹദ്ദിസ് ഉദ്ദരിച്ച ഹദീസിൽ ലഫ്ളിൽ കുറഞ്ഞ് വന്നതാണ് തെളിവിന്ന് എടുക്കുക എന്ന ഇമാം ഷാഫിഈ റ വിൻ റ്റെ ഉസൂൽ പുത്തനാശക്കാർ  അങ്ങീകരിക്കുന്നുൻ ടൊ❓❓3⃣❓🔰 ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ചത് മുഖ്തസറാണെന്നത് വാദത്തിന്ന് വെൻ ടി സമ്മദിച്ചാൽ തന്നെമുസിമിൻ റ്റെ ഹദീസിൽ വന്ന പദത്തിനെന്താ കുഴപ്പം ❓❓❓❓3⃣🔰❓oru ഹദീസ് . ബുഖാരി ഇമാമൊ മുസ്ലിമിലൊ ഉദ്ദരിക്കുകയും അതെ ഹദീസ് മറ്റു റിപ്പൊർട്ടിലൂടെ യും വന്ന് കഴിഞ്ഞാൽ എതിന്നാകുന്നു പ്രാധാന്യം കൊടുക്കുക ❓❓❓4⃣❓🔰 റബീഅ റ ദുആ ചെയ്യാനാണ് പറഞ്ഞതെങ്കിൽ നബി സ എന്തിന്ന്(أو غير ذالك)ഇതല്ലാത്ത വെറെന്തെങ്കിലും ചൊദിച്ചാ പൊരെ❓എന്ന് നബി സ ചൊദിച്ചതിൻ റ്റെ പ്രസക്തി ❓❓❓❓ദുആ ആണെങ്കിൽ ഈ ചൊദ്യത്തിന്ന് പ്രസക്തി ഉൻ ടൊ ❓❓❓



ഖണ്ഡനം റബീഅ (റ) യുടെ സ്വർഗ്ഗം ചോദിക്കൽ



റബീഅ റ നബി സ യൊട് സ്വർഗ്ഗം ചോദിച്ച ഹദീസ് ....ഹദീസിൻ റ്റെ ആഴത്തിലുള്ള ചർച്ചയും ചെറൂപ്പ ഉസ്താദിൻ റ്റെഉ സൂലുൽ ഹദീസ് ക്ലാസ്സ്  കൊൻ ടും ഒരു ഗ്രൂപ്പിൽ സുഹൈൽ യൂസുഫ് അടക്കമുള്ള  വഹാബികളെ  പൂട്ടിച്ച ചർച്ച....Debater മാർ സൂക്ഷിച്ച് വെക്കുക . ചർച്ച  വരുംബൊള്‍ ആവഷ്യം പൊലെ ഉപയൊഗിക്കുക(എന്ന് സ്നേഹത്തൊടെ സിദ്ദീഖുൽ മിസ്ബാഹ്)4 ഹദീസാകുന്നു ചർച്ചയിൽ വന്നത്1 സുന്നികളായ നാംഉദ്ദരിച്ച സ്വഹീഹ് മുസ്ലിമിലെ ഹദീസ്ഇതെ രൂപത്തിൽ തന്നെ ത്വബ്റാനി ഇമാം ഉദ്ദരിച്ച ഹദീസ് രൻ ടാമതായി ഞങ്ങള്‍ തെളിവിനായി കൊൻ ട് വന്നു....മുജായിദുകള്‍ ഉദ്ദരിച്ച ദുആ ചെയ്യാൻ എന്ന് പറഞ്ഞ ത്വബ്റാനി ഇമാം കൊൻ ട് വന്ന ഹദീസ്അത് പൊലെ മുസ്നദ് അഹ്മദിലെ ഷഫാ അത്താണ് എന്ന  ഹദീസും...اﻟﺤﻜﻢ ﺑﻦ ﻣﻮﺳﻰ ﺃﺑﻮ ﺻﺎﻟﺢ، ﺣﺪﺛﻨﺎ ﻫﻘﻞ ﺑﻦ ﺯﻳﺎﺩ، ﻗﺎﻝ: ﺳﻤﻌﺖ اﻷﻭﺯاﻋﻲ، ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﺣﺪﺛﻨﻲ ﺃﺑﻮ ﺳﻠﻤﺔ، ﺣﺪﺛﻨﻲ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻗﺎﻝ: ﻛﻨﺖ ﺃﺑﻴﺖ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺄﺗﻴﺘﻪ ﺑﻮﺿﻮﺋﻪ ﻭﺣﺎﺟﺘﻪ ﻓﻘﺎﻝ ﻟﻲ: «ﺳﻞ» ﻓﻘﻠﺖ: ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ. ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ» ﻗﻠﺖ: ﻫﻮ ﺫاﻙ. ﻗﺎﻝ: «§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ»صحيح مسلم 👆:റബീഅ റ നബി  സ .യൊട്എേത് വിഷ്വാസത്തിലാണോ സ്വർഗ്ഗം ചോദിച്ചത് അതേ വിഷ്വാസത്തിൽസുന്നികളായ നമുക്ക് എന്ത് കൊൻ ട് ഹബീബ് സ യൊട് സ്വർഗ്ഗം ചൊദിച്ച് കൂടാ❓❓❓റബീഅ റ സ്വർഗ്ഗം ചോദിച്ചത് ഷിർക്കാണെന്ന് ആരു പടിപ്പിച്ചു ❓❓❓❓: 1320 - ﺣﺪﺛﻨﺎ ﻫﺸﺎﻡ ﺑﻦ ﻋﻤﺎﺭ، ﺣﺪﺛﻨﺎ اﻟﻬﻘﻞ ﺑﻦ ﺯﻳﺎﺩ اﻟﺴﻜﺴﻜﻲ، ﺣﺪﺛﻨﺎ اﻷﻭﺯاﻋﻲ، ﻋﻦ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﻋﻦ ﺃﺑﻲ ﺳﻠﻤﺔ، ﻗﺎﻝ: ﺳﻤﻌﺖ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻳﻘﻮﻝ: ﻛﻨﺖ ﺃﺑﻴﺖ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺁﺗﻴﻪ ﺑﻮﺿﻮﺋﻪ ﻭﺑﺤﺎﺟﺘﻪ، ﻓﻘﺎﻝ: «ﺳﻠﻨﻲ» ، ﻓﻘﻠﺖ: ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ، ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ؟» ﻗﻠﺖ: ﻫﻮ ﺫاﻙ، ﻗﺎﻝ: «§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ» ____ Kﺻﺤﻴﺢسنن أبي داود 👆: സ്വഹീഹ് മുസ്ലിംകഴിഞ്ഞിട്ടെ ബാക്കിയുള്ള റിപ്പൊർട്ടിന്ന് പ്രാധാന്യം ഉള്ളൂ❓❓❓ഇമാം മുസ്ലിം തങ്ങള്‍ക്ക് തിരിഞ്ഞിട്ടില്ലെവഹാബീ നിങ്ങളുടെ തൗഹീദും ഷിർക്കും ❓❓lllllllllllllllllllഒരു ഹദീസ് നൊക്കുംബൊള്‍ സ്വഹീഹ് ബുഖാരിയും മുസ്ലിമും റിപ്പൊർട്ട് ചെയ്യുന്നുൻ ടെങ്കിൽ അത് കഴിഞ്ഞിട്ടെ ബാക്കി ആരിൽ നിന്ന് നിവെദനം ചെയ്താലും പ്രാധാന്യം ഉള്ളൂ 🔰🔰🔰👆👆: സ്വഹീഹ് മുസ്ലിമിൽ പറഞ്ഞത്നിങ്ങള്‍ തള്ളു കയാണൊ❓❓ഇങ്ങനെ സ്വർഗ്ഗം ചൊദിക്കൽ പാടില്ലാത്തതാണെങ്കിൽ ഇമാം മുസ്ലിം തങ്ങള്‍ തൻ റ്റെ സ്വഹീഹിൽഇങ്ങനെ റിപ്പൊർട്ട് ചെയ്യുമൊ ❓❓❓❓❓❓പറയൂ മറുപടി   സ്വഹീഹ് മുസ്ലിമിൽ പറഞ്ഞത്നിങ്ങള്‍ തള്ളു കയാണൊ❓❓ ഇമാം മുസ്ലിം തങ്ങള്‍ തൻ റ്റെ സ്വഹീഹിൽ ഷിർക്ക് പ്രചരിപ്പിക്കുമൊ  വഹാബീഇങ്ങനെ സ്വർഗ്ഗം ചൊദിക്കൽ മനുഷ്യ കഴിവിനപ്പുറത്തുള്ളതാണല്ലൊ ഇങ്ങനെ ചൊദിക്കൽ പാടില്ലാത്തതാണെങ്കിൽ ഇമാം മുസ്ലിം തങ്ങള്‍ തൻ റ്റെ സ്വഹീഹിൽഇങ്ങനെ റിപ്പൊർട്ട് ചെയ്യുമൊ ഇത് സ്തിരപ്പെട്ടത് കൊൻ ട്ഇത് തെറ്റാണെന്നൊ ഷരിയല്ല എന്നൊ വാദമുൻ ടൊ?????????പറയൂ മറുപടി❓❓❓✏ഇവിടെ സ്വർഗ്ഗം നബി സ സ്വന്തമായി സ്റ്ഷ്ട്ടിച്ച് തരുന്നു എന്ന് ഒരു മുസ്ലിമും വിഷ്വസിക്കുന്നില്ല✏ഒരു കാരണക്കാരൻ എന്ന നിലയിൽ , ഷുപാർഷകൻ എന്ന നിലയിലാണ് റബീഅ റ ചൊദിച്ചതും ഇന്നും സുന്നികളായ നമ്മളും ചൊദിച്ച് കൊൻ ടിരിക്കുന്നത് ഇത് മുജായിദുകള്‍ തെറ്റിധരിപ്പിക്കുകയാണ്ചൊദിക്കുന്നതിൻ റ്റെ മുറാദ് ഇങ്ങനെയാകുന്നുഇവിടെയുള്ള വിഷയം നബി തങ്ങളോട് നെരിട്ട് ചൊദിക്കാൻ പറ്റുമൊ ❓ചൊദിച്ചാൽ ഷിർക്കാകുമൊ ❓ഷിർക്കാണ് എന്നാണ് വഹാബികളുടെ വാദം....✏.   അഭൗതികാമായ ഒരു കാര്യം അല്ലാഹുവല്ലാത്തവരൊട് ചൊദിച്ചാൽ ഷിർക്ക് എന്നാണല്ലൊ മുജായിദ് വാദം അത് സ്വഹീഹ് മുസ്ലിമിലെ സ്വഹീഹായി വന്ന ഹദീസിൽ റബീഅ റ നബി സ യൊട് സ്വർഗ്ഗം ചൊദിക്കലൊടെ മുജായിദുകളുടെ വാദം പൊളിയുകയാണ്✏ സ്വഹീഹ് മുസ്ലിമിലെ ഹദീസ് സ്വഹീഹല്ല എന്ന വാദമുൻ ടൊ❓ഈ ലഫ്ള് പ്രകാരം റബീഅ റ നബി തങ്ങളോട് എത് വിഷ്വാസത്തിലാണോ ചൊദിച്ചത് അതെ വിഷ്വാസത്തിൽ നമ്മളും ചൊദിച്ചാൽ അത് ഷിർക്കാണോ ❓❓✏. അഭൗതികമായ കാര്യം സ്റ്ഷ്ട്ടിയൊട് ചൊദിക്കൽ ഷിർക്കാണെങ്കിൽ ഇമാം മുസ്ലിം തങ്ങള്‍ തൻ റ്റെ സ്വഹീഹിൽ ഷിർക്ക് പ്രചരിപ്പിക്കുകയാണോ ❓❓❓٣٥٠٨ - وَعَنْ رَبِيعَةَ بْنِ كَعْبٍ قَالَ: «كُنْتُ أَخْدُمُ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - نَهَارِي فَإِذَا كَانَ اللَّيْلُ أَوَيْتُ إِلَى بَابِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَبِتُّ عِنْدَهُ فَلَا أَزَالُ أَسْمَعُهُ يَقُولُ: " سُبْحَانَ اللَّهِ سُبْحَانَ اللَّهِ سُبْحَانَ رَبِّي " حَتَّى أَمَلَّ أَوْ تَغْلِبَنِي عَيْنِي فَأَنَامَ فَقَالَ يَوْمًا: " يَا رَبِيعَةُ سَلْنِي فَأُعْطِيَكَ " فَقُلْتُ: أَنْظِرْنِي حَتَّى أَنْظُرَ، وَتَذَكَّرْتُ أَنَّ الدُّنْيَا فَانِيَةٌ مُنْقَطِعَةٌ فَقُلْتُ: يَا رَسُولَ اللَّهِ أَسْأَلُكَ أَنْ تَدْعُوَ اللَّهَ أَنْ يُنَجِّيَنِي مِنَ النَّارِ وَيُدْخِلَنِي الْجَنَّةَ فَسَكَتَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ثُمَّ قَالَ: " مَنْ أَمَرَكَ بِهَذَا؟ " قَالَ: قُلْتُ: مَا أَمَرَنِي بِهِ أَحَدٌ وَلَكِنِّي عَلِمْتُ أَنَّ الدُّنْيَا مُنْقَطِعَةٌ فَانِيَةٌ وَأَنْتَ مِنَ اللَّهِ بِالْمَكَانِ الَّذِي أَنْتَ مِنْهُ فَأَحْبَبْتُ أَنْ تَدْعُوَ اللَّهَ قَالَ: " إِنِّي فَاعِلٌ فَأَعِنِّي بِكَثْرَةِ السُّجُودِ».قُلْتُ: فِي الصَّحِيحِ بَعْضُهُ.رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ، وَفِيهِ ابْنُ إِسْحَاقَഇമാം ത്വബ്റാനി👆 ഇബ്നു ഇസ്ഹാഖിൽ നിന്ന് ഉദ്ദരിക്കുന്നു٤٥٧٠ - حَدَّثَنَا أَبُو شُعَيْبٍ عَبْدُ اللهِ بْنُ الْحَسَنِ الْحَرَّانِيُّ، ثنا يَحْيَى بْنُ عَبْدِ اللهِ الْبَابْلُتِّيُّ، ثنا الْأَوْزَاعِيُّ، ثنا يَحْيَى بْنُ أَبِي كَثِيرٍ، عَنْ أَبِي سَلَمَةَ، عَنْ رَبِيعَةَ بْنِ كَعْبٍ، قَالَ: كُنْتُ أَبِيتُ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فأَتِيهِ بِوَضُوئِهِ وَحَاجَتِهِ، فَكَانَ يَقُومُ مِنَ اللَّيْلِ فَيَقُولُ: «سُبْحَانَ رَبِّي وَبِحَمْدِهِ، سُبْحَانَ رَبِّي وَبِحَمْدِهِ» الْهَوِيَّ «سُبْحَانَ رَبِّ الْعَالَمِينَ سُبْحَانَ رَبِّ الْعَالَمِينَ» الْهَوِيَّ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ لَكَ حَاجَةٌ؟» قُلْتُ: يَا رَسُولَ اللهِ مُرَافَقَتُكَ فِي الْجَنَّةِ، قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ»ഇമാം ത്വബ്റാനി 👆 (മുഅ്ജമുൽ കബീർ) ഇതേ സംഭവം മറ്റൊരു രിവായത്തിൽ കൂടി അസ് അലുക മുറാഫഖതക എന്ന് തന്നെ ഉദ്ദരിക്കുന്നു അപ്പൊള്‍ ഇമാം ത്വബ് റാനിയുടെ ഒന്നിനെ തള്ളുകയും മറ്റൊന്നിനെ സ്വന്തം വാദത്തിന്ന് വേൻ ടി പറയുകയാണോഎനി പറയൂ രൻ ട് വഴിയിലൂടെ ഉദ്ദരിക്കപ്പെട്ട ഹദീസിന്ന്  ഇമാം മുസ്ലിമിൻറ്റെ റാവിക്കാണോ പ്രാധാന്യം അതൊ അതിനെക്കാള്‍ ലഫ്ള് കൂടി വന്ന ഹദീസിന്നാണോ ❓❓❓❓👉 ഉസൂലുൽ ഹദീസ് പടിപ്പിച്ച് തരാം മുജായിദുകളെ🔰1⃣❓ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസ് ഇഖ്തിസാറായിട്ടാണ് ഉദ്ദരിച്ചതെങ്കിൽ മറ്റു പൂർണ്ണമായ റിപ്പൊർട്ട് വന്നിട്ടുൻ ടെങ്കിൽ എന്ത് കൊൻ ട്  മഹാനവർകള്‍ അത് ഉദ്ദരിക്കാതെ  അസ് അലുക എന്നത് റിപ്പൊർട്ട് ചെയ്തു ❓❓❓അവർ കാണാത്തവരല്ലല്ലൊ ആ ഭാഗം ❓❓ലക്ഷക്കണക്കിന്ന് ഹദീസ് കൻ ടവരാണ് ബുഖാരി ഇമാമും ഇമാം മുസ്ലിം തങ്ങളും,  അപ്പൊള്‍ അവരുടെ അടുത്ത് ഈ ഹദീസിൻ റ്റെ പൂർണ്ണമായ രൂപത്തിൽ ഇല്ലത്ത് ഉൻ ടായത് കൊൻ ടാണ് അവർഅസ് അലുക എന്ന ഹദീസ് ഉദ്ദരിച്ചിട്ടുള്ളത്.....🔰🔰🔰2⃣❓🔰 ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ചത് മുഖ്തസറാണെന്നത് വാദത്തിന്ന് വെൻ ടി സമ്മദിച്ചാൽ തന്നെമുസിമിൻ റ്റെ ഹദീസിൽ വന്ന പദത്തിനെന്താ കുഴപ്പം ❓❓❓❓3⃣🔰❓oru ഹദീസ് . ബുഖാരി ഇമാമൊ മുസ്ലിമിലൊ ഉദ്ദരിക്കുകയും അതെ ഹദീസ് മറ്റു റിപ്പൊർട്ടിലൂടെ യും വന്ന് കഴിഞ്ഞാൽ എതിന്നാകുന്നു പ്രാധാന്യം കൊടുക്കുക ❓❓❓4⃣❓🔰 റബീഅ റ ദുആ ചെയ്യാനാണ് പറഞ്ഞതെങ്കിൽ നബി സ എന്തിന്ന്സൽ??? ചൊദിച്ചൊളൂ റബീഅ എന്നാണ് നബി തങ്ങള്‍ പറയുന്നത്മാത്രവുമല്ല സ്വർഗ്ഗം ചൊദിച്ചതിന്ന് ഷെഷംനബി തങ്ങളുടെ മറുപടി👇(أو غير ذالك)ഇതല്ലാത്ത വെറെന്തെങ്കിലും ചൊദിച്ചാ പൊരെ❓എന്ന് നബി സ ചൊദിച്ചതിൻ റ്റെ പ്രസക്തി ❓❓❓❓;ദുആ ആണെങ്കിൽ ഈ ചൊദ്യത്തിന്ന് പ്രസക്തി ഉൻ ടൊ ❓❓❓എനി ത്വബ്റാനി ഇമാം ഉദ്ദരിച്ച ഹദീസിനെന്താ കുഴപ്പം എന്നല്ലെ നോക്കൂ✏✏ത്വബ്റാനി ഇമാം ഉദ്ദരിച്ച ദുആ എന്ന ഹദീസിലെ  റാവി ആയ ഇബ്നു ഇസ് ഹാഖ്മുദല്ലിസാകുന്നു അദ്ദെഹം തദ്ലീസ് ചെയ്യുന്ന ആളാകുന്നുമുദല്ലിസിൻ റ്റെ അൻ അനത്ത് സ്വീകാര്യമല്ല👆👆👆ﺭﻭﺍﻩ ﺍﻟﻄﺒﺮﺍﻧﻲ ﻓﻲ ﺍﻟﻜﺒﻴﺮ ﻭﻓﻴﻪ ﺍﺑﻦ ﺇﺳﺤﺎﻕ ﻭﻫﻮ ﺛﻘﺔ ﻭﻟﻜﻨﻪ ﻣﺪﻟﺲഇബ്നു ഇസ് ഹാഖ് എന്ന റാവി മുദല്ലിസാകുന്നു മുദല്ലിസിൻ റ്റെ ഹദീസ് സ്വീകാര്യമല്ല ഇബ്നു ഇസ് ഹാഖ് ചരിത്രത്തിൽ യൊഗ്യത ഉള്ളയാളാകുന്നു ഹദീസിൻ റ്റെ വിഷയത്തിൽ യൊഗ്യത കുറവാകുന്നു......അപ്പൊള്‍ യൊഗ്യത് കുറഞ്ഞുഅപ്പൊള്‍ യൊഗ്യത കൂടിയ സ്വഹീഹായ റിപ്പൊർട്ടായ സ്വഹീഹ് മുസ്ലിം തെളിവായി പിടിക്കുക കെട്ടൊ: ഇമാം മുസ്ലിമിൻ റ്റെ സ്വഹീഹായ പരംബരയൊട് കൂടി ഉദ്ദരിക്കുന്ന ഹദീസിന്നാണോ പ്രാധാന്യം ❓തദ് ലീസ് ചെയ്യുന്ന റാവിയുള്ള  ഹദീസിനെ സ്വീകരിക്കണോ ❓❓: ﺣﺪﺛﻨﺎ اﻟﺤﻜﻢ ﺑﻦ ﻣﻮﺳﻰ ﺃﺑﻮ ﺻﺎﻟﺢ، ﺣﺪﺛﻨﺎ ﻫﻘﻞ ﺑﻦ ﺯﻳﺎﺩ، ﻗﺎﻝ: ﺳﻤﻌﺖ اﻷﻭﺯاﻋﻲ، ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﺣﺪﺛﻨﻲ ﺃﺑﻮ ﺳﻠﻤﺔ، ﺣﺪﺛﻨﻲ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻗﺎﻝ:👆imaam മുസ്ലിം റ ഉദ്ദരിച്ച സനദ്قال حدثنا عبد الله حدثني أبي ثنا يعقوب قال ثنا أبي عن بن إسحاق قال حدثني محمد بن عمرو بن عطاء عن نعيم بن مجمر عن ربيعة بن كعب قال Yമുസ്നദ് അഹ്മദിലെ സനദ്പറയൂ എതാകുന്നു സ്വീകാര്യത ❓❓❓: കൂടുതൽ യൊഗ്യത ഉള്ള ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസിൽ വർദ്ദനവ് കൊൻ ട് വരാൻ ഇമാം മുസ്ലിം തങ്ങളെക്കാാള്‍ യൊഗ്യത വെണം٤٥٧٠ - حَدَّثَنَا أَبُو شُعَيْبٍ عَبْدُ اللهِ بْنُ الْحَسَنِ الْحَرَّانِيُّ، ثنا يَحْيَى بْنُ عَبْدِ اللهِ الْبَابْلُتِّيُّ، ثنا الْأَوْزَاعِيُّ، ثنا يَحْيَى بْنُ أَبِي كَثِيرٍ، عَنْ أَبِي سَلَمَةَ، عَنْ رَبِيعَةَ بْنِ كَعْبٍ، قَالَ: كُنْتُ أَبِيتُ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فأَتِيهِ بِوَضُوئِهِ وَحَاجَتِهِ، فَكَانَ يَقُومُ مِنَ اللَّيْلِ فَيَقُولُ: «سُبْحَانَ رَبِّي وَبِحَمْدِهِ، سُبْحَانَ رَبِّي وَبِحَمْدِهِ» الْهَوِيَّ «سُبْحَانَ رَبِّ الْعَالَمِينَ سُبْحَانَ رَبِّ الْعَالَمِينَ» الْهَوِيَّ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ لَكَ حَاجَةٌ؟» قُلْتُ: يَا رَسُولَ اللهِ مُرَافَقَتُكَ فِي الْجَنَّةِ، قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ»തബ്റാനി ഇമാം തന്നെ അസ് അലുഖ എന്ന ഹദീസ് ഉദ്ദരിക്കുന്നുഇബ്നു ഇസ് ഹാഖ് ഇല്ലാത്ത മറ്റൊരു നിവെദനം ഇമാം ത്വബ്റാനി കൊൻ ട് വരുന്നുഇതും വഹാബിക്ക് എതിരാകുന്നു 😄😄😄💪💪💪പിന്നെ ഇബ്നു ഇസ് ഹാഖ് വഴി വന്നിട്ടുള്ള രൻ ട് ഹദീസും താഴെ കൊടുക്കുന്നു.....: قال حدثنا عبد الله حدثني أبي ثنا يعقوب قال ثنا أبي عن بن إسحاق قال حدثني محمد بن عمرو بن عطاء عن نعيم بن مجمر عن ربيعة بن كعب قال Y كنت أخدم رسول الله صلى الله عليه وسلم وأقوم له في حوائجه نهاري أجمع حتى يصلي رسول الله صلى الله عليه وسلم العشاء الآخرة فاجلس ببابه إذا دخل بيته أقول لعلها ان تحدث لرسول الله صلى الله عليه وسلم حاجة فما أزال اسمعه يقول رسول الله صلى الله عليه وسلم سبحان الله سبحان الله سبحان الله وبحمده حتى أمل فارجع أو تغلبني عيني فارقد قال فقال لي يوما لما يرى من خفتي له وخدمتي إياه سلني يا ربيعة أعطك قال فقلت أنظر في آمري يا رسول الله ثم أعلمك ذلك قال ففكرت في نفسي فعرفت ان الدنيا منقطعة زائلة وان لي فيها رزقا سيكفيني ويأتيني قال فقلت أسأل رسول الله صلى الله عليه وسلم لآخرتي فإنه من الله تعالى بالمنزل الذي هو به قال فجئت فقال ما فعلت يا ربيعة قال فقلت نعم يا رسول الله أسألك أن تشفع لي إلى ربك فيعتقني من النار قال فقال من أمرك بهذا يا ربيعة قال فقلت لا والله الذي بعثك بالحق ما أمرني به أحد ولكنك لما قلت سلني أعطك وكنت من الله بالمنزل الذي أنت به نظرت في آمري وعرفت ان الدنيا منقطعة وزائلة وان لي فيها رزقا سيأتيني فقلت اسأل رسول الله صلى الله عليه وسلم لآخرتي قال فصمت رسول الله صلى الله عليه وسلم طويلا ثم قال لي انى فاعل فأعني على نفسك بكثرة السجود K حديث حسن دون قوله : " فأعني على نفسك بكثرة السجود✏❓ഇമാം അഹ്മദ് ഉദ്ദരിക്കുന്നതും ഇബ്നു ഇസ് ഹാഖ് വഴിയാകുന്നുഇതിലെ മത് നിൽ ഷഫാ അത്ത് ചൊദിക്കുന്നു👆3508 - ﻭﻋﻦ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ ﻗﺎﻝ : ﻛﻨﺖ ﺃﺧﺪﻡ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ ﻧﻬﺎﺭﻱ ﻓﺈﺫﺍ ﻛﺎﻥ ﺍﻟﻠﻴﻞ ﺃﻭﻳﺖ ﺇﻟﻰ ﺑﺎﺏ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ ﻓﺒﺖ ﻋﻨﺪﻩ ﻓﻼ ﺃﺯﺍﻝ ﺃﺳﻤﻌﻪ ﻳﻘﻮﻝ :ﺳﺒﺤﺎﻥ ﺍﻟﻠﻪ ﺳﺒﺤﺎﻥ ﺍﻟﻠﻪ ﺳﺒﺤﺎﻥ ﺭﺑﻲﺣﺘﻰ ﺃﻣﻞ ﺃﻭ ﺗﻐﻠﺒﻨﻲ ﻋﻴﻨﻲ ﻓﺄﻧﺎﻡ ﻓﻘﺎﻝ ﻳﻮﻣﺎ : " ﻳﺎ ﺭﺑﻴﻌﺔ ﺳﻠﻨﻲ ﻓﺄﻋﻄﻴﻚ " ﻓﻘﻠﺖ : ﺃﻧﻈﺮﻧﻲ ﺣﺘﻰ ﺃﻧﻈﺮ ﻭﺗﺬﻛﺮﺕ ﺃﻥ ﺍﻟﺪﻧﻴﺎ ﻓﺎﻧﻴﺔ ﻣﻨﻘﻄﻌﺔ ﻓﻘﻠﺖ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺃﺳﺄﻟﻚ ﺃﻥ ﺗﺪﻋﻮ ﺍﻟﻠﻪ ﺃﻥ ﻳﻨﺠﻴﻨﻲ ﻣﻦ ﺍﻟﻨﺎﺭ ﻭﻳﺪﺧﻠﻨﻲ ﺍﻟﺠﻨﺔ . ﻓﺴﻜﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺳﻠﻢ ﺛﻢ ﻗﺎﻝ : " ﻣﻦ ﺃﻣﺮﻙ ﺑﻬﺬﺍ ؟ " ﻗﺎﻝ : ﻗﻠﺖ : ﻣﺎ ﺃﻣﺮﻧﻲ ﺑﻪ ﺃﺣﺪ ﻭﻟﻜﻨﻲ ﻋﻠﻤﺖ ﺃﻥ ﺍﻟﺪﻧﻴﺎ ﻣﻨﻘﻄﻌﺔ ﻓﺎﻧﻴﺔ ﻭﺃﻧﺖ ﻣﻦ ﺍﻟﻠﻪ ﺑﺎﻟﻤﻜﺎﻥ ﺍﻟﺬﻱ ﺃﻧﺖ ﻣﻨﻪ ﻓﺄﺣﺒﺒﺖ ﺃﻥ ﺗﺪﻋﻮ ﺍﻟﻠﻪ . ﻗﺎﻝ : " ﺇﻧﻲ ﻓﺎﻋﻞ ﻓﺄﻋﻨﻲ ﺑﻜﺜﺮﺓ ﺍﻟﺴﺠﻮﺩ . " ﺹ . 517ﻗﻠﺖ : ﻓﻲ ﺍﻟﺼﺤﻴﺢ ﺑﻌﻀﻪﺭﻭﺍﻩ ﺍﻟﻄﺒﺮﺍﻧﻲ ﻓﻲ ﺍﻟﻜﺒﻴﺮ ﻭﻓﻴﻪ ﺍﺑﻦ ﺇﺳﺤﺎﻕ ﻭﻫﻮ ﺛﻘﺔ ﻭﻟﻜﻨﻪ ﻣﺪﻟﺲ✏ഇമാം ത്വബ്റാനിയും ഇബ്നു ഇസ് ഹാഖ് വഴി തന്നെ ഉദ്ദരിക്കുന്നുഇതിൽ ദുആ ചെയ്യണം എന്നാകുന്നു ഉള്ളത്ഒരെ റാവിയിൽ നിന്ന് തന്നെ മത് നിൽ വ്യത്യാസം വന്നുരൻ ടും ഇബ്നു ഇസ് ഹാഖ് വഴി വന്നാൽ എത് സ്വീകരിക്കും ഒന്നിനെ ഒഹാബി തള്ളുകയും ആവഷ്യമുള്ളത് മാത്രം എന്നത് ആപീസിൽ വെച്ചോളൂ❓❓❓❓എനി മുസ്നദ് അഹ്മദിലെ ഹദീസിൽ ഇബ്നു ഇസ് ഹാഖ് എന്ന റാവി തദ് ലീസല്ല , തഹ്ദീസ് ആണ് ചെയ്തത് അത് കൊൻ ട് ഹദീസ് സ്വീകരിക്കാം എന്നാകുന്നു വാദമെങ്കിൽ പോലും ഇവിടെ ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസിൻ റ്റെ താഴെ മാത്രമെ വരുകയുള്ളൂരൻ ടും അങ്ങീകരിക്കാം എന്നാൽ പൊലും അഭൗതിക വാദം പൊളിഞ്ഞില്ലെറബീഅ റ സ്വർഗ്ഗവും, അത് പോലെ ഷഫാ അത്തും ചൊദിച്ചു എന്ന് കിട്ടുകയെന്നല്ലാതെ സ്വഹീഹ് മുസ്ലിമിൽ നബി സ യൊട് നേരിട്ട് സ്വർഗ്ഗം ചൊദിച്ചത് ബാത്വിലാക്കാൻ ഒരു മുജായിദിനെന്നല്ല മുജായിദുകളുടെ തല തൊട്ടപ്പന്മാർക്കും കഴിയില്ല.,...✏ഇമാം മുസ്ലിം തങ്ങളുടെ ഹദീസിൽസ്വർഗ്ഗം ചൊദിച്ചു എന്നത് വളരെ സ്വീകാര്യമായി വന്നുﻓﻘﺎﻝ ﻟﻲ: «ﺳﻞ» ﻓﻘﻠﺖ: ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚﻓﻲ اﻟﺠﻨﺔ. ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ» ﻗﻠﺖ: ﻫﻮ ﺫاﻙ. ﻗﺎﻝ: «§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ»അത് പൊലെ ഇമാം ത്വബ്റാനിയും മറ്റൊരു നിവെദനത്തിൽ സ്വർഗ്ഗം ചൊദിക്കുന്നത് കൊൻ ട് വരുന്നുفَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ لَكَ حَاجَةٌ؟» قُلْتُ: يَا رَسُولَ اللهِ مُرَافَقَتُكَ فِي الْجَنَّةِ، قَالَ: «فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ»അപ്പൊള്‍ ഇങ്ങനെ സ്വഹീഹൊട് കൂടി ഇമാം മുസ്ലിമും ഇമാം ത്വബ്റാനിയും ഉദ്ദരിച്ചാൽ പിന്നെ അഭിപ്രായ വ്യത്യാസമുള്ള ഹദീസ് ഇവിടെ സ്വീകാര്യമല്ലഇതൊട് കൂടിവഹാബികളു ടെ അഭൗതിക വാദം പൊളിഞ്ഞല്ലൊഅൽഹംദുലില്ലാഹ്🍀🍀🔰🔰👆👆😄💪അവസാനമായി ഒന്ന് ചൊദിച്ചോട്ടെ: ❓ore ഒരു ചൊദ്യംമറുപടി തരുമൊ❓ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസിൽ ഉള്ള പൊലെനബി സ യൊട്ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ.ചൊദിക്കാൻ പറ്റുമൊ ❓❓ഇങ്ങനെ ചൊദിക്കൽ ഷിർക്കാണോ ❓❓


Post a Comment

Previous Post Next Post