ലഖ്നവിയുടെ പേരിൽ ഫതാവയും, ഖണ്ഡനമാവാതെ ഇസ്തിഗാസയും
"ലഖ്നവിയുടെ പേരിൽ ഫതാവയും, ഖണ്ഡനമാവാതെ ഇസ്തിഗാസയും"___✍♦ഇസ്തിഗാസ ഷിർക്കാണെന്ന തങ്ങളുടെ വാദത്തിന്ന് ആയത്തിലോ ഹദീസിലോ 1000 കൊല്ലങ്ങൾക് മുമ്പുള്ള ഇമാമീങ്ങളുടെ കിതാബുകളിലോ ഒന്നും തന്നെ ഒരു തരി പ്രമാണം പോലും കിട്ടാതെ നട്ടം തിരിഞ്ഞ മുജാഹിദ് ദയൂബന്ധി തബ് ലീഗുകാർ ഇപ്പോൾ 1304 ൽ മരണപ്പെട്ട ഇന്ത്യയിലെ ലഖ്നൗവിലെ വഹാബി വികല വാദങ്ങൾക്ക് അക്കാലത്ത് തന്നെ ഗ്രന്ഥരചനയിലൂടെ ഘണ്ഡനം കൊടുത്ത അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഒരു ഫതാവയുമായി വന്നിരിക്കുകയാണ്. സത്യത്തിൽ ആശ്ചര്യപ്പെട്ട് പോയി ! ഇവരുടെ ദയനീയ അവസ്ഥ ഓർത്തിട്ട്!!പരസ്പരം കൂട്ടി യോജിക്കാൻ കഴിയാത്ത അഞ്ച് കാര്യങ്ങളാണ് ലഖ്നവിയുടെ പേരിൽ പറയപ്പെടുന്ന ഫത് വയിൽ കാണുന്നത് :- ആദ്യം >മരണപ്പെട്ടവർ വിദൂരത്ത് നിന്ന് കേൾക്കുകയെന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലെന്നും<> ഖബറ് സിയാറത്ത് ചെയ്യാൻ വരുന്നവരുടെ തഹിയ്യത്ത് മരണപ്പെട്ടവർ കേൾക്കുമെന്നും പറയുന്നു<,>അള്ളാഹുവല്ലാത്തവർ മറഞ്ഞ കാര്യങ്ങൾ അറിയുമെന്ന് വിശ്വസിക്കൽ ഷിർക്കാണെന്ന് പറഞ്ഞിട്ട്< പിന്നെ ഗൗസുൽ അഹ് ളം (റ) വിന്റെ പ്രത്യേകതക്ക് പരിധിയോ ക്ലിപ്തതയോ ഇല്ലെന്ന് പറയുന്നു< >എന്നിട്ട് ഇതേ ഗൗസുൽ അഹ്ളം തങ്ങൾക്ക് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഉള്ള കഴിവ് സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഗൗസുൽ അഹ് ളം തങ്ങളെ മാത്രമാക്കി എടുത്ത് പറയുന്നു, <> ശേഷം അവിടത്തെ മുരീദുകളുടെ അവസ്ഥ എല്ലായിപ്പോഴും ശൈഖവർകൾ അറിയുന്നു കേൾക്കുന്നു എന്ന വിശ്വാസം ഷിർക്കാണെന്നും പറയുന്നു ഇങ്ങനെയുള്ള പരസ്പരം കൂട്ടി യോജിക്കാൻ കഴിയാത്ത വാദങ്ങളാണ് ഫത് വയിലെ ഭാഗമായി പ്രചരിപ്പിക്കുന്നത്. അതായത് ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ വിദൂരത്ത് നിന്നുള്ള കേൾവി സഹായം മാത്രമാണ് ഷിർക്കിന്ന് മാനദണ്ഡമാക്കിയിട്ടുള്ള പ്രധാന ഘടകമെന്ന് തോന്നിപ്പോകും. അപ്പോൾ അടുത്ത് നിന്നുള്ള കേൾവി , സഹായം ഇവയിലൊന്നും ഷിർക്ക് സംഭവിക്കുകയില്ലേ ? എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.അസ്വഹുൽ ഖുതുബ് സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ വരെ ളുഹ്ഫ് കണ്ടെത്തുന്ന ഇത്തരം അവാന്തര വിഭാഗങ്ങളോട് തങ്ങൾ കൊണ്ട് വന്ന ഈ ഫത് വയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിക്കാനാഗ്രഹിക്കുകയാണ് അതോടൊപ്പം ഇസ്തിഗാസയെ എതിർക്കാൻ കൊണ്ട് വന്ന ഈ ഫത് വയിലെ ആശയം മുസ്ലിംകൾ ചെയ്യുന്ന ഇസ്തിഗാസക്ക് ഖണ്ഡനമാകുന്നുണ്ടോ ? എന്നും ഈ ലേഖനത്തിൽ വിശദീക്കരിക്കാൻ ആഗ്രഹിക്കുന്നു.ആദ്യം ഫതാവയുടെ ആധികാരികത :-അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഇങ്ങനെ ഒരു ഫതാവ ഏത് പ്രസ്സിൽ നിന്ന് എപ്പോൾ ഏത് വർഷം ആര് പ്രസിദ്ധീകരണം നടത്തി ?????അക്കാലത്തോ ശേഷം ഇത് വരെയുള്ള ഹനഫീ മദ് ഹബിലേ ഏതെങ്കിലും ആധികാരിക പണ്ഡിതർ ഈ ഫതാവയുടെ കാര്യം പരാമർശിക്കുന്നുണ്ടോ ???ഇതിന്റെ മൂല ഗ്രന്ഥത്തിന്റെ ഭാഷയേത് ??????ഉറുദിവിൽ രചിക്കപ്പെട്ട ലഖ്നവിയുടെ ഗ്രന്ഥങ്ങൾ അറബിയിലേക്ക് ആര് മൊഴിമാറ്റം നടത്തി ?? പ്രസ്തുത ഫത് വയുടെ മൂല ഭാഗമായ ഉറുദുവിലെ കയ്യെഴുത്ത് പ്രതി എവിടെ ????ഫത് വയിലെ ഭാഗം ആര് ചോദിച്ചു എപ്പോൾ ചോദിച്ചു ??? ലഖ്നവിയുടെ ഫത് വകൾ ആരാണ് ക്രോഡീകരിച്ചത് ???അക്കാലത്തെ വഹാബിയൻ പണ്ഡിതനായ ബഷീർ സഹ്സവാനി വഹാബി തയ്മിയൻ വാദങ്ങൾക്ക് വേണ്ടി ഗ്രന്ഥരചന നടത്തിയതിനെ ശക്തമായ ഭാഷയിൽ അഹ്ലുസ്സുന്നയുടെ വാദം സത്യപ്പെടുത്തി "അൽ കലാമുൽ മബ്റൂർ" പോലുള്ള ധാരാളം ഖണ്ഡന ഗ്രന്ഥരചന വഹാബികൾക്കെതിരെ നടത്തിയത് ! വഹാബി ദയൂബന്ധിതബ് ലീഗുകാർ അംഗീകരിക്കുന്നുണ്ടോ ???ഇസ്തിഗാസ ഷിർക്കാക്കാൻ ലഖ്നവി (റ:അ) യെ കൂട്ട് പിടിക്കുമ്പോൾ മഹാനവർകളുടെ ഹദീസ് ഗ്രന്ഥമായ മുവത്വ ഷറഹ് രചിക്കുന്ന സമയത്ത് മഹാനവർകൾ നടത്തിയ ഈ ഇസ്തിഗാസ വിമർശകർ അംഗീകരിക്കുമോ ???👇"وكثيراً ما كان يختلج في قلبي أن أشرح كتاباً في الحديث وأكشف أسراره بالكشف الحثيث، باعثاً لرضا نبينا شفيع المذنبين، ورضاه رضا رب العالمين، عسى الله أن يجعلني ببركته من الصالحين،""നബി (സ്വ) യുടെ പൊരുത്തവും ശുപാർഷയും തേടിക്കൊണ്ടും അതിൻറ്റെ ബർക്കത്ത് കൊണ്ട് എന്നെ സജ്ജനങ്ങളിൽ പെടുത്തട്ടെ ! എന്നാഗ്രഹിച്ച് കൊണ്ടുമാണ് ഞാൻ ഏറെക്കാലമായി കൊതിച്ച ഹദീസ് വ്യാഖ്യാന ഗ്രന്ഥം രചിക്കാൻ മുതിരുന്നത്"(അത്തഹ്ലീഖുൽ മുമജ്ജദ് അലൽ മുവത്വ)✍ഫത് വയിലെ ആശയം മുസ്ലിംകൾ ചെയ്യുന്ന ഇസ്തിഗാസക്കെതിരാകുന്നുണ്ടോ എന്ന് നോക്കാം :-👇ഫത് വയിലെ ആദ്യ ഭാഗം :-ولم يثبت شرعاً أنّ الأولياء لهم قدرةٌ على سماع النداء من أمكنة بعيدة ،" വിദൂരത്ത് നിന്ന് അള്ളാഹുവിന്റെ ഔലിയാക്കൾക്ക് കേൾക്കും എന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ല" ഇവിടെ ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലാ എന്ന് പറയുമ്പോൾ സ്വഹീഹായ പ്രമാണങ്ങളിൽ ഇങ്ങനെ അള്ളാഹുവിന്റെ ഔലിയാക്കൾ വിദൂരത്ത് നിന്ന് കേൾക്കുകയും പ്രതികരിക്കുകയും ചെയ്ത സംഭവങ്ങളും കാണാൻ പറ്റും , (അപ്പോൾ സുന്നിയായ ലഖ് നവി (റ:അ) ഹിയുടെ വരികളാണ് ഈ ഫത് വയിലെങ്കിൽ വിദൂരത്ത് നിന്ന് ബിദ്ദാത്ത് കൊണ്ട് (സ്വയം കഴിവ് കൊണ്ട്) ഔലിയാക്കൾക്ക് കേൾക്കാനുള്ള കഴിവ് (ഖുദ്റത്) എന്നത് ഷറ ഇൽ സ്ഥിപ്പെട്ടിട്ടില്ലാ എന്നതാകുന്നു അല്ലാതെ മുസ്ലിംകൾ വിശ്വസിക്കുന്ന പോലെ അള്ളാഹുവിന്റെ ഇദ്നോട് കൂടി അള്ളാഹു കൊടുത്ത കഴിവിനാൽ കേൾക്കും എന്ന വിശ്വാസത്തെയല്ല ഖണ്ഡിക്കുന്നത് - കാരണം വിദൂരത്ത് നിന്ന് കേട്ട ധാരാളം സംഭവങ്ങൾ മശ് ഹൂറായി ഗ്രന്ഥങ്ങളിൽ ഉണ്ട് താനും)ഇത് സ്വഹാബത്തിന്റെ വിശ്വാസത്തിൽ നിന്ന് തന്നെ നോക്കാം(01) - മഹാനായ ഉമർ (റ) മദീനത്തെ മിമ്പറിൽ ഖുതുബയോതിക്കൊണ്ടിരിക്കുമ്പോൾ എത്രയോ മൈലുകൾക്കപ്പുറത്തുള്ള യുദ്ധം നടക്കുന്ന സ്ഥലത്തെ സേനാധിപനായ സാരിയ (റ) വിന്ന് ശത്രുക്കളുടെ നീക്ക് പോക്ക് പറഞ്ഞ് കൊടുത്തതും, അത് സാരിയ (റ) കേട്ടതും , ഖുത്വുബ കഴിഞ്ഞ് ഈ കാര്യം സ്വഹാബാക്കൾ അറിഞ്ഞപ്പോൾ സ്വഹാബത്തൊക്കെ വിശ്വസിക്കുകയും ചെയ്തു- (അഹ്മദ്ബ്നു ഹമ്പൽ (റ) വിന്റെ ഫളാഇലുസ്സ്വഹാബയിലും മറ്റ് ധാരാളം കിതാബുകളിലും ഈ സംഭവം കാണാം) ചോദിക്കട്ടെ ? സ്വഹാബത്തിന്റെ വിശ്വാസം ഷിർക്കായോ ??? ഈ സംഭവമുദ്ധരിച്ച ഏതെങ്കിലും മുഹദ്ദിസുകൾ , ഇമാമീങ്ങൾക്കൊന്നും മഹാന്മാരുടെ വിദൂര കേൾ വി ഷറ ഇൽ സ്ഥിരപ്പെട്ടില്ലായെന്ന് അറിയില്ലേ ???(02) - ബനീ ഗോത്രത്തിൽ പെട്ട റാജിസ് (റ) വിദൂരത്ത് നിന്ന് നബി (സ്വ) യോട് സഹായം ചോദിച്ചപ്പോൾ "നുസിർത" "നുസിർത" ( നീ സഹായിക്കപ്പെട്ടു) എന്ന് നബി (സ്വ) തിരിച്ച് പറഞ്ഞ ഹദീസ് മൈമൂന (റ) വിൽ നിന്ന് ഇമാം ത്വബ് റാനി (മുഹ്ജമുൽ കബീർ ഹദീസ് നമ്പർ 1052) ൽ ഉദ്ധരിക്കുന്നു. ഇതിൽ നിന്ന് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനും സഹായിക്കാനും കഴിയുന്നു എന്നത് ഹദീസ് കൊണ്ട് തന്നെ വ്യക്തമാണ്.(03) - ഇബ്നു ഹജർ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .ഒമ്പത്: "കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും."عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .പത്ത്: "കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും."حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)പതിനൊന്ന്: "വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ" (ഫത്ഹുൽബാരി: 19/451)(04) - അടിമയുടെ കണ്ണ് കാത് അള്ളാഹു ആകുമെന്ന ബുഖാരിയിലെ ഖുദുസിയ്യായ ഹദീസിന്റെ ആശയം ഇമാം റാസി (റ) വിശദീകരിക്കുന്നു<<<<<>>>>>>الكتب » التفسير الكبير أو مفاتيح الغيب » سورة الكهف » قوله تعالى أم حسبت أن أصحاب الكهف والرقيم كانوا من آياتنا عجبا......... >>>كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد وإذا صار ذلك النور بصرا له رأى القريب والبعيد وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب .<<<<<<"അടിമയുടെ കാണുന്ന കണ്ണിലും കേൾക്കുന്ന കാതിലും അള്ളാഹുവിന്റെ നൂറ് ജലാലിയത് ലഭിക്കുകയും അത് മൂലം അടുത്തുള്ളതും വിദൂരത്തുള്ളതും കാണാനും കേൾക്കാനും സാധിക്കുന്നു" (തഫ്സീർ റാസി)മുകളിൽ വിശദീകരിച്ച സ്വഹാബത്തിന്റെ പ്രവൃത്തി, ഹദീസ് , ഷുറൂഹുൽ ഹദീസ് , തഫ്സീറുകളിൽ നിന്നൊക്കെ സുതരാം വ്യക്തമാണ് വിദൂരത്ത് നിന്ന് അമ്പിയാ ഔലിയാക്കൾക്ക് കാണാനും കേൾക്കാനും സഹായിക്കാനും സാധിക്കുമെന്നത്.ഫത് വയിലെ രണ്ടാമത്തെ ഭാഗം :-"إنما ثبَتَ سماع الأموات لتحيّة من يزور قبورهم""നിശ്ചയമായും മരണപ്പെട്ടവർ അവരുടെ ഖബർ സിയാറത്ത് ചെയ്യുന്നവരുടെ തഹിയ്യത്ത് (സലാം പറയുന്നത്) കേൾക്കുമെന്ന് ഷറ ഇൽ സ്ഥിരപ്പെട്ടതാണ്"ഈ വാദം മുജാഹിദ് പോലുള്ള അവാന്തര വിഭാഗങ്ങൾ അംഗീകരിക്കുന്നുണ്ടോ ??? മരണപ്പെട്ടവർ കേൾക്കുകയില്ല എന്നാണല്ലോ വാദം അതിനാൽ കൊണ്ട് വന്ന തെളിവിൽ ഈ വാദം അംഗീകരിക്കുമോ അതോ തള്ളുമോ എന്ന് വിശദീകരിക്കുക???????ഫത് വയിലെ മൂന്നാമത്തെ ഭാഗം :- "ومَنْ اعتقدَ أنّ غير الله سبحانه وتعالى حاضرٌ وناظر ، وعالمٌ للخفيّ والجليّ في كلّ وقت وفي كلّ آن ، فقد أشرك ،""അള്ളാഹു അല്ലാത്തവർ എല്ലായിപ്പോഴും " ഹാളിറ്" "നാളിറ്" "മറഞ്ഞ കാര്യങ്ങൾ അറിയും എന്ന് വിശ്വസിച്ചാൽ അത് ഷിർക്കാണ്"ഇവിടെയും വളരെ വ്യക്തമാണ് എല്ലായിപ്പോഴും ഈ രൂപത്തിൽ മഹാന്മാർക്ക് ബിദ്ദാത്ത് കൊണ്ട് കഴിയുമെന്ന് ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല മറിച്ച് അള്ളാഹുവിന്റെ ഇദ്ന് ഉണ്ടെങ്കിൽ കേൾക്കും , അള്ളാഹു അറിയിച്ചാൽ അവർ അറിയുന്നു എന്നതാകുന്നു ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം ഇതൊരിക്കലും ഷിർക്കൻ വിശ്വാസമല്ല.ഔലിയാ അമ്പിയാക്കൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമോ ? പ്രമാണമെന്ത് പറയുന്നു എന്ന് നോക്കാം👇ലോക പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫിഈ (റ) എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇമാം നവവി (റ) പഠിപ്പിക്കുന്നു"آيات علم الغيب المعجزات والكرامات"٢ - مسألة: مامعنى قوله تعالى: {قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ} (١)، وقولَ النبي - صلى الله عليه وسلم -: "لا يَعْلَمُ مَا فِي غَدٍ إِلا اللَّهُ"، وأشباهِ هذا من القرآن والحديث مع أنه قد وقع علم ما في غد في معجزات الأنبياء صلوات الله عليهم وسلامه، وفي كرامات الأولياء رضي الله عنهم؟.الجواب: معناه: لا يعلم ذلك استقلالًا، وعلمَ إِحاطة بكل المعلومات إِلا الله؛ وأما المعجزات والكرامات فحصلت بإِعلام الله تعالى للأنبياء والأولياء، لا استقلالًا، (فتاوي النووي………)"അള്ളാഹു അല്ലാത്തവർ അദൃശ്യം അറിയില്ലെന്നതിന്റെ വിവക്ഷ സ്വയം പര്യാപ്തതയോടെ എല്ലാ വിവരങ്ങളും സമ്പൂർണ്ണമായും അറിയുന്നവൻ അല്ലാഹു മാത്രമാണ് എന്നാണ്. അമ്പിയാക്കള്‍ , മുഹ്ജിസത്ത് കൊണ്ടും , അൗലിയാക്കള്‍ കറാമത്ത് കൊണ്ട അറിയുന്ന അദൃശ്യ കാര്യങ്ങള്‍ അള്ളാഹു അറിയിച്ച് കൊടുക്കുന്നതും അവർക്ക് സ്വയം ഇല്ലാത്തതുമാകുന്നു" ….. (ഫതാവ നവവി .113…..)ഇതിൽ നിന്നും അഹ്ലുസ്സുന്നയുടെ വിശ്വാസം വളരെ കൃത്യമായി മനസ്സിലാകാം മറഞ്ഞ കാര്യങ്ങൾ മഹാന്മാർക്ക് അള്ളാഹു അറിയിച്ച് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശ്വാസം എങ്ങനെ ഷിർക്ക് വരും ?????പ്രവാചകരുടെ വിശേഷണം ഇബ്നു ഹജർ(റ) ഫത് ഹുൽ ബാരിയിൽ പറയുന്നത് നോക്കാം "وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد""പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദൃശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽ മഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ധിയുള്ളവൻ ബുദ്ധിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ"( ഫത്ഹുൽബാരി:19/451)ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.ഫത് വയിലെ നാലാമത്തെ ഭാഗം :-"والشيخ عبد القادر وإن كانت مناقبه وفضائله قد جاوزت العدّ والإحصاء""ശൈഖ് ജീലാനി (റ) വിന്റെ മഹത്വം എത്രയോ വലുതാണ് അതായത് പരിധിയോ ക്ലിപ്തതയോ ഇല്ല"ശൈഖ് ജീലാനി (റ) വിനെ ശ്രീ ശങ്കരാചാര്യരുടെ അദ്ധ്വൈത വാദക്കാരനാക്കി ചിത്രീകരിച്ച് എഴുതി പ്രചരിപ്പിച്ച കേരള മുജാഹിദുകൾക്ക് പ്രസ്തുത ഈ ഫത് വയിലെ ഗൗസുൽ അഹ് ളം തങ്ങളുടെ മഹത്വം ഉൾക്കൊള്ളാൻ കഴിയുന്നുണ്ടൊ ???? അതോ പഴയ നിലപാടിൽ തന്നെയാണോ ????ഫത് വയിലെ അഞ്ചാമത്തെ ഭാഗം :- "إلاّ أنه لم يثبت أنه كان قادراً على سماع الاستغاثة والنداء من أمكنة بعيدة ، وعلى إغاثة هؤلاء المستغيثين ، واعتقادُ أنه رحمه الله كان يعلم أحوالَ مريديه في كلّ وقت ، ويسمع نداءهم ، مِنْ عقائد الشِّرك ، والله أعلم""വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഗൗസുൽ അഹ് ളം (റ) വിന്ന് കഴിവുണ്ട് എന്ന് സ്ഥിരപ്പെട്ടിട്ടില്ല"ഇവിടെ ഒരു കാര്യം മനസ്സിലാക്കുക അള്ളാഹുവിന്റെ ഇഷ്ടദാസർക്ക് അള്ളാഹു നൽകുന്ന പ്രത്യേക കഴിവുകൾ മുകളിൽ വിശദീകരിച്ചിട്ടുണ്ട്. അത് ഇവിടെ ബാധകമാകില്ല എന്നാണോ ? ഔലിയാക്കളിൽ ഖുതുബായ ഗൗസുൽ അഹ് ളം ജീലാനി (റ) വിന്ന് എന്ത് കൊണ്ട് ഈ മഹത്വമുണ്ടാകുമെന്ന് വിശ്വസിച്ച് കൂടാ !!! ഈ ഫത് വയിൽ തന്നെ പറയുന്നത് ഗൗസുൽ അഹ് ളം തങ്ങൾക്ക് (ഖ:സി) പരിധിയില്ലാത്തതും ക്ലിപ്തപ്പെടുത്താൻ കഴിയാത്തതുമായ ശ്രേഷ്ടതയുണ്ട് എന്നല്ലേ ?ഇനി ഗൗസുൽ അഹ് ളം (റ) തന്നെ ഇത് പറയുന്നുണ്ടൊ എന്ന് നോക്കാം ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )"ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും."(ബഹ്ജത്തുൽ അസ്റാർ : 102)ശൈഖ് ജീലാനി (റ) തുടരുന്നു :-مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتيمريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــةأنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوةസാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവൽ നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)അപ്പോൾ ശൈഖവർകൾ തന്നെ പഠിപ്പിച്ച വിഷയമാണിത് അല്ലാതെ ഷിർക്കോ കുഫ്റോ അല്ലഇനി ശൈഖ് ജീലാനി (റ) ഖൽബിലുള്ള കാര്യം അറിഞ്ഞതും പറഞ്ഞതുമായ ധാരാളം സംഭവങ്ങൾ ഉണ്ടെങ്കിലും ഇക്കാലത്തെ ബിദ ഇകളുടെ നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഹാഫിള് ദഹബി തന്നെ ആ ചരിത്രം പറയുന്നത് നോക്കൂ"قال ابن النجار: سمعت عبد العزيز بن عبد الملك الشيباني، سمعت الحافظ عبد الغني، سمعت أبا محمد بن الخشاب النحوي يقول: كنت وأنا شاب أقرأ النحو، وأسمع الناس يصفون حسن كلام الشيخ عبد القادر، فكنت أريد أن أسمعه ولا يتسع وقتي، فاتفق أني حضرت يوما مجلسه، فلما تكلم لم أستحسن كلامه، ولم أفهمه، وقلت في نفسي: ضاع اليوم مني.فالتفت إلى ناحيتي، وقال: ويلك! تفضل النحو على مجالس الذكر، وتختار ذلك؟! اصحبنا نصيرك سيبويه."( الذهبي في سير أعلام النبلاء:20/440)."ഇബ്നു നജ്ജാർ പറഞ്ഞു. അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിള് അബ്ദുൾ ഗനി മുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു . മുഹമ്മദ് ബിന് ഖഷാബ് അന്നഹവി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻറ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിദ്ധനാകാൻ സാധിച്ചു. തങ്ങളവർകൾ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിൻറ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻറ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായിപ്പോയല്ലോ റബ്ബേ ! അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻറ്റെയിടയിൽ എൻറ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ."എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻറ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ"سبحان الله"ഞാൻ ഞെട്ടിപ്പോയി .!!!!"നിൻറ്റെ കൂട്ടുകാരൻ ആയ സീബവൈയഹ് നെ പോലും നമ്മൾ കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?എൻറ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി .( الذهبي في سير أعلام النبلاء:20/440).കുപ്പി അകത്തുള്ള വസ്തുവിനെ പോലെ കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ ""*_____അപ്പോൾ കാര്യം വ്യക്തം അള്ളാഹുവിന്റെ മഹാന്മാർ ഖൽബിലുള്ള മറഞ്ഞകാര്യങ്ങൾ വരെ അറിയും ഇതൊക്കെ അവർ അറിയുന്നത് അള്ളാഹു ഇൽഹാമിലൂടെ അല്ലെങ്കിൽ മനാമിലൂടെ അറിയിച്ച് കൊടുക്കുന്നത് കൊണ്ടാണ് . ഇങ്ങനെ വിശ്വസിക്കൽ ഒരിക്കലും ഷിർക്കോ കുഫ്റോ അല്ല മറിച്ച് ഷിർക്കാവുന്നത് ബിദ്ദാത്ത് കൊണ്ട് (സ്വയം പര്യപ്തതയോടെ) അവർ കാണുന്നു കേൾക്കുന്നു സഹായിക്കുന്നു എന്ന് വിശ്വസിക്കുമ്പോഴാകുന്നു. ഇങ്ങനെ ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല.ആയതിനാൽ ലഖ്നവിയുടെ ഫത് വയുടെ ആധികാരികത ഇനി നിങ്ങൾ തെളിയിച്ചാൽ തന്നെ മുസ്ലിംകൾ ചെയ്യുന്ന ഇസ്തിഗാസക്കോ വിശ്വാസത്തിനോ ഈ ഫത് വ ഒരിക്കലും ഖണ്ഡനമാകുന്നില്ലെന്ന് പ്രത്യെകം മനസ്സിലാക്കുക.
സുയൂത്വി ഇമാം മുജാഹിദുകളുടെ കൂടെയോ ?
ഭിത്തിയിൽ പെയിന്റടിച്ച് കളർ മാറ്റിക്കൊണ്ടിരിക്കുന്നത് പോലെയാണ് ചില ഓൺലൈൻ മുഫ്തിമാരുടെ ആദർശം - സുന്നി സമൂഹം അവജ്ഞയോടെ തള്ളുന്നുഇങ്ങനെ ആദർശത്തിന്ന് കളറടിച്ച് മാറ്റി കൊണ്ടിരിക്കുന്ന ഒരു പുതുപ്പൊന്നാനിക്കാരൻ സ്വാലിഹിന്റെ സുയൂതി ഇമാമിനെപ്പറ്റിയുള്ള ഒരു കുറിപ്പ് കാണാനിടയായി ... ആർക്കോ വേണ്ടി എല്ലാം പണയം വെച്ച് നടത്തിയ ചാരിത്ര്യ പ്രസംഗം എഴുതി വെച്ചാൽ എങ്ങനുണ്ടാകും അത് പോലെയുണ്ട് ഇയാളുടെ കുറിപ്പ് കണ്ടപ്പോൾ !!! ഇയാളുടെ പോസ്റ്റും പൊക്കിപ്പിടിച്ച് വരുന്ന വഹാബികളേ ... കൂടെക്കൂട്ടുകയാണോ ഇയാളെ ? .. ഇതാ ഇയാൾ തന്നെ നിങ്ങളെ പ്പറ്റി എഴുതിയ ''ഇസ്ലാം നുഴഞ്ഞുകയറ്റ ഭീഷണിയിൽ'' എന്ന ഇദ്ദേഹത്തിന്റെ കൃതിയിലെ 161, 162 പേജുകളിൽ നിങ്ങളുടെ നേതാവായ ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ചും , അനുയായികളായ വഹാബികളായ നിങ്ങളെ കുറിച്ചും ശക്തമായ നിലയിൽ തന്നെ പരാമർശിച്ചതായി കാണാം അതിലെ ഒരു ചെറിയ ഭാഗം ഇങ്ങനെ"'ആയിരക്കണക്കിനു മുസ്ലിംകളെ ശിർക്കാരോപിച്ചു കൊന്നൊടുക്കുകയും പ്രതിരോധിക്കാനിറങ്ങിയ പണ്ഡിതരെ വെട്ടിനുറുക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും കുഞ്ഞുങ്ങളുടെ കഴുത്തരിഞ്ഞു തളളുകയും ചെയ്തു. കൈകുഞ്ഞുങ്ങളെ കഴുത്തറുത്തുകൊന്ന വഹ്ഹാബിൻറെ ഭീകരതയെ കുറിച്ചു അസ്സയ്യിദ് ഇബ്രാഹീം റാവീ രിഫാഈ തൻറെ 'രിസാലതു ഔറാഖിൽ ബഗ്ദാദിയ്യഃഫിൽ ഹവാദിസിന്നജ്ദിയ്യഃ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ പിടിച്ചു ഇവർ കാഫിറുകളാണെന്നു പറഞ്ഞു കൊല്ലുകയായിരുന്നു.''ഹത്താ ഖതലൂന അഥ്ഫാലഹും യഖൂലൂന ഹാഉലാഇ കുഫ്ഫാർ..."എക്കാലത്തും മർദ്ദക ഭരണാധികാരികളുടെ പൊതുസ്വഭാവമാണ് ആൺപിറന്നവരെ കൊല്ലലും പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തലും.ഇതും വഹ്ഹാബികൾ നടപ്പിലാക്കി.രാജ്യഭരണം വഹ്ഹാബി വത്ക്കരിക്കപ്പെട്ടപ്പോളായിരുന്നു ഈ കൊടും ക്രൂരതകളെല്ലാം.ബ്രിട്ടീഷുകാരുടെ സൈനിക സാമ്പത്തിക സഹായമാണു ഇബ്നു അബ്ദിൽ വഹ്ഹാബിനു തുണയായത് ''.(ഇസ്ലാം നുഴഞ്ഞ് കയറ്റ ഭീഷണിയിൽ _page 161, 162ബ്രിട്ടീഷ് സൈനികരുടെ അച്ചാരം പറ്റി മുസ്ലിമീങ്ങൾക്കെതിരെ അതി ക്രൂരമായ നിലയിൽ അക്രമവും , അഴിഞ്ഞാട്ടവും നടത്തിയെന്ന് സ്വന്തം കൃതിയിലൂടെ സമർത്ഥിച്ചത് - ഇയാളെ പോലുള്ളവരെ പുത്തനാശക്കാർ നമ്പുമോ ???ഇയാൾ തന്റെ ആദർശത്തിൽ സുന്നി കളർ മാറ്റം വരുത്തിയോ ? ഇപ്പൊ വഹാബി കളറ് കൊടുത്തിരിക്കുകയാണോ ? ! ഇനിയും ഈ കളർ മാറുമോ ? തബ് ലീഗ് കളർ , ഖാദിയാനി കളർ അങ്ങനെ പോകില്ലേ ? , വഹാബികൾക്കെതിരെ പടപൊരുതാൻ ഇദ്ദേഹം കഷ്ടപ്പെട്ട് എഴുതിയ ലേഖനങ്ങൾ , ഗ്രന്ഥങ്ങൾ , സംവാദങ്ങൾ , ഖണ്ഡനങ്ങൾ എല്ലാം എന്ത് ചെയ്യും അടുപ്പിലിട്ട് കത്തിക്കേണ്ടി വരോ ?? താമസിയാതെ ഇപ്പോൾ കൊടുത്തിരിക്കുന്ന കളറിന്മേൽ വീണ്ടും മറ്റൊരു കളർ പ്രതീക്ഷിക്കാമോ ? പക്ഷെ അൽഭുതം !! അതല്ല ഇത്തരം ഓന്തു തൗഹീദുകാരുടെ കുറിപ്പുകൾ ഷെയർ ചെയ്യാനും കുറേ മരയോന്തുകളും ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് കഷ്ടം!!! തോന്നുന്നത്. "കാള പെറ്റു എന്ന് കേൾക്കുമ്പോളേക്ക് കയറെടുത്ത് ഓടുന്ന വിഭാഗം ..ന്റെ റബ്ബേ തോറ്റു !!!✍♦മഹാനായ ഇമാം സുയൂതി (റ) വിന്റെ പേരിൽ ആരോപണ വിധേയമാക്കപ്പെട്ട അൽ അംറു ബിൽ ഇത്തിബാഹ് അനാവശ്യ വിവാദം വേണോ സ്വാലിഹ് ? ?? ഗ്രന്ഥത്തിന്ന് തഹ്ഖീഖ് കൊടുത്തവർ തന്നെ ആ കിതാബ് സുയൂതി ഇമാമിലേക്ക് ചേർത്തിപ്പറയാൻ പെടാ പാട് പെടുന്നു. അധികവും നഖ്ല് ചെയ്തത് ഇഖ്തിളാഉ സ്വിറാതുൽ മുസ്തഖീം എന്ന ഇബ്നു തയ്മിയ്യയുടെ കൃതിയിൽ നിന്നാണെന്ന് തഹ്ഖീഖ് നൽകിയവർ തന്നെ പറയുന്നു, (മശ് ഹൂർ ഹസൻ സുലൈമാൻ തഹ്ഖീഖ് നൽകിയ കോപി നോക്കുക), അത് പോലെ മക്തബതുശാമില സലഫി വഹാബീ അഡ്മിൻ വിഭാഗമായ "അർശീഫും" കിതാബിലെ ആശയം സുയൂതി ഇമാമിലേക്ക് ചേർത്തിപ്പറയാൻ കഴിയുകയില്ലെന്ന് തുറന്ന് സമ്മതിക്കുന്നു എന്നിരിക്കെ താങ്കളെ പോലുള്ളവരെന്തിന്ന് വാശിപിടിക്കുന്നു. ? ഒരു ഇമാമിന്റെ കിതാബ് ആ ഇമാമിലേക്ക് ചേർത്തിപ്പറയണമെങ്കിൽ അഹ്ലുസ്സുന്നയുടെ പണ്ഡിത ലോകം അംഗീകരിക്കുന്ന ഒരു മാനദണ്ഡം ഉണ്ടല്ലോ ആ മാനദണ്ഡം പ്രസ്തുത കിതാബിന്ന് ഇല്ലാത്തടുത്തോളം കാലം സുയൂതി ഇമാമിന്റെ മേൽ വഹാബിയൻ നജ്ദികൾ കെട്ടിച്ചമക്കപ്പെട്ട കിതാബ് തന്നെയാണ് ഈ "അൽ അംറു ബിൽ ഇത്തിബാഹ്", ഇനി യൂസുഫ്ന്നബ് ഹാനി പ്രസ്തുത കിതാബിൽ നിന്ന് ഉദ്ധരിച്ചു എന്നത് പറഞ്ഞാലും അംഗീകരിക്കപ്പെടേണ്ട മാനദണ്ടമല്ലാത്തതിനാൽ ഈ വിഷയത്തിലേക്കായി അത് മാറ്റി വെക്കുകയാണ്. വിശ്വാസത്തിന്ന് പോലും ആവശ്യാനുസരണം കളർ മാറ്റി വരുന്ന കാലഘട്ടത്തിൽ ഒരിമാമിന്റെ കിതാബിലുള്ളതിനെ മാറ്റം വരുത്താൻ വല്യ പ്രയാസമൊന്നും ഇല്ലല്ലോ!!!ഒരു കിതാബിൽ അല്ലെങ്കിൽ ഒരായിരം കിതാബിൽ നിന്നാണ് ഒരു മസ് അല ലഭിക്കുക , അത് ഒരിമാമിലേക്ക് ചേർത്തിപ്പറയണമെങ്കിൽ അത് ആ ഇമാമിന്റേതാണെന്ന് തവാതിറായി അറിയപ്പെടാത്തടുത്തോളം അത് പ്രസ്തുത ഇമാമിന്റേതാണന്നറിയിക്കുകയില്ല. ഇത് ബഹുമാനപ്പെട്ട അബൂബക്കർ ബാഖില്ലാനി (റ) വിന്റെ കിതാബുൽ ഇൻ ഇൻതിസ്വാറിൽ കാണാവുന്നതാണ്. പ്രസ്തുത അൽ അംറു ബിൽ ഇത്തിബാഇനെ സംബന്ധിച്ചടുത്തോളം സുയൂതി ഇമാം അവിടന്ന് സ്വന്തം രചനകൾ പരിചയപ്പെടുത്തിയ കൂട്ടത്തിൽ ഈ കിതാബ് ഇല്ല, അത് പോലെ ഇതിലെ ഇസ്തിഗാസയെ എതിർക്കുന്നതാകട്ടെ സുയൂതി ഇമാമിന്റെ സ്വന്തം നിലപാടുകൾ , മറ്റ് ഉദ്ധരണികൾക്കെതിര് താനും, സുയൂതി ഇമാമിന്ന് ഇങ്ങനൊരു വാദമുണ്ടെന്ന് ലോകത്ത് ഇന്നേവരെ ഒരൊറ്റ ഇമാമുമാരും പഠിപ്പിച്ചിട്ടില്ല , തഹ്ഖീഖ് കൊടുത്തവർ തന്നെ പ്രസ്തുത വാദങ്ങൾ ഇബ്നു തയ്മിയ്യയുടെ ഇഖ്തിളാഇൽ നിന്നെടുത്തതാണെന്ന് സമ്മതിക്കുന്നു, ഈ കിതാബിലെ ചില നഖ് ലുകൾ ഉണ്ടെന്ന് എടുത്ത് പറയാൻ മാത്രം ആകെയുള്ള ഒരേ ഒരു കിതാബ് ദലീലുത്തുജ്ജാറിൽ മാത്രം , ഇതല്ലാത്ത മറ്റൊരു ഗ്രന്ഥവും കാണാനില്ല അപ്പോൾ തവാതിറല്ല ഒറ്റപ്പെട്ട അഭിപ്രായം മാത്രം , മാത്രവുമല്ല ദലീലുത്തുജ്ജാറിന്റെ ഓതറായ യൂസുഫ്ന്നബ് ഹാനി പോലും സുയൂതി ഇമാമിന്ന് പ്രസ്തുത വാദം ഉണ്ടെന്ന് ഒരിടത്തും പറയുന്നുമില്ല , അത് കൊണ്ട് തന്നെ മുകളിൽ പറഞ്ഞതെല്ലാം കൃത്യമായി ഹാജറാക്കാത്തടുത്തോളം കാലം പുകഞ്ഞത് പുറത്ത് തന്നെ!!! പ്രസ്തുത " അൽ അംറു ബിൽ ഇത്തിബാഇലൂടെ" പ്രധാനമായും ആരോപിക്കപ്പെടുന്ന ആശയം വഫാത്തായ ഹബീബ് (സ്വ) യോട് മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയെ എതിർക്കുന്ന ആളാണ് ഇമാം സുയൂതിയെന്നും അത് പോലെ സ്വഹാബത്തോ താബിഉകളോ വഫാത്തായ ഹബീബ് സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയിട്ടില്ലെന്ന് ഇമാം സുയൂതി പറഞ്ഞുവെന്നുമാണ് !! പക്ഷെ സുയൂതി ഇമാമിനെ സംബന്ധിച്ചടുത്തോളം ഇത് രണ്ടും തെളിയിക്കാൻ ധാരാളം ഉദ്ധരണികൾ കൊണ്ട് വരാൻ സാധിക്കും, എല്ലാം ഇവിടെ കൊടുക്കുന്നത് പ്രായോഗികമല്ല ചില പ്രധാനപ്പെട്ടത് മാത്രം കൊടുക്കുന്നു✍സ്വഹാബത്തും താബിഉകളും ഇസ്തിഗാസ നടത്തിയത് സുയൂതി ഇമാം പഠിപ്പിച്ചോ ??മറുപടി :- കളർ വാദികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത് ! മഹാനായ ഇമാം സുയൂതി (റ) വിന്റെ ലോക പ്രശസ്ത ഗ്രന്ഥമായ ജാമിഉൽ അഹാദീസിലും മറ്റ് ധാരാളം മശ്ഹൂറായ കിതാബുകളിലൊക്കെ പഠിപ്പിക്കുന്നുണ്ടല്ലോ !(01) - സ്വിദ്ധീഖ് (റ) വിന്റെ പുത്രി ഉമ്മു കുൽസും ബീവി (റ) ഒരു പ്രശ്ന പരിഹാരത്തിന്നായി നബി (സ്വ) യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തുമെന്ന് മഹതി ആയിഷാ ബീബി (റ) ഉള്ള ഒരു സദസ്സിൽ നിന്ന് പറയുന്ന കിതാബുൽ ഇസ്തീആബിലൊക്കെ ഉള്ള സംഭവം 28952 നമ്പറായി ജാമിഉൽ അഹാദീസിൽ സുയൂതി ഇമാം ഉദ്ധരിക്കുന്നു.(02) - ഹിജ്റ 17 ൽ ക്ഷാമം ഉണ്ടായപ്പോൾ മഴക്ക് വേണ്ടി ഒരാൾ ഹബീബ് സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയ സംഭവം 27209 നമ്പറായി ഇതേ ജാമിഉൽ അഹാദീസിൽ ഇമാം ബൈഹഖിയിൽ നിന്ന് ഉദ്ധരിക്കുന്നു. ഈ ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാൽബ്നുൽ ഹാരിസ് (റ) എന്ന സ്വഹാബി വര്യനാണെന്ന് ഫത് ഹുൽ ബാരി നോക്കിയവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ??(03) - ഹബീബ് (സ്വ) യെ മറമാടിയതിന്ന് ശേഷം അറബിയിലും ഖുർ ആനിലും പരിജ്ഞാനം ഉണ്ടായിരുന്ന ഒരഹ്റാബി ഹബീബ് (സ്വ) യുടെ ഖബറിങ്കൽ വന്ന് പാപമോചനത്തിന്ന് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം നാലാം ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ് (റ) പഠിപ്പിക്കുന്നത് ഇബ്നു സ്സംആനി (റ) വിൽ നിന്ന് പരിപൂർണ്ണമായ സനദോട് കൂടി 34153 നമ്പറായി ഉദ്ധരിക്കുന്നു.സമാനമായ മറ്റൊരു സംഭവം മറ്റൊരു പ്രശസ്ത ഗ്രന്ഥമായ അദ്ദുററുൽ മൻസൂറിലും കാണാവുന്നതാണ്(04) - സുയൂതി ഇമാമിന്റെ ഹാവീ ലിൽ ഫതാവ വളരെ മഷ്ഹൂറായ ഫതാവാ സമാഹാരമാണ് പ്രസ്തുത അലിയ്യ് (റ) പഠിപ്പിക്കുന്ന ഇസ്തിഗാസ ഹാവിയിലും സനദോട് കൂടി തന്നെ 2/315 ൽ ഉദ്ധരിക്കുന്നു.ഇനി എക്കാലത്തേയും മറക്കാനാവാത്ത സുയൂതി ഇമാമിന്റെ അത്യുഗ്രൻ ഇസ്തിഗാസയും നോക്കാം - ഒരു പക്ഷെ ഈ കിതാബൊന്നും കണ്ടിട്ടുണ്ടാവില്ല അല്ലെങ്കിൽ ചട്ട മാത്രം നോക്കിപ്പോയതാവാംأنْتَ یا عبد الله - ഓ അള്ളാഹുവിന്റെ അടിമേ، إذا أذنبتَനീ ദോഷം ചെയ്താൽ وأتیتَ معترفاً لرسولك الذي أرسل إلیك متضرعاً وجِلا،തെറ്റ് ചെയ്തവനായി അംഗീകരിച്ച് കൊണ്ട് വളരെ താഴ്മയോട് കൂടി നിന്റെ മേൽ അയക്കപ്പെട്ട ഹബീബായ സ്വ യുടെ അടുത്തേക്ക് നീ പോകുകയും ചെയ്താൽ فإنه یستغفر لك، തീർച്ചയായും ഹബീബ് (സ്വ) നിനക്ക് വേണ്ടി പൊറുക്കൽനെ തേടുംویشفعُ فیك،നിന്റെ വിഷയത്തിൽ ആ മുത്ത് നബി (സ്വ) ശുപാർഷ തേടും.لأن الله أمره بالاستغفار لك،കാരണം നിനക്ക് വേണ്ടി പൊറുക്കൽനെ തേടാൻ അള്ളാഹു ത ആല ഹബീബ് (സ്വ) യോട് കൽപ്പിച്ചിട്ടുണ്ട് وأذن له في الشفاعة فیك. നിന്റെ വിഷയത്തിൽ ശഫാ അത്ത് തേടാൻ അള്ളാഹു ഹബീബ് (സ്വ) ക്ക് സമ്മതം കൊടുത്തിട്ടുണ്ട്وكیف لاപിന്നെങ്ങനെയാണ് നിനക്ക് ശഫാ അത്ത് ലഭിക്കാതിരിക്കുകوھو أكرم الْخَلْق علیه!അള്ളാഹുവിന്റടുത്ത് ആ മുത്ത് നബി (സ്വ) സൃഷ്ടികളിൽ വെച്ച് ഏറ്റവും ബഹുമാന്യരാണ്,وقد وعدنا بذلك في قوله:അത് അള്ളാഹുവിന്റെ വാക്കാൽ നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്(وَلَوْ أَنَّھُمْ إِذْ ظَلَمُوا أَنْفُسَھُمْ جَاءُوكَ فَاسْتَغْفَرُوا اللهََّ وَاسْتَغْفَرَ لَھُمُ الرَّسُولُ لَوَجَدُوا اللهََّ تَوَّابًا رَحِیمًا)."അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”وإني قد مُنعت یا سید الأولین والآخرینഓ അവ്വലീങ്ങളുടെയും ആഖിരീങ്ങളുടേയും നേതാവായ റസൂലള്ളാഹ് (സ്വ) തീർചയായും എന്നെവിരോധിക്കപ്പെട്ടിരിക്കുന്നു നബിയേ...... عن الإتیان إلیكَ بذنوب جَنَیْتها على نفسي എന്റെ നഫ്സിന്റെ മേലിൽ ഞാൻ ചെയ്ത അക്രമങ്ങളുമായിട്ട് എന്റെ തെറ്റുകൾ കൊണ്ട് അങ്ങയുടെ അടുക്കൽ വരലിനെ തൊട്ട് فأنْتَ تعلم عُذْري،അത് കൊണ്ട് എന്റെ ഉദ്റ് (കാരണം) തങ്ങൾ അറിയുന്നുണ്ടല്ലോ നബിയേولا حیلةَ لي غیر التعلق بجاھك العظیمഅളീമായ അങ്ങയുടെ ജാഹ് (സ്ഥാനം) കൊണ്ടല്ലാതെ എനിക്കൊന്നിനും കഴിയില്ല നബിയേ....... والصلاة علیك، صلى الله علیك وعلى آلك أفضل صلاة وأزكى تسلیم.معترك الأقران للإمام السیوطي - ص: ٣/ ٥٥ -ഇതൊക്കെ വായിക്കുന്ന ഒരാൾക്കെങ്ങനെ സുയൂതി ഇമാം ഇസ്തിഗാസക്കെതിരാണെന്ന് പറയാൻ സാധിക്കും ?? അള്ളാഹു കാക്കട്ടെ , അഖീദക്ക് കളറടിച്ച് ഫിത്നയുണ്ടാക്കുന്ന ഇത്തരം പുതുപ്പൊന്നാനിക്കാരുടെ ശല്യത്തിൽ നിന്ന് സുന്നി സമൂഹത്തിന് രക്ഷയുണ്ടാകട്ടെ ആമീൻ എന്ന് പ്രാർത്ഥനയോടെ✍
ഇമാം സുയൂത്വി (റ) വിന്റെ അവിസ്മരണീയ ഇസ്തിഗാസ
"ഇമാം സുയൂത്വി (റ) വിന്റെ അത്യുഗ്രനും , അവിസ്മരണീയവുമായ ഇസ്തിഗാസ:- കിതാബ് :- معترك الأقران للإمام السیوطي"കേരളത്തിലെ സുന്നികൾക്ക് അഭിമാനമാണ് മഹാനായ സുയൂത്വി (റ) , കാരണം കേരളത്തിലെ ഉലമാക്കളുടെ പരമ്പര ചെന്നെത്തുന്ന പൊന്നാനി സൈനുദ്ധീൻ മഖ്ദൂം അൽ കബീർ (റ ) അൽ അസ് ഹർ ഈജിപ്തിൽ പഠിക്കുന്ന കാലത്ത് അവിടത്തെ ഉസ്താദുമാരിൽ പെട്ട ഒരാളാണ് ഹാഫിള് സുയൂതി (റ) , അത് കൊണ്ട് തന്നെ കേരളത്തിലെ നമ്മുടെ ഉസ്താദുമാരുടെ പരമ്പര സുയൂതി ഇമാമിലൂടെ ഇമാം ശാഫിഈ റ വിലേക്കും , അബുൽ ഹസൻ അശ് അരി (റ) വിലേക്കും അവിടന്ന് ഹബീബ് സ്വ യിലേക്കും എത്തുന്ന വ്യക്തമായ പരമ്പരയുണ്ട് , ഇങ്ങനെയാണല്ലോ ദീൻ നമുക്ക് കൈവന്നിട്ടുള്ളതും അൽഹംദുലില്ലാഹ്!!800 ലധികം ഗ്രന്ഥങ്ങളുടെ രചന നടത്തിയിട്ടുണ്ട് ഇമാം സുയൂതി റ , ഇസ്തിഗാസ ഷിർക്കൻ വാദങ്ങൾക്ക് തെളിവില്ലാതെ ഇരുട്ടിൽ തപ്പി നടക്കുന്ന പുത്തനാശക്കാർ ഇപ്പോൾ ഇമാം സുയൂത്വി (റ) വിന്റെ പേരിൽ സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ ആശയങ്ങൾ കടത്തിക്കൂട്ടി സുയൂതി ഇമാമിന്റെ പേരിൽ തട്ടിക്കൂട്ടി വ്യാജ ഗ്രന്ഥമുണ്ടാക്കി പ്രചരിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു... നഊദുബില്ലാഹ്!!! അള്ളാഹു കാക്കട്ടെതാഴെ കൊടുത്ത സുയൂതി ഇമാമിന്റെ അത്യുഗ്രനും അവിസ്മരണീയവുമായ ഇസ്തിഗാസ ഉദ്ധരണി വായിക്കുന്ന ഒരാളും വഹാബിയൻ വഞ്ചനയിലകപ്പെടുകയില്ല തീർച✍♦ أنْتَ یا عبد الله - ഓ അള്ളാഹുവിന്റെ അടിമേ، إذا أذنبتَനീ ദോഷം ചെയ്താൽ وأتیتَ معترفاً لرسولك الذي أرسل إلیك متضرعاً وجِلا،തെറ്റ് ചെയ്തവനായി അംഗീകരിച്ച് കൊണ്ട് വളരെ താഴ്മയോട് കൂടി നിന്റെ മേൽ അയക്കപ്പെട്ട ഹബീബായ സ്വ യുടെ അടുത്തേക്ക് നീ പോകുകയും ചെയ്താൽ فإنه یستغفر لك، തീർച്ചയായും ഹബീബ് (സ്വ) നിനക്ക് പൊറുത്ത് തരുംویشفعُ فیك،നിന്റെ വിഷയത്തിൽ ആ മുത്ത് നബി (സ്വ) ശുപാർഷ തേടും.لأن الله أمره بالاستغفار لك،കാരണം നിനക്ക് വേണ്ടി പൊറുക്കൽനെ തേടാൻ അള്ളാഹു ത ആല ഹബീബ് (സ്വ) യോട് കൽപ്പിച്ചിട്ടുണ്ട് وأذن له في الشفاعة فیك. നിന്റെ വിഷയത്തിൽ ശഫാ അത്ത് തേടാൻ അള്ളാഹു ഹബീബ് (സ്വ) ക്ക് സമ്മതം കൊടുത്തിട്ടുണ്ട്وكیف لاപിന്നെങ്ങനെയാണ് നിനക്ക് ശഫാ അത്ത് ലഭിക്കാതിരിക്കുകوھو أكرم الْخَلْق علیه!അള്ളാഹുവിന്റടുത്ത് ആ മുത്ത് നബി (സ്വ) സൃഷ്ടികളിൽ വെച്ച് ഏറ്റവും ബഹുമാന്യരാണ്,وقد وعدنا بذلك في قوله:അത് അള്ളാഹുവിന്റെ വാക്കാൽ നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്(وَلَوْ أَنَّھُمْ إِذْ ظَلَمُوا أَنْفُسَھُمْ جَاءُوكَ فَاسْتَغْفَرُوا اللهََّ وَاسْتَغْفَرَ لَھُمُ الرَّسُولُ لَوَجَدُوا اللهََّ تَوَّابًا رَحِیمًا)."അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”وإني قد مُنعت یا سید الأولین والآخرینഓ അവ്വലീങ്ങളുടെയും ആഖിരീങ്ങളുടേയും നേതാവായ റസൂലള്ളാഹ് (സ്വ) തീർചയായും എന്നെവിരോധിക്കപ്പെട്ടിരിക്കുന്നു നബിയേ...... عن الإتیان إلیكَ بذنوب جَنَیْتها على نفسي എന്റെ നഫ്സിന്റെ മേലിൽ ഞാൻ ചെയ്ത അക്രമങ്ങളുമായിട്ട് എന്റെ തെറ്റുകൾ കൊണ്ട് അങ്ങയുടെ അടുക്കൽ വരലിനെ തൊട്ട് فأنْتَ تعلم عُذْري،അത് കൊണ്ട് എന്റെ ഉദ്റ് (കാരണം) തങ്ങൾ അറിയുന്നുണ്ടല്ലോ നബിയേولا حیلةَ لي غیر التعلق بجاھك العظیمഅളീമായ അങ്ങയുടെ ജാഹ് (സ്ഥാനം) കൊണ്ടല്ലാതെ എനിക്കൊന്നിനും കഴിയില്ല നബിയേ....... والصلاة علیك، صلى الله علیك وعلى آلك أفضل صلاة وأزكى تسلیم.معترك الأقران للإمام السیوطي - ص: ٣/ ٥٥ -
ശൈഖ് ജീലാനി (ഖ:സി) പറഞ്ഞതിന്റെ പൊരുളും ദുർവ്യാഖ്യാനവും
"ആരോടും ആവലാതിപ്പെടരുതെന്നും സൃഷ്ടികളോടാരോടും സഹായം ചോദിക്കരുത് എന്നൊക്കെ ശൈഖ് ജീലാനി (റ) പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വഫാത്തായ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ പാടില്ല എന്ന ജൽപ്പനവുമായിട്ടാണ് പുത്തനാശക്കാർ രംഗത്ത് വരാറുള്ളത് എന്നാൽ ഇതിൽ വഫാത്തായ മഹാന്മാരെന്നത് വഹാബിയുടെ വകയാണ് !! അതങ്ങനെയാണല്ലോ ഏത് മഹാന്മാരുടെ ഉദ്ധരണി കൊണ്ട് വന്നാലും അതിൽ വഹാബി പാതിരികൾക്ക് സ്വന്തം സംഘടനക്കൊപ്പിച്ച് മാറ്റിപ്പറയാനുണ്ടാകുമല്ലോ !!! ഇത്തരം തട്ടിപ്പുകൾ പുത്തനാശക്കാർ കുറേ കാലമായി ചെയ്ത് വരുന്നു വിശ്വാസികൾ വഞ്ചിതരാവാതിരിക്കുക.എന്താണ് ശൈഖ് ജീലാനി (റ) ഫുതൂഹുൽ ഗൈബിൽ പറഞ്ഞത് ?മറുഖൈറും ശർറും അള്ളാഹുവിൽ നിന്നാണെന്നും അതിനാൽ അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ) ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരമാർഷം കാണുക.الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تسكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .(فتوح الغيب: ٣٣-٤٣)നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നിൽ അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുണ്ട്. ഒരു സൃഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട് സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാൾക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങ്ങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻയവിയായ കാര്യങ്ങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെയോ മൗദൂദികളെയോ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട (والقدر خيره وشرّه من الله تعال) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോഇനി മഹാന്മാരെ വിളിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണെന്നോ ശിർക്കാണ് എന്നോ ഷെയ്ഖ് ജീലാനി (റ) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഇസ്തിഗാസ വിരോധിയായി ശൈഖവർകളെ കാണിക്കാൻ പുത്തനാശക്കാർ ഉദ്ധരിച്ച ഗ്രന്ഥമായ ഫുതൂഹുൽ ഗൈബിൽ തന്നെ കൃത്യമായ ഇസ്തിഗാസയുടെ വചനങ്ങൾ ശൈഖവർകൾ പഠിപ്പിക്കുന്നു.നമുക്ക് കാണാം;أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتيتوسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتيأنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــةمريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)ശൈഖ് ജീലാനി തുടരുന്നു:مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتيمريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــةأنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوةസാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)ശൈഖ് ജീലാനി(റ) പറയുന്നു:ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെതായി എണ്ണപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും. തെറ്റിദ്ധരിച്ച് പോയ കൂട്ടുകാർ സത്യം മനസ്സിലാക്കുക.ഇൻഷാ അല്ലാഹ്....
മഹാനായ ഉത്ബീ (റ) നെ സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്നവരു
"മഹാനായ ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part - 01____✍🏻ഉതുബി (റ) വിൽ നിന്ന് ഇസ്തിഗാസ ഉദ്ധരിച്ചതിൽ ഇപ്പോൾ 32 കിതാബുകൾ 28 ഇമാമീങ്ങൾ ഇവിടെ കൊടുക്കുന്നു(ഇസ്തിഗാസ നടന്നതിന്ന് ശേഷം ഈ നൂറ്റാണ്ട് വരെ ഇതുദ്ധരിച്ച ഇമാമീങ്ങളുടെ കാലഘട്ടം ക്രമമായി കൊടുത്തിട്ടുണ്ട്)✍🏻തയ്യാറാക്കിയത് - സിദ്ധീഖുൽ മിസ്ബാഹ് - 09496210086 - wtsp & call(90% കിതാബും "മക്തബതു ശാമില" ആൻഡ്രോയിഡ് മൊബൈൽ പ്ലേസ്റ്റോറിൽ ലഭിക്കുന്ന ആപ്പിൽ നിന്നും കിതാബുകൾ ഡൗൺലോഡ് ചെയ്തും ഇതിൽ ഇല്ലാത്തത് PDF online കിതാബിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇബാറത്ത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടാണ് കിതാബിന്റെ ഉദ്ധരണികളുടെ പേജ് നമ്പറുകൾ , ഇമാമീങ്ങൾ കാലഘട്ടം തുടങ്ങിയവ കൊടുത്തിട്ടുള്ളത് - സംഷയമുള്ളവർക്ക് wtsp പിഎമ്മിൽ ബന്ധപ്പെടാവുന്നതാണ്)___👍🏻"മഹാനായ ഉത്ബി (റ) (വഫാത്ത് ഹിജ്റ - 228) - വിൽ നിന്നും ഉദ്ധരിക്കപ്പെട്ട വളരെ പ്രസിദ്ധമായ ഇസ്തിഗാസയാണ് നബി (സ്വ) യുടെ ഖബറിങ്കൽ ഖുർ ആനിൽ പരിജ്ഞാനമുണ്ടായിരുന്ന (അഹ്റാബി) പാപമോചനത്തിനായി വന്ന് ഇസ്തിഗാസ നടത്തിയ സംഭവം. അത് കൊണ്ട് തന്നെ മഹാനായ ഉതുബി (റ) വിനെ പ്രതിസ്ഥാനത്ത് നിർത്തി ആരോപണവിധേയനാക്കാൻ ഇസ്തിഗാസ വിരോധികളായ ആധുനിക പുത്തനാശക്കാർ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നു.""സംഭവം ഇങ്ങനെ :-“ഒരു സംഘം പണ്ഢിതന്മാര്‍ ഉത്ബി(റ)ല്‍ നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഉത്ബി(റ) പറഞ്ഞു: ഞാന്‍ നബി(സ്വ)യുടെ ഖബ്റിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു ഈ ആയത്ത് ഓതിക്കൊണ്ട് പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി(സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിയവനായി കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ കൊണ്ട് ശുപാർശ തേടിയവനായ നിലയിലും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍വന്നിരിക്കുന്നു’”പിന്നീട് ആ അഅ്റാബി പാടി:يا خَيْرَ مَنْ دُفِنَتْ بِالقاعِ أَعْظُمُهُ‘‘ഈ ഖാഅ് എന്ന പ്രദേശത്ത് (മദീനയില്‍) മറവു ചെയ്യപ്പെട്ടവരില്‍ ഏറ്റവും പുണ്യവാനായ നബിയെ”فَطابَ مِنْ طِيْبِهِنَّ القاعُ والأَكَمُ“അവിടുത്തെ സൗരഭ്യം കാരണമായി ഈ ഖാഅ് പ്രദേശവും പരിസരവുംപുണ്യപൂരിതമായിരിക്കുന്നു.”نَفْسِي الفِداءُ لِقَبْرٍ أَنْتَ ساكِنُهُ“എന്റെ ഈ ശരീരം അങ്ങ് വിശ്രമിക്കുന്ന ഈ ഖബര്‍ ശരീഫിനു ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു”فيهِ العَفافُ وفيهِ الجُودُ والكَرَمُ“വിട്ടുവീഴ്ചയും ഔദാര്യവും, മഹത്വവും ഉള്ളത് ആ ഖബര്‍ ശരീഫിലാണല്ലോ,”ഉത്ബി(റ) തുടരുന്നു;ആ അഅ്റാബി പിരിഞ്ഞു പോയതിനു ശേഷം ഞാന്‍ അവിടെഅല്‍പനേരം മയങ്ങി. അപ്പോള്‍ റസൂല്‍(സ) സ്വപ്നത്തില്‍ വന്ന്‍ എന്നോട് പറഞ്ഞു - ഉത്ബീ, ആ അഅ്റാബിയുടെ അടുത്തു പോയി അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുക."’👉 ( ഈ കവിത ഇന്നും മദീനയിലെ റൗളയുടെ ചുമരിൽ കാണാവുന്നതാണ് )_പ്രസ്തുത സമാനമായ സംഭവം ഹബീബായ (സ്വ) യുടെ വഫാത്തിന്റെ മൂന്നാം ദിവസം മറ്റൊരു അഹ്റാബിയിലൂടെ നടക്കുന്നുണ്ട് ഇത് അലിയ്യുബ്നു അബീ ത്വാലിബ് (റ) വിൽ നിന്നുദ്ധരിക്കുന്നതാണ്. തഫ്സീർ ഖുർതുബി , തഫ്സീർ സഹ്ലബീ , ഇമാം സം ആനി (റ) , തഫ്സീർ നസഫി , തഫ്സീർ ബഹറ് മുഹീത് , ഹാവി ലിൽ ഫതാവാ, കൻസുൽ അമ്മാൽ , ജാമിഉൽ അഹാദീസ് പോലുള്ള ധാരാളം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും , ഇതും കൂടാതെ മുഹമ്മദ് ഹർബിനിൽ ഹിലാലി (റ) വിൽ നിന്നുദ്ധരിക്കുന്ന മറ്റൊരു സംഭവവും കൂടി ഇമാം ബൈഖഖി (റ) ശുഅബുൽ ഈമാനിൽ കൊണ്ട് വരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മൂന്നും മൂന്ന് സംഭവങ്ങളാണ് എല്ലാം ഉത്ബി (റ) വിൽ നിന്നുദ്ധരിക്കുന്നതാണെന്ന് ഇസ്തിഗാസ വിരോധികൾ പറയാറുണ്ട് അത് ശരിയല്ല എന്നതിന്ന് വേണ്ടിയാണ് ഇതും കൂടി പറഞ്ഞത്. എന്നാൽ ഇവിടെ മൂന്നാം നൂറ്റാണ്ടിൽ നടന്ന ഉത്ബി (റ) വിൽ നിന്ന് മാത്രമായി ഉദ്ധരിക്കുന്ന ഗ്രന്ഥങ്ങളും ഇമാമീങ്ങളുമാണ് ചുവടെ കൊടുക്കുന്നത്."""സ്വഹീഹ് ബുഖാരിയിലെ ഒന്നാമത്തെ ഹദീസിലെ ബുഖാരി ഇമാമിന്റെ രണ്ടാമത്തെ ഉസ്താദായ സുഫ്യാനുബ്നു ഉയയ്ന (റ) വിന്റെ ശിഷ്യനും , ചങ്ങാതിയും ഇമാം ശാഫിഈ (റ) വിന്റെ ഉസ്താദും കൂടിയായ ഉതുബി (റ) വിനെ സ്വീകരിച്ച് പ്രസ്തുത ഇസ്തിഗാസ സംഭവം ഉദ്ധരിച്ച ധാരാളം ഇമാമീങ്ങൾ ഉണ്ട്. ഇപ്പോൾ 32 കിതാബുകളിലായി 28 ഇമാമീങ്ങളുടെ മാത്രം ഇവിടെ കൊടുക്കുന്നു. !! മഹാനായ ഉത്ബീ (റ) വിനെതിരെ ബിദ ഇകളുടെ കള്ള ആരോപണങ്ങളിലേക്ക് കടക്കുന്നതിന്ന് മുമ്പ് നമുക്ക് ചിന്തിക്കാം !! മൂന്നാം നൂറ്റാണ്ട് മുതലിങ്ങോട്ട് 14 നൂറ്റാണ്ട് വരെ ഉതുബി (റ) വിൽ നിന്ന് അംഗീകാര സ്വഭാവത്തോടെ ഇസ്തിഗാസ ഉദ്ധരിച്ച ഇമാമീങ്ങൾക്കൊന്നും ഷിർക്ക് തിരിഞ്ഞിട്ടില്ലേ ? ഇവർക്കാർക്കും ഉതുബി (റ) അസ്വീകാര്യനായിട്ടില്ല. നമുക്ക് ആരെ ഉൾക്കൊള്ളാം ഇമാമീങ്ങളേയോ അതോ ഈ ആധുനിക വഹാബികളേയോ ???""______✍🏻↕ഉദ്ധരിച്ച കിതാബുകൾ - ഇമാമീങ്ങൾ :-(01) - ഇബ്നുസ്സ്വബാഗ് (റ)ശാഫിഈ പണ്ടിതൻ - (ജനനം ഹിജ്റ -400 , വഫാത്ത് ഹിജ്റ -477)ഗ്രന്ഥം - കിതാബുശ്ശാമിൽالشيخ أبو نصر بن الصباغ - (400 - 477)الإمام ، العلامة ، شيخ الشافعية أبو نصر ، عبد السيد بن محمد بن عبد الواحد بن أحمد بن جعفر البغدادي ، الفقيه المعروف بابن الصباغ ، مصنف كتاب " الشامل " ، وكتاب " الكامل " ، وكتاب " تذكرة العالم والطريق السالم " .مولده سنة أربعمائة .توفي الشيخ أبو نصر في يوم الثلاثاء ، ثالث عشر جمادى الأولى سنة سبع وسبعين وأربعمائة ودفن من الغد بداره بدرب السلولي .ഇബ്നു സ്വബാഗ് (റ) വിന്റെ പ്രസ്തുത ഗ്രന്ഥത്തിൽ നിന്നാണ് ഇബ്നു കസീർ (റ) സ്വന്തം തഫ്സീറിൽ ഉതുബി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നത്(02) - ഇമാം മാവർദ്ധി (റ)ശാഫിഈ പണ്ഡിതൻ , വഫാത്ത് - ഹിജ്റ - 450കിതാബ് - 01 - ഹാവിൽ കബീർ - പേജ് നമ്പർ- 4/215കിതാബ് - 02 - അഹ്കാമി സുൽത്വാനിയ - പേജ് നമ്പർ - 1/174(01) - الكتاب:الحاوي الكبير في فقه مذهب الإمام الشافعي وهو شرح مختصر المزني(02) - الكتاب:الأحكام السلطانيةالمؤلف:أبو الحسن علي بن محمد بن محمد بن حبيب البصري البغدادي، الشهير بالماوردي (المتوفى: ٤٥٠هـ)(03) - ഇമാം യഹ്യ ബിൻ അംറാനി (റ) - വഫാത്ത് (ഹിജ്റ - 558)കിതാബ് - അൽ ബയാൻ ഫീ മദ് ഹബി ഇമാം ശാഫി ഈ (റ) - പേജ് നമ്പർ - 4/379الكتاب:البيان في مذهب الإمام الشافعيالمؤلف:أبو الحسين يحيى بن أبي الخير بن سالم العمراني اليمني الشافعي (المتوفى: ٥٥٨هـ)(04) - ഇബ്നു അസാകിർ (റ)വഫാത്ത് - (ഹിജ്റ 571)കിതാബ് - മത്ന് ഹദീസ് ഗ്രന്ഥമായ മുഹ്ജമു ശുയൂഖ് ഇബ്നു അസാകിർ - പേജ് നമ്പർ - 1/599 ഹദീസ് - 738الكتاب:معجم الشيوخ المؤلف:ثقة الدين، أبو القاسم علي بن الحسن بن هبة الله المعروف بابن عساكر (المتوفى: ٥٧١هـ)(05) - ഇമാം അബ്ദുല്ലാഹിബ്നു അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഖുദാമ (റ) - ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 620)കിതാബ് - മുഗ്നീ ഇബ്നു ഖുദാമ - പേജ് നമ്പർ 3/478(01) - الكتاب:المغني لابن قدامةالمؤلف:أبو محمد موفق الدين عبد الله بن أحمد بن محمد بن قدامة الجماعيلي المقدسي ثم الدمشقي الحنبلي، الشهير بابن قدامة المقدسي (المتوفى: ٦٢٠هـ)(06) - ഇമാം (അബുൽ ഫറജ്) അബ്ദു റഹ്മാനുബ്നു ഖുദാമ (റ)- വഫാത്ത് (ഹിജ്റ - 682)കിതാബ് - ഷറഹുൽ കബീർ അലാ മത്നിൽ മുഖ്നിഹ് - പേജ് നമ്പർ - 3/494الكتاب:الشرح الكبير على متن المقنعالمؤلف:عبد الرحمن بن محمد بن أحمد بن قدامة المقدسي الجماعيلي الحنبلي، أبو الفرج، شمس الدين (المتوفى: ٦٨٢هـ)(07) - ഇമാം നവവി (റ)- രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെടുന്നു. വഫാത്ത് - ( ഹിജ്റ - 676)- കിതാബ് - 01 - ഷറഹ് മുഹദ്ദബ് - പേജ് നമ്പർ - 8/274(01) - الكتاب:المجموع شرح المهذبകിതാബ് - 02 - അദ്കാർ - പേജ് നമ്പർ - 1/335(02) - الكتاب:الأذكار النووية.കിതാബ് - 03 - ഈളാഹ് - പേജ് നമ്പർ - 1/454المؤلف:أبو زكريا محيي الدين يحيى بن شرف النووي (المتوفى: ٦٧٦هـ)✒>>مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ<<""നബി (സ്വ) യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ""""""ഇമാം മാവർദ്ധി (റ) , ഖാളീ അബുത്വയ്യിബ് (റ) , നമ്മുടെ മറ്റ് അസ്വ് ഹാബുമാരൊക്കെ വളരെ നല്ലതായി കണ്ട് കൊണ്ട് ഉത്ബി (റ) വിൽ നിന്നുദ്ധരിക്കുന്ന വാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്"""""""(08) - ഇമാം ഷിഹാബുദ്ദീൻ അഹ്മദ് ബിൻ ഇദ്രീസുൽ ഖറാഫീവഫാത്ത് (ഹിജ്റ - 684)കിതാബ് - അദഖീറ - പേജ് നമ്പർ - 3/375الكتاب:الذخيرةالمؤلف:أبو العباس شهاب الدين أحمد بن إدريس بن عبد الرحمن المالكي الشهير بالقرافي (المتوفى: ٦٨٤هـ)(09) - ഇബ്നുൽ മുഞ്ചീ (റ)ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ 631, വഫാത്ത് ഹിജ്റ 695)കിതാബ് - അൽ മുംതിഹ് ഫീ ഷറഇൽ മുഖ്നിഹ് - പേജ് നമ്പർ - 2/214الممتع في شرح المقنعزين الدين المنجى بن عثمان بن أسعد ابن المنجىالتنوخي الحنبلي(٦٣١ - ٦٩٥ هـ)(10) - ഇമാം ഇബ്നുൽ ഹാജ് (റ)- (മാലികി ഫിഖ്ഹീ പണ്ടിതൻ) വഫാത്ത് - (737)കിതാബ് - അൽ മദ്ഖൽ - പേജ് നമ്പർ - 3/228الكتاب:المدخل المؤلف:أبو عبد الله محمد بن محمد بن محمد العبدري الفاسي المالكي الشهير بابن الحاج (المتوفى: ٧٣٧هـ)(11) - ഇമാം സുബുകീ (റ)ശാഫിഈ പണ്ഡിതൻ - ( ജനനം ഹിജ്റ - 683 വഫാത്ത് (ഹിജ്റ - 756)കിതാബ് - ഷിഫാഉസ്സഖാം - പേജ് നമ്പർ - 65-66الإمام المجتهد شيخ الإسلام تقي الدين السبكي (المتوفى: ٧٧١هـ)الكتاب: شفاء السقام(12) - ഇമാം ഇസ്സുദ്ദീൻ ഇബ്നു ജമാഅ (റ)(ജനനം - 694 , വഫാത്ത് - 767)കിതാബ് - ഹിദായതു സ്സാലിക് ഇലാ മദാഹിബിൽ അർബഅ - പേജ് നമ്പർ - 1518*ഉതുബി (റ) വിൽ നിന്ന് ഉദ്ധരിച്ച് മഹാനവർകൾ പഠിപ്പിക്കുന്നു✒>>>"ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته (صلى الله عليه وسلم) بعد موته مستغفرا فإن ذلك أظهر في قصد التعظيم وصدق الإيمان."<<<"""ഈ അഹ്റാബിയുടെ മമേന്മ അള്ളാഹുവിൽ നിന്നുള്ളതാണ് (എന്തൊരു കഴിവ് !!!) നബി (സ്വ) യുടെ വഫാത്തിന്ന് ശേഷം പാപ മോചനം ആവശ്യപ്പെട്ട് നബി (സ്വ) യെ സന്ദർശിക്കാമെന്ന് ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ ! നബി (സ്വ) ആദരിക്കാനുള്ള ഉദ്ദേശവും """" ശരിയായ ഈമാനുമാണ് അത് കാണിക്കുന്നത്""""' (ഹിദായതുസ്സാലികീൻ - പേജ് നമ്പർ - 1519)<<<<<<<<<<<<<<>>>>ഷിർക്കാണെന്ന് ആരോപിക്കുന്ന വഹാബികളോട് ഇത് ശരിയായ ഈമാനാണെന്ന് 700 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മഹാനവർകൾ ഓർമ്മപ്പെടുത്തുന്നു. അൽഹംദുലില്ലാഹ് !!! അള്ളാഹു അക്ബർ !!!!!!<<<<<<<<<<(13) - ഹാഫിള് ഇബ്നു കസീർ (റ)ശാഫിഈ പണ്ടിതൻ, വഫാത്ത് (ഹിജ്റ - 774)കിതാബ് - തഫ്സീർ ഇബ്നു കസീർ - 2/306 - (സൂറത്ത് നിസാഅ് 64 വ്യാഖ്യാനം)الكتاب:تفسير القرآن العظيم (ابن كثير)المؤلف:أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)(14) - അബൂബക്കർ അൽ ഹിസ്നീ (റ)വഫാത്ത് (ഹിജ്റ - 829)കിതാബ് - ദഫ്ഉ ശുബ്ബഹി മൻ ശബ്ബഹ മതമർറദ - പേജ് നമ്പർ - 113(15) - ഇമാം സആലിബീ (റ)- വഫാത്ത് - ( ഹിജ്റ - 875)കിതാബ് - ജവാഹിറുൽ ഹിസാൻ ഫീ തഫ്സീറിൽ ഖുർ ആൻ - പേജ് നമ്പർ - 2/257الكتاب:الجواهر الحسان في تفسير القرآنالمؤلف:أبو زيد عبد الرحمن بن محمد بن مخلوف الثعالبي (المتوفى: ٨٧٥هـ)(16) - ഇമാം ഇബ്നു മുഫ്ലിഹ് (റ)-ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ - 816 - വഫാത്ത് 884)കിതാബ് - അൽ മുബ്ദിഹ് ഫീ ഷറഹിൽ മുഖ്നിഹ് 3/236 -المبدع في شرح المقنع -الكتاب:المبدع في شرح المقنعالمؤلف:إبراهيم بن محمد بن عبد الله بن محمد ابن مفلح، أبو إسحاق، برهان الدين (المتوفى: ٨٨٤هـ)(17)- ഇമാം സഖാവി (റ)* - വഫാത്ത് ( ഹിജ്റ - 902)കിതാബ് - അൽ ഖൗലുൽ ബദീഹു ഫീ സ്വലാതി അലൽ ഹബീബി ശഫീഹ് - പേജ് നമ്പർ - 1/167الكتاب: القَولُ البَدِيعُ في الصَّلاةِ عَلَى الحَبِيبِ الشَّفِيعِالمؤلف: شمس الدين أبو الخير محمد بن عبد الرحمن بن محمد السخاوي (المتوفى: ٩٠٢هـ)(18) - ഹാഫിള് സുംഹൂദി (റ)ശാഫിഈ പണ്ഡിതൻ. വഫാത്ത് (ഹിജ്റ - 911)കിതാബുകൾ (02):- ഖുലാസ്വതുൽ വഫാ - 1/449 ലും വഫാഉൽ വഫാ 4/185 ലും ഉദ്ധരിക്കുന്നു(01) الكتاب:خلاصة الوفا بأخبار دار المصطفى(02) الكتاب:وفاء الوفاء بأخبار دار المصطفىالمؤلف:علي بن عبد الله بن أحمد الحسني السمهودي (المتوفى: ٩١١هـ)(19) - ഇമാം ഖസ്ത്വല്ലാനി (റ)ശാഫിഈ പണ്ഡിതൻ , പ്രസിദ്ധ ഗ്രന്ഥമായ സ്വഹീഹ് ബുഖാരി ഷറഹ് ഇർശാദുസ്സാരിയുടെ മുസ്വന്നിഫ് , (വഫാത്ത് - 923)കിതാബ് - അൽ മവാഹിബുല്ലദുന്യാ - പേജ് നമ്പർ - 3/596الكتاب:المواهب اللدنية بالمنح المحمديةالمؤلف:أحمد بن محمد بن أبى بكر بن عبد الملك القسطلاني القتيبي المصري، أبو العباس، شهاب الدين (المتوفى: ٩٢٣هـ)(20) - ഇമാം ഇബ്നു മുബാറകുൽ ഹുമൈരീ അൽ ഹൾറമീ- ശാഫിഈ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 930)കിതാബ് - ഹദാഇഖിൽ അൻവാർ - 1/494الكتاب:حدائق الأنوار ومطالع الأسرار في سيرة النبي المختارالمؤلف:محمد بن عمر بن مبارك الحميري الحضرمي الشافعي، الشهير بـ «بَحْرَق» (المتوفى: ٩٣٠هـ)(21) - ഇമാം യൂസുഫു സ്വാലിഹി ശ്ശാമീ (റ)- വഫാത്ത് (ഹിജ്റ - 942)കിതാബ് - സുബുലുൽ ഹുദാ വറഷാദ് - പേജ് നമ്പർ - 12/390الكتاب:سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعادالمؤلف:محمد بن يوسف الصالحي الشامي (المتوفى: ٩٤٢هـ)(22) - ഇമാം ഇബ്നു ഹജർ ഹൈതമി (റ)ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ- വഫാത്ത് (ഹിജ്റ - 974)കിതാബ് - അൽജൗഹറുൽ മുനളം - പേജ് നമ്പർ - 18الإمام ابن حجر الهيتمي في الجوهر المنظم ( 124 , 125)(المتوفى: ٩٧٤هـ)(23) - ഇമാം ഖതീബി ശ്ശർബീനീ (റ)- ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 977)കിതാബ് - മുഗ്നിൽ മുഹ്താജ് - പേജ് നമ്പർ - 2/284الكتاب:مغني المحتاج إلى معرفة معاني ألفاظ المنهاجالمؤلف:شمس الدين، محمد بن أحمد الخطيب الشربيني الشافعي (المتوفى: ٩٧٧هـ)(24) - ഇമാം മൻസ്വൂറുബ്നു യൂനുസ് അൽ ബഹൂതി (റ)- ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1051)കിതാബ് - കിശാഫുൽ ഖിനാഅ് പേജ് നമ്പർ - 2/516الكتاب:كشاف القناع عن متن الإقناعالمؤلف:منصور بن يونس بن صلاح الدين ابن حسن بن إدريس البهوتى الحنبلى (المتوفى: ١٠٥١هـ)(25) - ഇബ്നു അല്ലാൻ (റ)- ശാഫിഈ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1057)കിതാബ് - ഫുതൂഹാതു റബ്ബാനിയ (അദ്കാർ ഷറഹ്) - പേജ് നമ്പർ - 5/39الكتاب:الفتوحات الربانية على الأذكار النواويةالمؤلف:محمد بن علان الصديقي الشافعي الأشعري المكي (المتوفى: ١٠٥٧ هـ)(26) - ഇമാം സുർഖാനി (റ)- മാലികീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1122)കിതാബ് - ഷറഹ് സുർഖാനി അലൽ മവാഹിബുല്ലദുന്യ - പേജ് നമ്പർ - 12/198ـ[شرح العلامة الزرقاني على المواهب اللدنية بالمنح المحمدية]ـالمؤلف: أبو عبد الله محمد بن عبد الباقي بن يوسف بن أحمد بن شهاب الدين بن محمد الزرقاني المالكي (المتوفى: ١١٢٢هـ)(27) - ശൈഖ് സുലൈമാനുൽ ജമൽ (റ)ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1204)കിതാബ് - ഹാഷിയതു ജമൽ - 2/485الكتاب:فتوحات الوهاب بتوضيح شرح منهج الطلاب المعروف بحاشية الجمل (منهج الطلاب اختصره زكريا الأنصاري من منهاج الطالبين للنووي ثم شرحه في شرح منهج الطلاب)المؤلف:سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل (المتوفى: ١٢٠٤هـ)(28) - അശ്ശൈഖ് ബകരീ (റ)- ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1310)കിതാബ് - ഇആനതു ത്വാലിബീൻ - പേജ് നമ്പർ - 2/357الكتاب:إعانة الطالبين على حل ألفاظ فتح المعين (هو حاشية على فتح المعين بشرح قرة العين بمهمات الدين)المؤلف:أبو بكر (المشهور بالبكري) عثمان بن محمد شطا الدمياطي الشافعي (المتوفى: ١٣١٠هـ)(29) - അല്ലാമാ ത്വൻതാവി (റ)വഫാത്ത് - (ഹിജ്റ - 1431)കിതാബ് - തഫ്സീറുൽ വസീത്വ് പേജ് നമ്പർ - 3/201الكتاب:التفسير الوسيط للقرآن الكريمالمؤلف:محمد سيد طنطاوي. __________
മഖ്രീസി ഇമാം - ഇസ്തിഗാസക്കെതിര് ?
മഖ്രീസിയും - യാഥാർത്ത്യവും 👇👇👇ശാഫിഈ മദ് ഹബിലെ ചരിത്ര പണ്ടിതനാണ് ഇമാം മഖ് രീസി, മഹാനവർകളുടെ അഖീദ ഗ്രന്ഥമാണ് 👇👇الكتاب: تجريد التوحيد المفيدالمؤلف: أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: ٨٤٥هـ)المحقق: طه محمد الزينيالناشر: الجامعة الإسلامية، المدينة المنورةالطبعة: ١٤٠٩هـ/١٩٨٩معدد الأجزاء: ١[ترقيم الكتاب موافق للمطبوع]👆👇പ്ർസ്തുത കിതാബിൽ ഖബർ സിയാറത്ത് പറയുന്നടുത്ത് ഒരുദ്ധരണി വായിച്ച് ഇസ്തിഗാസ ഷിർക്കാണെന്ന് സ്ഥാപിക്കാൻ നമ്മുടെ പുത്തനാശയക്കാരുടെ നേതാക്കന്മാർ നടത്തിയ തട്ടിപ്പ് ആദ്യം ശ്രദ്ധിക്കുക👇 ഇബാറത്ത് ഇതാണ്زيارة القبور - على ثلاثة أقسام:قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.👆👆👆👆👆ഈ ഇബാറത്തിൽ എന്താണാവോ സുന്നികൾക്കെതിരായിട്ടുള്ളത് ???? ഖബർ സന്ദർശന വേളയിൽ അവരോട് ദുആ ചെയ്യരുത് ചെയ്താൽ ഷിർക്കാകും !!!!! ഒകെ വളരെ ഷരിയാണല്ലോ ഇബാദത്തിന്റെ പരിധിയിൽ വരുന്ന ദുആഹ് ഖബറാളിയോട് നടത്താൻ പാടില്ലെന്നാർക്കാണറിയാത്തത് ! അല്ലാതെ അല്ലാഹുവിന്റെ മഹാന്മാരാണെന്ന വിശ്വാസത്തോടെ നടത്തുന്ന ശുപാർഷയോ , ഇസ്തിഗാസയോ , തവസ്സുലോ ഷിർക്കാണെന്ന് ഈ ഇബാറത്തിലെവിടെ മൗലവീ !????!!????❓👇ഇനി ഇതേ കിതാബിൽ തന്നെ മഖ് രീസി ഇമാം ഷിർക്കാകണമെങ്കിൽ ഉണ്ടാവേണ്ട മാനദണ്ഡം പറയുന്നുണ്ട് അതും നോക്കാം 👇👇اعلم أن حقيقة الشرك: تشبيه الخالق بالمخلوق، وتشبيه المخلوق بالخالق."സൃഷ്ടാവിനെ സൃഷ്ടികളോടും സൃഷ്ടികളെ സൃഷ്ടാവിനോടും സാദൃശ്യപ്പെടുത്തുന്നതിന്നാണ് ഷിർക്ക് എന്ന് പറയുക."(തജ് രീദ് തൗഹീദ് - 1/27)👆👆👇👇 ശേഷം പറയുന്നുأمّا الخالق فإن المشرك شبّه المخلوق بالخالق في خصائص الإلهيّة،"""മുശ്രിഖ് മഖ്ലൂഖാകുന്ന സൃഷ്ടിയെ ഖാലിഖിനോട് സാദൃശ്യപ്പെടുത്തി !! ഏത് കാര്യത്തിൽ ഇലാഹിയ്യായ വിശേഷണത്തിൽ !!"""ശേഷം വളരെ കൃത്യമായ അഹ്ലുസ്സുന്നയുടെ വാദം മഖ് രീസി ഇമാം പറയുന്നു ഈ ഭാഗം മൗലവി വിഴുങ്ങി !!!!وهي التفرّد بملك الضّر والنفع، والعطاء والمنع،تجريد التوحيد (١/٢٨)""""അത് (ഇലാഹിയ്യായ വിശേഷണമെന്നാൽ) സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാൻ കഴിയുക എന്നതും , സ്വന്തമായി കൊടുക്കാനും തടയാനും കഴിയുക എന്നതുമാണ്.""(തജ് രീദ് തുഹീദ് - 1/27)⏺കണ്ടൊ !!! എത്ര കൃത്യം സുന്നികളുടെ വാദം !! ഈ വിഷയത്തിൽ സുന്നികൾക്ക് തർക്കമുണ്ടൊ മൗലവീ ???? ഇവിടെ സുന്നികളായ ഞങ്ങൾ അന്നും ഇന്നും പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വാദം തന്നെയല്ലേ വള്ളി പുള്ളി തെറ്റാതെ മഖ് രീസി ഇമാമും പറഞ്ഞ് തരുന്നത് എന്നിട്ട് ഈ പ്രസ്തുത ഭാഗം മൂടി വെച്ച് ഷിർക്കൻ വാദങ്ങൾ സുന്നികളുടെ തലയിൽ കെട്ടി വെക്കാൻ മൗലവി നടത്തിയ ഇത്തരം തട്ടിപ്പുകൾക്ക് ഒരിക്കലും മാപ്പർഹിക്കുന്നില്ല !!!!👆👆👆👆👆👆👆👆👆👆♦♦♦പാവം പുത്തനാശക്കാർ ഇസ്തിഗാസ ഷിർക്കാണെന്ന് വാദിക്കാൻ മഖ് രീസിയുടെ തജ് രീദിലെ തട്ടി കൂട്ടൽ വരികൾ⤵⤵⤵⤵⤵ഈ പാവങ്ങൾക്കുണ്ടൊ മഖ് രീസി ഇമാമിന്റെ ഇസ്തിഗാസയറിയുന്നു 😃😃എല്ലാ വഹാബിക്കുട്ടികൾക്കും സമർപ്പിക്കുന്നു 👇👇മഖ് രീസി ഇമാമിന്റെ ഇംതാഇ് എന്ന കിതാബിലെ ഇസ്തിഗാസയുടെ മാലപ്പടക്കം ⤵👇👇ـ[إمتاع الأسماع بما للنبي من الأحوال والأموال والحفدة والمتاع]ـالمؤلف: أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: ٨٤٥هـ)👆📚ذكر ما جاء في زيارة قبر النبي صلى اللَّه عليه وسلم وما ظهر من قبره، مما هو من أعلام نبوته [وفضيلة من زاره، وسلم عليه، وكيف يسلم ويدعو]__________👆⤵മദീനയിൽ വരൾചയുണ്ടായപ്പോൾ ആയിഷാ ബീവി (റ) നബി സ്വ യുടെ ഖബറിങ്കലിലേക്ക് ചെല്ലാൻ പഠിപ്പിക്കുന്ന സംഭവം കൊണ്ട് വരുന്നു ⤵وخرج أبو محمد الروائي من طريق ابن زيد بن سعد حدثنا عمرو بن مالك البكري حدثنا أبو الحور بن عبد اللَّه قال: قحط أهل المدينة قحطا شديدا فشكوا إلى عائشة- رضي اللَّه تبارك وتعالى عنها-، فقالت: انظروا قبر النبي صلى اللَّه عليه وسلم فاجعلوا منه كوة إلى السماء حتى لا يكون بينه وبين السماء سقف قال:ففعلوا فمطرنا مطرا حتى نبت العشب، وسمنت الإبل، حتى تفتقت من الشحم، فسمي عام الفتق.⤵ നബി സ്വ യുടെ ഖബറിങ്കൽ വന്ന് പാപ മോചനത്തിന്ന് തേടുന്ന തെളിവ് 👇وقد روي من طريق، محمد بن حرب الهلالي قال: دخلت المدينة فأتيت قبر رسول اللَّه صلى اللَّه عليه وسلم [فزرته، وجلست بحذائه] [ (١) ] فجاء أعرابي فزاره ثم قال:يا خير المرسلين إن اللَّه عز وجلّ أنزل عليك كتابا صادقا، قال فيه: وَلَوْ أَنَّهُمْ إِذْ ظَلَمُواأَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [ (٢) ] .وإني جئتك مستغفرا إلى ربي من ذنوبي مستشفعا بك، ثم بكى وأنشأ يقول:يا خير من دفنت بالقاع أعظمه [ (٣) ] * فطاب من طيبهنّ القاع والأكم نفسي الفداء لقبر أنت ساكنه* فيه العفاف وفيه الجود والكرم ثم استغفر وانصرف. قال: فرقدت فرأيت النبي صلى اللَّه عليه وسلم وهو يقول: إن اللَّه عز وجل قد غفر له لشفاعتي.⤵ നാമെന്തിന്ന് നബി (സ്വ) യുടെ റൗളയിൽ നിന്ന് മുഖം തിരിക്കണം അവിടന്ന് നമ്മുടെ മദ്ധ്യവർത്തിയാകുന്നുفاستكان له أبو جعفر وقال: يا أبا عبد اللَّه! أستقبل القبلة وأدعو أم أستقبل رسول اللَّه صلى اللَّه عليه وسلم؟ فقال: ولم تصرف وجهك عنه وهو وسيلتك ووسيلة أبيك آدم عليه السلام إلى اللَّه تعالى يوم القيامة؟ بل استقبله، واستشفع به، فيشفع لك عند اللَّه تعالى.قال اللَّه تبارك وتعالى: وَلَوْ أَنَّهُمْ إِذْ ظَلَمُواأَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [ (١) ] .⤵ആരെങ്കിലും എന്റെ ഖബർ സിയാറത്ത് ചെയ്താൽ അവന്ന് എന്റെ ശഫാ അത്ത് നിർബന്ധമായി (തിരുവചനം) 👇وقال القاضي عياض: [ (٢) ] وزيادة قبره صلى اللَّه عليه وسلم سنة من سنن المسلمين مجمع عليها، وفضيلة مرغب فيها، حدثنا القاضي أبو علي، حدثنا أبو الفضل بن خيرون قال: حدثنا الحسن ابن جعفر قال: حدثنا أبو الحسن علي بن عمر الدارقطنيّ قال حدثنا القاضي المحاملي قال: حدثنا محمد بن عبد الرزاق قال: حدثنا موسي بن هلال عن عبيد اللَّه بن عمر عن نافع عن ابن عمر- رضي اللَّه تبارك وتعالى عنهما- قال:قال النبي صلى اللَّه عليه وسلم: من زار قبري وجبت له شفاعتي.سلم، وأنه لو قال: زرنا النبي صلى اللَّه عليه وسلم لم يكرهه لقوله صلى اللَّه عليه وسلم: اللَّهمّ لا تجعل قبري وثنا يعبد بعدي، اشتد غضب اللَّه على قوم اتخذوا قبور أنبيائهم مساجد فنفي إضافة هذا اللفظ إلي القبر والتشبه بفعل أولئك قطعا للذريعة وحسما للباب واللَّه أعلم.قال إسحاق بن إبراهيم الفقيه ومما لم يزل من شأن من حج المرور بالمدينة والقصد الى الصلاة في مسجد رسول اللَّه صلى اللَّه عليه وسلم، والتبرك برؤية روضته، ومنبره، وقبره، ومجلسه، وملامس يديه، ومواطئ قدميه، والعمود الّذي كان يستند، إليه وينزل جبريل بالوحي فيه عليه وبمن عمره، وقصده، من الصحابة وأئمة المسلمين، الاعتبار بذلك كله.وقال ابن أبي فديك: سمعت بعض من أدركت يقول بلغني أنه من وقف عند قبر النبي صلى اللَّه عليه وسلم فتلا هذه الآية: إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ثم قال: صلى اللَّه عليك يا محمد، من يقولها سبعين مرة ناداه ملك: صلى اللَّه عليك يا فلان، ولم تسقط له حاجة.وعن يزيد بن أبي سعيد المقبري قدمت على عمر بن عبد العزيز فلما ودعته قال: لي إليك حاجة: إذا أتيت المدينة سترى قبر النبي صلى اللَّه عليه وسلم فأقرئه مني السلام. قال غيره: وكان يبرد إليه البريد من الشام، قال بعضهم: رأيت أنس بن مالك أتى قبر النبي صلى اللَّه عليه وسلم فوقف فرفع يديه حتى ظننت أنه افتتح الصلاة فسلم علي النبي صلى اللَّه عليه وسلم ثم انصرف، وقال مالك في رواية ابن وهب: إذا سلم على النبي صلى اللَّه عليه وسلم ودعا يقف ووجهه إلى القبر لا إلى القبلة، ويدنو، ويسلم، ولا يمس القبر بيده.👆👆👆👆👆മഖ് രീസിയുടെ ഇം താഇലെ ഇസ്തിഗാസയുടെ മാലപ്പടക്കം ഒരു തുടക്കം മാത്രം ഈ മഖ് രീസിയാണോ വഹാബികളേ നിങ്ങളുടെ ആശയം അംഗീകരിക്കുന്നയാൾ😃😃👆❓❓❓❓❓*റസാഇലുൽ മഖ് രീസിയെന്ന മഹാനവർകളുടെ രിസാലയും നോക്കുക കൂടുതൽ ഇസ്തിഗാസ അവിടെയും കാണാം
ഇസ്തിഗാസ ഹിജ്റ 497 - മുഹമ്മദ് ബിൻ മഹ്മൂദ് ബിനിൽ ഹസൻ (റ
Siddeequl Misbah (20/09/2017ഇസ്തിഗാസ=========الكتاب: طبقات الشافعية الكبرى٧٠١ - مُحَمَّد بن مَحْمُود بن الْحسن بن مُحَمَّد بن يُوسُف أَبُو الْفرج ابْن الشَّيْخ أبي حَاتِم الْقزْوِينِي الْأنْصَارِيّ(വഫാത്ത് ഹിജ്റ 501 - മുഹറം)وَقَالَ ابْن السَّمْعَانِيّ فَقِيه فَاضل دين خيروَهُوَ صَاحب الْكَرَامَة فِي ضيَاع ابْنه فِي طَرِيق الْحَجوَذَلِكَ أَنه حج سنة سبع وَتِسْعين وَأَرْبَعمِائَة فَضَاعَ وَلَده قبل وُصُوله إِلَى المدنية الشَّرِيفَة فَلَمَّا وصل إِلَى الْمَسْجِد الشريف أَخذ يتمرغ فِي الْبَاب ويبكي والخلق مجتمعون حوله وَهُوَ يَقُول يَا رَسُول الله جئْتُك من بلد بعيد زَائِرًا وَقد ضَاعَ ابْني لَا أرجع حَتَّى ترد عَليّ ابْني"മുഹമ്മദ് ബിൻ മഹ്മൂദ് ബിനിൽ ഹസൻ (റ) വിനെപ്പറ്റി ഇബ്നുസ്സംആനി (റ) പറയുന്നു വലിയ ഫഖീഹും ദീനിൽ വലിയ ശ്രേഷ്ടതയുള്ളയാളും സ്വാഹിബുൽ കറാമത്തിന്റെയാളുമാണ്. മഹാനവർകൾ ഹജ്ജ് ചെയ്ത സമയത്ത് തന്റെ മകനെ നഷ്ടപ്പെട്ട സംഭവം ഇപ്രകാരമാണ്""മഹാനവർകൾ ഹിജ്റ 497 ൽ ഹജ്ജിന്ന് പോയ സമയത്ത് മദീനയിൽ എത്തുന്നതിന്ന് മുമ്പ് തന്റെ കുട്ടിയെ കാണാതായി അങ്ങനെ മഹാനവർകൾ മദീനയിലെ പള്ളിയിൽ എത്തിയപ്പോൾ പള്ളിയുടെ വാതിലിൽ പിടിച്ച് കൊണ്ട് കുമ്പിട്ട് നിന്ന് കൊണ്ട് കരയാൻ തുടങ്ങി ആളുകളെല്ലാം അവിടെ ചുറ്റി നിൽക്കുകയാണ്, മഹാനവർകൾ പറഞ്ഞ് കൊണ്ടേയിരുന്നുയാ റസൂലുള്ളാഹ് ഞാൻ സിയാറത്തിനായി വളരെ ദൂരത്ത് നിന്നാണ് വന്നിരിക്കുന്നത് എൻ റ്റെ മകനെ കാണുന്നില്ല ! മകനെ തിരിച്ച് കിട്ടുന്നത് വരെ ഞാൻ മടങ്ങൂല നബിയേ !!!""മഹാനവർകൾ ഈ വാക്ക് തുടർന്ന് കൊണ്ടേയിരുന്നു തന്റെ മകൻ മസ്ജിദിന്റെ വാതിലിൽ കൂടി പ്രവേശിക്കുന്നത് വരേ. ! അങ്ങനെ മകനെ കാണുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ജനങ്ങളെല്ലാം ഇത് കണ്ട് കരഞ്ഞ് പോയി !!!"( ത്വബഖാതു ശ്ശാഫിഇയ്യ അൽകുബ്റാ)🔻ഖൽബ് പൊട്ടിയുള്ള മഹാനവർകളുടെ ഈ ഇസ്തിഗാസ ഷിർക്കാണെന്നും ഇത് പോലെ ഇസ്തിഗാസ നടത്തിയ ആയിരക്കണക്കിന്ന് ഇമാമീങ്ങളൊക്കെ മുശ്രിഖുകളാണെന്നും അവർക്കൊന്നും തൗഹീദും ഷിർക്കും മനസ്സിലായിട്ടില്ലെന്നൊക്കെ ഈമാനുള്ളവർക്ക് പറയാൻ സാധിക്കുമോ??🔻നമ്മുടെ മുൻഗാമികൾ നമുക്ക തന്ന ആദർശത്തിൽ മുഴുകി ജീവിക്കുക അല്ലാഹു പഠിപ്പിക്കുന്നതും അത് തന്നെയാണ് മുൻഗാമികൾ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കുക അവരൊക്കെ പോകുന്ന സ്വർഗ്ഗത്തിലേക്കാണ് നമുക്കും പോകേണ്ടത് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻأبو القاسم ثابت بن أحمد بن الحسين البغدادي - [المتوفى: ٤٧٧ هـ]🔽ഇസ്തിഗാസ - അബുൽ ഖാസിം സാബിതുബ്നുൽ അഹ്മദൽ ബഗ്ദാദി(റ) (ജനനം 401 - വഫാത്ത് 477)"اخبرنا أبو الفتح نصر الله بن محمد حدثنا نصر بن إبراهيم إملاء حدثني أبو القاسم ثابت بن أحمد بن الحسين البغدادي أنه رأى رجلا بمدينة النبي (صلى الله عليه وسلم) أذن الصبح عند قبر رسول الله (صلى الله عليه وسلم) وقال فيه الصلاة خير من النوم فجاءه خادم من خدام المسجد فلطمه حين سمع ذلك فبكى الرجل وقال يا رسول الله في حضرتك يفعل بي هذا الفعال ففلج الخادم في الحال وحمل إلى داره فمكث ثلاثة أيام ومات"( تاريخ دمشق - إبن عساكر، مصباح الظلام، تاريخ الإسلام - شمس الدين الذهبي،)🔽" മഹാനവർകൾ മസ്ജിദുന്നബവിയിൽ ആയിരിക്കുമ്പോൾ ഒരാൾ വന്ന് നബി (സ്വ) യുടെ ഖബറിന്നരികിൽ വെച്ച് സുബ്ഹി ബാങ്ക് കൊടുക്കുക യായിരുന്നു, "അസ്സ്വലാതു ഖൈറുമ്മിനന്നൗം" എന്ന് പറഞ്ഞപ്പോഴേക്ക് പള്ളിയിലെ ജോലിക്കാരനിലൊരാൾ വന്ന് യാതൊരു പ്രകോപനവുമില്ലാതെ ബാങ്ക് കൊടുത്തയാളെ മുഖത്തടിക്കുകയുണ്ടായി , അടി കിട്ടിയ ആ മനുഷ്യൻ കരഞ്ഞ് കൊണ്ട് നബി (സ്വ) യുടെ ഖബറിങ്കൽ വന്ന് പറഞ്ഞു!!! യാ റസൂലല്ലാഹ് ! ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ വെച്ചാണ് മർദ്ധിക്കപ്പെട്ടിരിക്കുന്നത് , തൽസമയം തന്നെ അടിക്കപ്പെട്ടയാൾ ബോധം കെട്ട് വീണു വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല, മൂന്ന് ദിവസം കഴിഞ്ഞ് അയാൾ മരണപ്പെടുകയും ചെയ്തു"......🔽950 വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത് യഥാർത്ഥ സലഫു സ്വാലിഹീങ്ങളിൽ നിന്ന് ദീൻ മനസ്സിലാക്കിയ മഹാനവർകൾക്ക് ഇത്തരം സംഭവങ്ങൾ ഷിർക്കാണോ തൗഹീദാണോ എന്ന് മനസ്സിലായിട്ടില്ല കേരളത്തിലെ മുജാഹിദുകാർക്ക് മാത്രമാണ് തൗഹീദ് മനസ്സിലായത് എന്ന് മാത്രം ചിന്തിക്കാൻ കഴിയുമോ സഹോദരാ !!!!🔽വിശ്വാസികളുടെ മാർഗ്ഗം സ്വീകരിക്കുക അതാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നതുംوَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”🔽പ്രിയ മുഹ്മിനീങ്ങളേ പ്രസ്തുത ആയത്തിൽ വിശ്വാസികളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ചവന്റെ കേന്ദ്രം നരഗമാണെന്ന് അല്ലാഹു താഖീദ് ചെയ്യുന്നുഅതിനാൽ ഫോളൊ ചെയ്യൂ യഥാർത്ഥ സലഫുകളും ഖലഫുകളും സ്വീകരിച്ച മാർഗ്ഗം വലിച്ചെറിയൂ ഡ്യൂപ്ലിക്കേറ്റ് സലഫിയെന്ന് പറഞ്ഞ് വരുന്ന ഷിർക്കാരോപകരെ. !✒
ഇസ്തിഗാസ - അബുൽഖാസിം സാബിതുൽ ബഗ്ദാദീ
أبو القاسم ثابت بن أحمد بن الحسين البغدادي - [المتوفى: ٤٧٧ هـ]🔽ഇസ്തിഗാസ - അബുൽ ഖാസിം സാബിതുബ്നുൽ അഹ്മദൽ ബഗ്ദാദി(റ) (ജനനം 401 - വഫാത്ത് 477)"اخبرنا أبو الفتح نصر الله بن محمد حدثنا نصر بن إبراهيم إملاء حدثني أبو القاسم ثابت بن أحمد بن الحسين البغدادي أنه رأى رجلا بمدينة النبي (صلى الله عليه وسلم) أذن الصبح عند قبر رسول الله (صلى الله عليه وسلم) وقال فيه الصلاة خير من النوم فجاءه خادم من خدام المسجد فلطمه حين سمع ذلك فبكى الرجل وقال يا رسول الله في حضرتك يفعل بي هذا الفعال ففلج الخادم في الحال وحمل إلى داره فمكث ثلاثة أيام ومات"( تاريخ دمشق - إبن عساكر، مصباح الظلام، تاريخ الإسلام - شمس الدين الذهبي،)🔽" മഹാനവർകൾ മസ്ജിദുന്നബവിയിൽ ആയിരിക്കുമ്പോൾ ഒരാൾ വന്ന് നബി (സ്വ) യുടെ ഖബറിന്നരികിൽ വെച്ച് സുബ്ഹി ബാങ്ക് കൊടുക്കുക യായിരുന്നു, "അസ്സ്വലാതു ഖൈറുമ്മിനന്നൗം" എന്ന് പറഞ്ഞപ്പോഴേക്ക് പള്ളിയിലെ ജോലിക്കാരനിലൊരാൾ വന്ന് യാതൊരു പ്രകോപനവുമില്ലാതെ ബാങ്ക് കൊടുത്തയാളെ മുഖത്തടിക്കുകയുണ്ടായി , അടി കിട്ടിയ ആ മനുഷ്യൻ കരഞ്ഞ് കൊണ്ട് നബി (സ്വ) യുടെ ഖബറിങ്കൽ വന്ന് പറഞ്ഞു!!! യാ റസൂലല്ലാഹ് ! ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ വെച്ചാണ് മർദ്ധിക്കപ്പെട്ടിരിക്കുന്നത് , തൽസമയം തന്നെ അടിക്കപ്പെട്ടയാൾ ബോധം കെട്ട് വീണു വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല, മൂന്ന് ദിവസം കഴിഞ്ഞ് അയാൾ മരണപ്പെടുകയും ചെയ്തു"......🔽950 വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത് യഥാർത്ഥ സലഫു സ്വാലിഹീങ്ങളിൽ നിന്ന് ദീൻ മനസ്സിലാക്കിയ മഹാനവർകൾക്ക് ഇത്തരം സംഭവങ്ങൾ ഷിർക്കാണോ തൗഹീദാണോ എന്ന് മനസ്സിലായിട്ടില്ല കേരളത്തിലെ മുജാഹിദുകാർക്ക് മാത്രമാണ് തൗഹീദ് മനസ്സിലായത് എന്ന് മാത്രം ചിന്തിക്കാൻ കഴിയുമോ സഹോദരാ !!!!🔽വിശ്വാസികളുടെ മാർഗ്ഗം സ്വീകരിക്കുക അതാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നതുംوَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا (4:115“ സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യവിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവൻ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ച് വിടുന്നതാകുന്നു നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും”🔽പ്രിയ മുഹ്മിനീങ്ങളേ പ്രസ്തുത ആയത്തിൽ വിശ്വാസികളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ചവന്റെ കേന്ദ്രം നരഗമാണെന്ന് അല്ലാഹു താഖീദ് ചെയ്യുന്നുഅതിനാൽ ഫോളൊ ചെയ്യൂ യഥാർത്ഥ സലഫുകളും ഖലഫുകളും സ്വീകരിച്ച മാർഗ്ഗം വലിച്ചെറിയൂ ഡ്യൂപ്ലിക്കേറ്റ് സലഫിയെന്ന് പറഞ്ഞ് വരുന്ന ഷിർക്കാരോപകരെ. !✒
ഇസ്തിഗാസ ഇമാം മറാകിശി (റ)
✒ siddeequl misbah 14/09/2017🔽ഇസ്തിഗാസ ഇമാം അബൂ അബ്ദില്ലാഹിൽ മറാകിശി (റ) (വിയോഗം : 683)____ഹദീസിലും ഫിഖ്ഹിലും തസ്വവ്വുഫിലും ഉന്നത സ്ഥാനം കരഗതമാക്കിയ ഇമാം മറാകിശി(റ) മാലികി മദ് ഹബ് കാരനും ആരാധനയിലും പ്രപഞ്ച ത്യാഗത്തിലും അങ്ങേയറ്റം എത്തിയവരുമാണ് മഹാനവർകൾ🔽നിരവധി ഗ്രന്ഥങ്ങള്‍ രജിച്ചിട്ടുണ്ട്. ഇവയിൽ തികച്ചും വ്യതിരക്തമായ ഗ്രന്ഥമാണ് തൻ റ്റെ "മിസ്ബാഹുള്ളലാം ഫിൽ മുസ്തഗിസീന ബി ഖൈറിൽ അനാം" എന്ന കൃതി. നബി (സ്വ) യുടെ ജീവിത കാലത്തും വഫാത്തിന്ന് ശേഷവും നബി (സ്വ) യോട് വിവിധ വിഷയങ്ങള്‍ക്ക് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവങ്ങളാണ് ഇതിലെ പരാമർഷം. 270 പേജുള്ള ഈ ഗ്രന്ഥം എല്ലാവരുംവായിക്കേണ്ടതാണ്. താൻ നബി (സ്വ) യോട് ഇസ്തിഗാാസ നടത്തിയപ്പോള്‍ ലഭിച്ച സഹായ വിവരണമാണ് ഇവിടെ മഹാനവർകള്‍ കുറിക്കുന്നത്.🔻കിതാബ് PDF COPY എന്റെ watsapp പിഎമ്മിൽ ബന്ധപ്പെട്ടാൽ ഫുള്ളായി തന്നെ തരാംനമ്പർ (09496210086)🔽" ഇമാം മറാകിശി (റ) പറയുന്നു. ഹിജ്റ 639 ൽ ഞാൻ ഒരു സംഘത്തോടൊപ്പം ഹജ്ജിന്ന് പോകവേ എനിക്ക് വഴി തെറ്റി. ദാഹിച്ചവശനായി മരിച്ചേക്കുമെന്ന ഘട്ടത്തിൽ നബി (സ്വ) യോട് സഹായം ചോദിച്ച് കൊണ്ട് ഞാൻيا محمد مستغيثا بالنبي صلى الله عليه وسلم👆യാ മുഹമ്മദ് ( മുഹമ്മദ് നബിയേ (സ്വ) എന്നെ സഹായിക്കണേ) എന്ന് വിളിച്ചു: ആ അർദ്ധ രാത്രി സമയത്ത് വഴി കാ ണിച്ച് തരാമെന്ന് പറഞ്ഞ് അപരിചിതനായ ഒരാള്‍ വന്ന് എന്റെ കൈ പിടിച്ചു. അതോടെ എന്റെ എല്ലാ പ്രയാസങ്ങളും നീങ്ങി' ദാഹം മാറുകയും ചെയ്തു. തുടർന്ന് എനിക്ക് ഒരു വഴികാട്ടിയെ കിട്ടുന്നത് വരെ എന്റെ കൂടെ അദ്ദേഹം വന്നു. പിന്നീട് അപ്രത്യക്ഷനായി . എവിടെപ്പോയെന്ന് കണ്ടില്ല(മിസ്ബാഹുള്ളലാം : 17).👇❓എനി ചോദിക്കട്ടെ മുജാഹിദുകളെ വഫാത്തായ നബി (സ്വ) യോട് സഹായാർത്ഥന നടത്തൽ ഷിർക്കാണ് പ്രാർത്ഥനയാണ് പ്രാർത്ഥന ഇബാദത്താണ് എന്നൊക്കെ നാഴികക്ക് നാൽപ്പത് വട്ടം കവലകളിൽ പറയാറില്ലേ ? !! എന്നാൽ ഇസ്തിഗാസ ആദ്യമായി ഷിർക്കാണെന്ന് വാദിച്ച വഹാബികളുടെ മുതിർന്ന ആചാര്യനായ ഇബ്നു തയ്മിയ്യക്ക് ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ച ഈ ഇമാമവർകള്‍ക്ക് ഈ ഷിർക്കും, പ്രാർത്ഥനയും, ഇബാദത്തും തിരിഞ്ഞിട്ടില്ലെ??,മഹാനവർകൾ വിദൂരത്ത് നിന്ന് വഫാത്തായ ഹബീബ് (സ്വ) യോട് ഇസ്തിഗാസ നടത്തിയിട്ട് ഈ വരുന്ന മുഹറം (2017) വന്നാൽ 800 വർഷം തികയാൻ പോകുന്നു ഈ വർഷക്കാലയളവിൽ എത്രയെത്ര പ്രകൽഭരായ മുജ്തഹിദീങ്ങൾ കടന്ന് പോയിട്ടുണ്ട് ഏതെങ്കിലും ഒരു ഇമാം മഹാനായ മറാകിശി ഇമാം ചെയ്തത് തൗഹീദിനെതിരാണെന്നോ കൊടും ഷിർക്കായ പ്രവൃത്തിയാണെന്ന് പറഞ്ഞോ ? അതല്ല പ്രസ്തുത കിതാബിന്ന് ഖണ്ഡനമെഴുതിയോ ? തെളിയിക്കാൻ സാധ്യമല്ല !!!ഇങ്ങനെയുള്ള ഇമാമീങ്ങളെയൊക്കെമുശ് രിഖുകളാക്കി മുജാഹിദുകള്‍ പറയുന്ന ഈ ഷിർക്കൻ വാദങ്ങള്‍ തീർത്തും പ്രമാണവിരുദ്ധവും വലിച്ചെറിയപ്പെടേണ്ട വാദങ്ങളുമാണ്.🔽ഒന്നാം നൂറ്റാണ്ട് മുതൽക്ക് പരിഷോധിച്ചാൽ ഇത് പോലെ പ്രയാസമുണ്ടായപ്പോൾ മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ പോയിട്ടും , വിദൂരത്ത് നിന്നും ഇസ്തിഗാസ നടത്തിയതും ഇത് മൂലം പരിഹാരം കിട്ടിയതുമായ സംഭവങ്ങൾ സ്വഹാബാക്കള്‍ , താബിഉകള്‍, തബ ഉത്താബിഉകള്‍ ,ഇമാമീങ്ങള്‍ തുടങ്ങിയവരുടെ ജീവിത ചരിത്രത്തിൽ ധാരാളം കാണാൻ സാധിക്കും.ഇവരുടെ തൗഹീദിലായി നാം ജീവിക്കുക ഷിർക്കൻ വാദവുമായി വരുന്ന പുത്തൻ വാദികളെ പുറം കാല് കൊണ്ട് തട്ടി മാറ്റുക.
ഇസ്തിഗാസ മദ്ഹബിൻറ്റെ ഇമാമീങ്ങൾ
മദ് ഹബിൻ റ്റെ ഒന്നാമത്തെ ഇമാമായ അബൂ ഹനീഫ ഇമാം(റ) ഹിജ് റ (80- 150) ഇസ്തിഗാസ .........മഹാനവർകൾ ചൊല്ലിയ 53 വരികളുള്ള "അൽഖസ്വീദത്ത്ന്നുഅമാനിയ്യ:" യിലെ ഏതാനും വരികളിവിടെ കുറിക്കുന്നു.يا سيد السادات جئتك قاصدا أرجو رضاك و أحتمي بحماكيا سيّدي كن شا فعى فى فاقتى انى فقير فى الــــــورى لغناكايا أكرم الثقلين يا كنز الورى جد لى بجودك أرضنى برضاكاأنا طامع بالجود منك ولم يكن لأبى حنيفة من الأنام ســـواكافعساك تشفع فيه عند شفاعتى فلقد غدا متمسكا بـــــــــعراكافلأنت أكرم شافع و مشفع ومن التجا بحماك نال وفاكافاجعل قراك شفاعة لى فى غد فعسى أكن فى الحشر تحت لواكاസാരം: നേതാക്കളിൽ നേതാവായവരെ! അങ്ങയുടെ പൊരുത്തവും കാവലും ആഗ്രഹിച്ചു ഞാനിതാ വന്നിരിക്കുന്നു.മനുഷ്യ-ഭൂതവർഗ്ഗത്തിൽ വെച്ച് ഏറ്റം ആദരനീയരായവരെ! അങ്ങയുടെ ധർമ്മവും പ്രീതിയും എനിക്കുവേണം.എന്റെ ഹ്രദയം അങ്ങയെയല്ലാതെ മറ്റാരേയും തേടുകയില്ല. അവിടത്തെ ധർമത്തിനായി മ്ജാൻ അതിയായ ആഗ്രഹമുള്ളവനാണ്.മഹ്ഷറയിലും അങ്ങയുടെ ശുപാർശയും ഔദാര്യവും ലഭിക്കുമെന്ന പ്രതീക്ഷയാണ് അബൂഹാനീഫക്കുള്ളത്. അതിനാല അങ്ങയുടെ പിടിവള്ളി ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു.താങ്ങൾ ആദരണീയരായ ശുപാർഷകാനും കാക്കുന്നവനുമാകുന്നു. അങ്ങയുടെ ശുപാർശ നാളെ എനിക്ക് ലഭിക്കണം. മഹ്ഷറയിൽ അങ്ങയുടെ കൊടിക്കീഴിൽ ഞാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.(അൽഖസീദത്തുന്നുഅമാനിയ്യ:)"അൽഖയ്റാത്തുൽഹിസാൻ" എന്നാ ഗ്രന്ഥത്തിൽ പ്രസ്തുത കാവ്യഗ്രന്ഥം ഇമാം ഹനീഫയുടെതായി മഹാനായ ഇബ്നുഹജറുൽ ഹയ്തമീ(റ) പരിചയപ്പെടുത്തിയിട്ടുണ്ട്.അതേ പോലെ അൽഖസ്വീദത്തുന്നുഅമാനിയ്യ: ഇമാം അബൂഹനീഫ(റ) യുടെതാനെന്നും ഹി: 1268-ൽ ഖുസ്ത്വുൻത്വിനിയ്യയിൽ വച്ച് പ്രസിദ്ദീകരിച്ചതായും "ഇഖ്തിഫാഉൽഖാനൂഅ ബിമാഹുവമത്വ് ബൂഅ" (إكتفاع القنوع بما هو مطبوع) എന്ന ഗ്രന്ഥത്തിന്റെ (1/49) ൽ പരമാർഷിച്ചിട്ടുണ്ട്. അതുപോലെ "മുഅജമുൽമത്വ്ബൂആത്ത്" (معجم المطبوعات) 1/303-ലും "മുഅജമുല്മുഅല്ലിഫീൻ" (معجم المؤلّفين) 1/30-ലും "ഈളാഹുൽമക്നൂൻ ഫിദ്ദയ്ലി അലാകശ്ഫിള്ളൂനൂൻ" (إيضاح المكنون في الذيل علي كشف الظنون) 2/14-ലും പ്രസ്തുത കാവ്യങ്ങൾ ഇമാം അബൂഹനീഫ(റ) യുടെതാനെന്ന പരാമർശമുണ്ട്.എന്നാൽ ഹി: 790 -ൽ ജനിച്ച മുഹമ്മദുൽ അബ്ശീഈ(റ) യും പ്രസ്തുത കാവ്യങ്ങൾ ആലപിച്ചതായി പറയപ്പെടുന്നത് ഇതിനെതിരല്ല. കാരണം ഒരാൾക്ക് മറ്റൊരാളുടെ കാവ്യങ്ങൾ എടുത്തുദ്ദരിക്കാമല്ലോ.......______________ഇസ്തിഗാസ..... മദ് ഹബിൻ റ്റെ രണ്ടാമത്തെ ഇമാമായമാലികി ഇമാം റ...... പടിപ്പിക്കുന്നു......: ♻ പ്രമുഖ മുസ്ലിം ഭരണാധികാരിയായിരുന്ന അബൂജഅ്ഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി ﷺ യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു." ഓ ഇമാം , ഞാന്‍ ഖിബ്ലയിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കുകയാണോ അതല്ല തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കയാണോ വേണ്ടത് ? "🎓 ഇമാം മാലിക് (റ) പറഞ്ഞു:.💠 " എന്തിന് തിരുനബിയിൽ ﷺ നിന്ന് നീ മുഖം തിരിക്കണം?അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റേയും വസീല അല്ലേ. അതിനാല്‍ തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് അവിടത്തോട് ശിപാര്‍ശ തേടൂ.നിങ്ങളുടെ വിഷയത്തില്‍ നബി ﷺ യുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കും. അല്ലാഹു പറഞ്ഞില്ലേ അവന്‍ സ്വശരീരങ്ങളെ ആക്രമിക്കുകയും (ദോഷം ചെയ്യുകയും) തുടര്‍ന്ന് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി ﷺ അവര്‍ക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്."📕(അശ്ശിഫാ ഖാദീഇയാദ് 2 :41)©📣صوت الدعوة لاهل السنة ➖➖➖➖ഇത് ഉദ്ദരിച്ച ധാരാളം ഇമാമീങ്ങളും കിതാബുകളും........ ചുവടെ കൊടുക്കുന്നു.....: قال الإمام مالك للخليفة المنصور لما حج وزار قبر النبي صلى الله عليه وسلم وسأل مالكا قائلاً ( يا أبا عبد الله أستقبل القبلة وأدعوا أم أستقبل رسول الله صلى الله عليه وسلم ؟ قال : ولِم تصرف وجهك عنه وهو وسيلتك ووسيلة أبيك ءادم عليه السلام الى الله تعالى ؟ بل استقبله واستشفع به فيشفعه الله1) كتاب فضائل مالك للإمام أبي الحسن على بن فهر الرازي المصري .2) الشفاء بتعريف حقوق المصطفي للإمام أبي الفضل القاضي عياض (المتوفى: 544هـ) ج 2, ص 92,طبع دار الفيحاء - عمان .3) ترتيب المدارك وتقريب المسالك للإمام أبي الفضل القاضي عياض (المتوفى: 544هـ)ج 1, ص101, طبع مطبعة فضالة - المحمدية، المغرب .4) مصباح الظلام في المستغيثين بخير الأنام في اليقظة والمنام للإمام المحدث أبي عبد الله محمد بن موسي المراكشي (المتوفي 683هـ) ص19, طبع دار الكتب العلمية بيروت ـ لبنان .5) ) أنوار البروق في أنواع الفروقللعلامة شهاب الدين أحمد بن إدريس المالكي الشهير بالقرافي (المتوفى: 684هـ) ج3 ص 52 طبع عالم الكتاب .6) المدخل للإمام أبي عبد الله محمد بن محمد الفاسي المعروف بـ إبن الحاج المالكي (المتوفى : 737هـ)ج 1, ص 260, طبع دار الفكر ,بيروت لبنان .7) هداية السالك إلى المذاهب الأربعة في المناسكللإمام عز الدين بن جماعة الكناني الشافعي ( المتوفي : 767هـ) ج 3 ص 138 طبع دار البشائر الإسلامية .8) غاية السول في خصائص الرسول صلى الله عليه وسلمللإمام سراج الدين أبو حفص عمر بن عليّ الأنصاريّ الشافعيّ الشهيـر بإبن الـمُـلَـقِّـن (المتوفى: 804هـ) ج 1, ص 275, طبع دار البشائر الإسلامية - بيروت .9) إمتاع الأسماع للإمام أحمد بن علي المقريزي (المتوفى: 845هـ) ج 14, ص 617, طبع دار الكتب العلمية - بيروت .10) تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريفللإمام محمد بن أحمد بن الضياء محمد القرشي العمري المكي الحنفي، بهاء الدين أبو البقاء، المعروف بابن الضياء (المتوفى: 854هـ) ج1, ص342, طبع دار الكتب العلمية - بيروت / لبنان .11) ) وفاء الوفاء بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 4,ص 197, طبع دار الكتب العلمية - بيروت ز12) خلاصة الوفا بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 1,ص 425 .13) المواهب اللدنية للعلامة أحمد بن محمد القسطلاني (المتوفى: 923هـ) ج 3, ص 594,طبع المكتبة التوفيقية، القاهرة- مصر .14) سبل الهدى والرشاد للإمام العلامة محمد بن يوسف الصالحي الشامي (المتوفى: 942هـ) ج 12, ص 395 , طبع دار الكتب العلمية بيروت - لبنان .15) شرح الشفاء للإمام علي بن (سلطان) محمد المعروف بـأبي الحسن نور الدين الملا الهروي القاري (المتوفي : 1014هـ) ج 2, ص 73, طبع دار الكتب العلمية - بيروت .16) نسيم الرياض في شرح الشفاء للإمام شهاب الدين أحمد بن محمد الخفجي المصري (المتوفي :1079) ج 3 ص 398 ,طبع دار الكتب العلمية ,بيروت لينان .17) شرح الزرقاني على المواهب اللدنية للإمام أبي عبد الله محمد بن عبد الباقي الزرقاني المالكي (المتوفى: 1122هـ), ج 12, ص 194 طبع دار الكتب العلمية بيروت ـ لبنان .______________ഇസ്തിഗാസ മദ് ഹബിൻ റ്റെ മൂന്നാമത്തെ ഇമാം ശാഫിഈ റ..ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി മഹാനായ ഇമാം ശാഫിഈ റ അബൂ ഹനീഫ ഇമാമിൻ റ്റെ മഖ്ബറയിൽ ചെന്ന് രണ്ട് റക് അത്ത് നിസ്കരിച്ച് കൊണ്ട് ദുആഹ് നടത്തിയാൽ എനിക്ക് ആവശ്യം നിറവേറിക്കിട്ടാറുണ്ട് കൂടാതെ മഹാനവർകളുടെ മഖ്ബറ കൊണ്ട് ബറകത്തെടുക്കാറുമുണ്ട് .....أَخْبَرَنَا الْقَاضِي أَبُو عَبْد اللَّهِ الْحُسَيْنُ بْن عَلِيّ بْن مُحَمَّد الصيمري قال أنبأنا عمر بن إبراهيم قال نبأنا عَلِيّ بْن ميمون قَالَ: سمعت الشافعي يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم- يَعْنِي زائرا- فإذا عرضت لي حاجة صليت ركعتين وجئت إِلَى قبره وسألت الله تعالى الحاجة عنده، فما تبعد عني حتى تقضى.تاريخ بغداد :1/123و (مناقب ابى حنيفة لموفق المكي :453)و (أخبار أبى حنيفة للصيمري : 94)و (خيرات الحسان لابن حجر 94)............_____________മദ് ഹബിൻബ്റ്റെ നാലാമത്തെ ഇമാം അഹ്മദുബ്നു ഹൻബൽ(റ)(വിയോഗം:241) 🌷പത്തുലക്ഷം ഹദീസുകൾ മനപ്പാഠമാക്കിയ ഹൻബലി മദ്ഹബിൻറെ ഇമാമായ അഹ്മദുബ്നു ഹൻബൽ(റ)പണ്ഡിതലോകത്ത് പരിചയപ്പെടുത്തെണ്ടാതില്ലാത്ത വിധം പ്രശസ്തനാണ് .അദ്ദേഹം നടത്തിയ ഇസ്തിഗാസ കാണുക . قال عبد الله بن أحمد بن حنبل قال سمعت أبي يقول حججت خمسة حجج منها اثنتين راكبا وثﻻثة ماشيا أو ثﻻثا راكبا واثنين ماشيا فضللت الطريق في حجة وكنت ماشيا فجعلت أقول يا عباد الله دلوني على الطريق قال:فلم أزل أقول ذلك حتى وقفت على الطريق أو كما قال أبي ( تاريخ دمشق الكبير لإبن عساكر:5/298، شعب الإيمان للبيهقي 6/128، ، البدايةوالنهاية لإبن كثير 10/278 ) ഇമാം അഹ്മദ്(റ)പറയുന്നു:ഞാൻ അഞ്ച് ഹജ്ജ് ചെയ്തിട്ടുണ്ട് .മൂന്ന് തവണ കാൽനടയായിട്ടാണ് ഹജ്ജിനു പോയത് .ഒരു യാത്രയിൽ എനിക്ക് വഴിതെറ്റിയപ്പോൾ "അല്ലാഹുവിൻറെ അടിമകളെ എനിക്ക് വഴി കാണിച്ചു തരൂ "എന്ന് ഞാൻ വിളിച്ചു സഹായം തേടിക്കൊണ്ടെയിരുന്നു .അതിനാൽ എനിക്ക് വഴി അറിയാൻ കഴിഞ്ഞു .ഇബ്നു കസീറിൻറെ അൽ ബിദായത്തു വന്നിഹായ (10/278),ഹാഫിള് ഇബ്നു അസാകിർ (റ)വിൻറെ താരിഖുദ്ധിമഷ്ഖിൽ കബീർ(5/298),ഇമാം ബൈഹഖിയുടെ ശുഅബുൽ ഈമാൻ (6/128)എന്നീ ഗ്രന്ഥങ്ങൾ ഈ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്.ഇമാമിൻറെ ജീവിതത്തിലെ മറ്റു ചില രീതികൾ കൂടി മകൻ അബ്ദുല്ല(റ)പറയുന്നുണ്ട്: قال عبد الله بن أحمد:رأيت أبي يأخذ شعرة من شعر رسول الله صلى الله عليه وسلم فيضعها على فمه يقبلها وأحسب أني رأيته يضعها على عينيه ويغمسها في الماء ويشربه يستشفي به ...الخ قاله الحافظ في تاريخ الإسلام ( ترجمةالإمام أحمد:ص/63 ) എൻറെ പിതാവ് തിരുനബി (സ്വ )യുടെ തിരുകേശം എടുത്ത് ചുംബിക്കുകയും അത് വെള്ളത്തിൽ മുക്കി രോഗശമനം തേടുകയും ചെയ്യാറുണ്ടായിരുന്നു .ഹാഫിളു ദ്ദഹബിയുടെ താരിഖുൽ ഇസ്ലാമിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട് .(തർജമത്തുൽ ഇമാം അഹമദ് )അനിഷേധ്യമായ ഈ ചരിത്ര വസ്തുതകൾക്ക് പ്രമാണിക പിൻബലമില്ലെന്നു ആർക്ക് പറയാനാവും ? അഭൗതിക മാർഗത്തിൽ അല്ലാഹു അല്ലാത്തവരിൽ നിന്ന് ഗുണം പ്രതീക്ഷിക്കൽ ശിർക്കാണ് എന്ന് പറയുന്ന വഹാബികളുടെ ഭാഷയിൽ ഇമാമവർകൾ ആരായിരിക്കും ?? 🌷 point........ ബുദ്ധി പുത്തനാശയക്കാരുടെ നേതാക്കന്മാർ ക്ക് പണയം വെച്ചിട്ടില്ലാത്ത അൽപമെങ്കിലും ചിന്താ ശേഷിയുള്ള മുജാഹിദ് പ്രവർത്തകരോടായി പറയട്ടെ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ ഇത് പോലുള്ള കാര്യങ്ങൾ ശിർക്ക് ആയിരുന്നുവെങ്കിൽ ലക്ഷകണക്കിനു ഹദീസുകൾ മനപ്പാഠം ഉള്ള മദ് ഹബിൻ റ്റെ ഇമാമുമാർ ഇസ്തിഗാസ ചെയ്യുമായിരുന്നൊ ?, അവർ അത് പടിപ്പിക്കുമായിരുന്നൊ??? മറ്റു ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തി വെക്കുമായിരുന്നോ?ചിന്തിക്കൂ മുജാഹിദ് സുഹുർത്തെ .ഇസ്ലാമിനെ കുറിച്ചു പഠിക്കൂ ഇമാമിങ്ങളിലൂടെ.എന്നിട്ട് വഹാബിസം എന്ന ജഹാലത്തിനെ വലിച്ചെറിയൂ ...!!
ഇസ്തിഗാസ ഇബ്നുതയ്മിയ്യ ശിഷ്യൻ
ഇസ്തിഗാസ أبو عبد الله أحمد بن يحيى الجلّاء🔷🔷🔻📖📖📖📖👇ഉദ്ധരിക്കുന്നത് 🔻ഇബ്നു തയ്മിയ്യയുടെശിഷ്യൻഇബ്നു ഫള്ലില്ലാഹിൽ ഉമരി യുടെ സ്വന്തം കിതാബായ മസാലികുൽ അബ്സ്വാർ , വിയോഗം (749)....🔰الكتاب: مسالك الأبصار في ممالك الأمصارالمؤلف: أحمد بن يحيى بن فضل الله القرشي العدوي العمري، شهاب الدين(المتوفى: ٧٤٩هـ)🔷🔷🔻ഷൈഖുമാരെ പരിചയപ്പെടുത്തുന്നത് നോക്കൂ👇ലാസ്റ്റ് ഭാഗം ഇബ്നു തയ്മിയ്യയെ കാണാംقرأ العربية أولاً على الشيخ كمال الدين ابن قاضي شهبة، ثم على قاضي القضاة شمس الدين بن مسلم، والفقه على قاضي القضاة شهاب الدين ابن المجد عبد الله، وعلى الشيخ برهان الدين،👇وقرأ الأحكام الصغرى على الشيخ تقي الدين ابن تيمية،👆🏻👆🏻👆🏻👆🏻👆🏻👆🏻🔷🔷🔻ഇസ്തിഗാസ ആദ്യമായി ഷിർക്കാണെന്ന് വാദിച്ച മുജായിദുകളുടെ ഷൈഖുൽ ഇസ്ലാമെന്നറിയപ്പെടുന്ന ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ വളരെ പ്രാധാന്യത്തോടെ തൻ റ്റെ കിതാബിൽ ഉദ്ധരിക്കുന്ന സംഭവം നോക്കൂ👇🔷🔷🔻٣١- أبو عبد الله أحمد بن يحيى «٣» الجلّاء «١٣»وقال: دخلت المدينة، وبي فاقة، فتقدّمت إلى القبر، وقلت:" ضيفك يا رسول الله!،ثم غفوت، فرأيت النبي صلى الله عليه وسلم وقد أعطاني رغيفا، فأكلت نصفه، وانتبهت، وبيدي النصف الآخر" «١» .🔷🔷🔻" ഷൈഖ് അഹ്മദുബ്നു യഹ്യൽ ജല്ലാഹ് (റ) പറയുന്നു. ഞാൻ ഭക്ഷണമൊന്നും ലഭിക്കാതെ വളരെ വിഷമിച്ചവനായി മദീനയിൽ ചെന്ന് നബി (സ) യുടെ ഖബറിന്നടുത്ത് ചെന്ന് പറഞ്ഞു' യാറസൂലല്ലാഹ് ഞാൻ അങ്ങയുടെ അതിഥി യായി ഇതാ വന്നിരിക്കുന്നു ' ! അങ്ങനെ ഞാൻ അല്പം ഉറങ്ങി . അപ്പോള്‍ നബി (സ) യെ കാണുകയും നബി (സ) എനിക്ക് ഒരു റൊട്ടി തരുകയും ഞാനതിൻ റ്റെ പകുതി ഭക്ഷിക്കുകയും ചെയ്തു. ഉണർന്ന് നോക്കുംബോള്‍ ബാക്കി ഭാഗം എൻ റ്റെ കയ്യിൽ ശേഷിപ്പുൻ ടായിരുന്നു" ......«مسالك الأبصار في ممالك الأمصار»( മസാലിക്കുൽ അബ്സ്വാർ 8/118-347)പേജുകളിൽ ഇസ്തിഗാസ നടത്തിയ പൻ ടിതരെ പരിചയപ്പെടുത്തി അൻ ഗീകരിക്കുന്നു....🔷🔷🔻🍁🍁🍁🍁🍁🍁നിഷ്പക്ഷ മതികളേ ഇസ്തിഗാസ സ്തിരപ്പെടുത്താൻ മറ്റു ധാരാളം ഉദ്ധരണികള്‍ ഇല്ലാഞ്ഞിട്ടല്ല മുജായിദുകളേ ....🔷🔷🔻ഇത് കൊടുക്കാൻ കാരണം ഇസ്തിഗാസ ഷിർക്കാണെന്ന് ആദ്യമായി ലോകത്ത് വാദിച്ച ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ പോലും🔻വളരെ പ്രാധാന്യത്തോടെ ഇത്തരം കാര്യങ്ങളൊക്കെ ഉദ്ധരിക്കുംബോള്‍ വളരെ സന്തോഷവും അതോടൊപ്പം🔻😢😢😢കേരള മുജായിദുകളോട്അല്പം സഹതാപവും തോന്നിപ്പോയി ...... അത് കൊൻ ടാണ് .....🔷🔷🔻
ഇസ്തിഗാസ ഇമാമീങ്ങളിലൂടെ ഭാഗം .01.
റം ലി ഇമാം____" ഷാഇഫീ മദ് ഹബിലെ കർമ്മ ശാസ്ത്ര പണ്ടിതനായ കേരളത്തിലെ പുത്തൻ വാദികളുടെ നവോതഥാന നേതാക്കളിൽ ഒരാളായ കെ എം മൗലവി പോലും മുജദ്ദിദാണെന്ന് പരിചയപ്പെടുത്തിയറം ലി ഇമാമിനോട് മരണപ്പെട്ട അംബിയാ , അൗലിയാക്കളോട് പ്രയാസഘട്ടത്തിൽ യാ റസൂലല്ലാഹ്, യാ മുഹ്യദ്ദീൻ ഷൈഖെ , യാ ബദ് രീങ്ങളെ എന്നിങ്ങനെ തുടങ്ങിയ ഇസ്തിഗാസ വിളിയെ പറ്റി ചോദിച്ചതിന്ന് മറുപടി ഫത് വയായി മഹാനവർകൾ പടിക്കുന്നു..?"അംബിയാ അൗലിയാഇന്നോട് ഇസ്തിഗാസ അനുവദനീയമാകുന്നു അവർ വഫാതിന്ന് ശേഷമാണെങ്കിലും കാരണം അംബിയാക്കളുടെ മുഹ്ജിസത്തും, അൗലിയാക്കളുടെ കറാമത്തും മരണ ശേഷം മുറിഞ്ഞ് പോകുന്നില്ല, അവർ ഖബറിൽ ജീവിക്കുന്നവരും, ഖബറിൽ വെച്ച് നിസ്ക്കരിക്കുന്നവരും, ഹജ്ജ് ചെയ്യുന്നവരുമാണെന്ന് ഹദീസിൽ സ്തിരപ്പെട്ട് വന്നിട്ടുണ്ട്"وفي فتاوى شمس الدين الرملي الشافعي ما نصه ( سئل عما يقع من العامة من قولهم عند الشدائد : يا شيخ فلان ، يا رسول الله ، ونحو ذلك من الاستغاثة بالأنبياء والمرسلين والأولياء والعلماء والصالحين فهل ذلك جائز أم لا ؟ وهل للرسل والأنبياء والأولياء والصالحين والمشايخإغاثةٌ بعد موتهم ؟ وماذا يرجح ذلك ؟فأجاب : بأن الأستغاثة بالأنبياء والمرسلين والأولياء والعلماء والصالحين جائزة ، وللرسل والأنبياء والأولياء والصالحين إغاثة بعد موتهم ، لأن معجزة الأنبياء وكرامة الأولياء لا تنقطع بموتهم ، أما الأنبياء فلأنهم أحياء في قبورهم يصلون ويحجون كما وردت به الأخبار ، وتكون الإغاثة منهم معجزة لهم ، وأما الأولياء فهي كرامة لهم فإن أهل الحق على أنه يقع من الأولياء بقصد وبغير قصد أمور خارقة للعادة يجريها الله تعالى بسببهم )) اه.______________...2...അബ്ദുൽ ഖാസിം സാബിതുബ്നുൽ അഹ്മദൽ ബഗ്ദാദി(റ) ജനനം ഹിജ് റ (401)____________" മഹാനവർകൾ മസ്ജിദുന്നബവിയിൽ ആയിരിക്കുംബോൾ ഒരാൾ വന്ന് നബി സ്വ യുടെ ഖബറിന്നരികിൽ വെച്ച് സുബ് ഹി ബാങ്ക് കൊടുക്കുക യായിരുന്നു, അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്ന് പറഞ്ഞപ്പോഴേക്ക് പള്ളിയിലെ ജോലിക്കാരനിലൊരാൾ വന്ന് യാതൊരു പ്രകോപനവുമില്ലാതെ ബാങ്ക് കൊടുത്തയാളെ മുഖത്തടിക്കുകയുണ്ടായി , അടി കിട്ടിയ ആ മനുഷ്യൻ കരഞ്ഞ് കൊണ്ട് നബി സ്വ യുടെ ഖബറിങ്കൽ വന്ന് പറഞ്ഞു!!! യാ റസൂലല്ലാഹ് ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ വെച്ചാണ് മർദ്ധിക്കപ്പെട്ടിരിക്കുന്നത് , തൽസമയം തന്നെ അടിക്കപ്പെട്ടയാൾ ബോധം കെട്ട് വീണു വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല, മൂന്ന് ദിവസം കഴിഞ്ഞ് അയാൾ മരണപ്പെടുകയും ചെയ്തു"......( താരീഖ് ദിമശ്ഖ് ഇബ്നു അസാകിർ റ) , ഇമാം മറാകിശി മിസ്ബാഹുള്ളലാം എന്ന കിതാബുകളിൽ രേഖപ്പെടുത്തി)١٠١٧ - ثابت بن أحمد بن الحسين أبو القاسم البغدادي قدم دمشق حاجا وذكر أنه سمع أبا القاسم بن بشران ببغداد وأبا الفتح سليم بن أيوب الرازي (١) وأبا الفرج بن برهان العراك (٢) بصور وأبا ذر عبد بن أحمد الهروي بمكة وأبا بكر محمد بن جعفر بن علي الميماسي بعسقلان روى عنه الفقيه أبو الفتح نصر بن إبراهيم وشيخنا أبو الفضل أحمد بن الحسين بن أحمد بن القاسم سبط الكاملي اخبرنا أبو الفتح نصر الله بن محمد حدثنا نصر بن إبراهيم إملاء حدثنيأبو القاسم ثابت بن أحمد بن الحسين البغدادي أنه رأى رجلا بمدينة النبي (صلى الله عليه وسلم) أذن الصبح عند قبر رسول الله (صلى الله عليه وسلم) وقال فيه الصلاة خير من النوم فجاءه خادم من خدام المسجد فلطمه حين سمع ذلك فبكى الرجل وقال يا رسول الله في حضرتك يفعل بي هذا الفعال ففلج الخادم في الحال وحمل إلى داره فمكث ثلاثة أيام وماتقرأت بخط أبي الفرج غيث بن علي حدثنا ثابت بن أحمد بن الحسين أبو القاسم البغدادي شيخ قدم علينا وذكر أنه سمع من عبد الملك بن بشران وأبي ذر الحافظ وسكن بن جميع والفقيه سليم وأبي الفرج بن برهان وعبد العزيز بن عبد الملك اليماني وأبي بكر الميماسي وأبي بكر الحافظ وغيرهم وأن له إجازة من كل واحدمنهم وكتب لنا خطه بالإجازة بجميع مسموعاته في مستهل شهر ربيع الأول سنة سبع وسبعين وأربعمائة وسئل عن مولده فقال في مستهل محرم سنة إحدى وأربعمائة توجه طالبا للحج في شهر ربيع الأول المذكور ولم نقف له بعد ذلك على خبر…………….. تاريخ دمشق…. إبن عساكر…….______________...3....ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച് വഫാത്തായ ഒരു ലക്ഷത്തിൽ പരം ഹദീസ് മനപ്പാടമുണ്ടായിരുന്ന അഞ്ഞൂറിൽ പരം കിതാബുകളുടെ രചയിതാവും, ഹാഫിളും , ഷാഫിഈ മദ് ഹബുകാരനും കൂടിയായഅൽ ഹാഫിൾജലാലുദ്ദീനി സുയൂത്വി (റ)_________ഇസ്തിഗാസ നടത്തുകയും നടത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തത് യഥേഷ്ടമുണ്ട്. മരണപ്പെട്ടവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് പ്രമാണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുന്ന കൃതികള്‍ യഥേഷ്ടം ഇമാം സുയൂഥി (റ) രചിച്ചിട്ടുണ്ട്.റോമക്കാര്‍ മഴ യില്ലാത്ത സമയത്ത് അബു അയ്യൂബുല്‍ അന്‍സ്വാരി (റ) യുടെ ഖബ്റിഞ്ഞടുത്ത് ചെന്ന് മഴ തേടാറുണ്ടായിരുന്നു.''(ദുര്‍റു സ്വഹാബ ഫീമന്‍ ദഖല മിനസ്സ്വഹാബ 115)ومات أبى أيوب اﻷنصاري بالقسطنطينية وقبره هناك يستقى به الروم إذا قحطوا (درالسحابة فيمن دخل مصر من الصحابة للحافظ السيوطي : ص/115)പത്താം നൂറ്റാണ്ടിലെ മുജദ്ദിദെന്ന് കെ എം മൗലവി പരിചയപ്പെടുത്തിയ ഇമാം സുയൂഥി (റ) അറുനൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മഹാനാണ്. ഇസ്തിഗാസ ഉറപ്പിക്കാന്‍ ഗ്രന്ഥ രചന നടത്തിയ മഹാനാണ് . ഏതാനും വരികള്‍ കാണുക .الْفَتَاوَى الصوفية]👇[تَنْوِيرُ الْحَلَكِ فِي إِمْكَانِ رُؤْيَةِ النَّبِيِّ وَالْمَلَكلَكَ،وَفِي كِتَابِ مِصْبَاحِ الظَّلَامِ فِي الْمُسْتَغِيثِينَ بِخَيْرِ الْأَنَامِ للإمام شمس الدين محمد بن موسى بن النعمان قَالَ: سَمِعْتُ يوسف بن علي الزناني يَحْكِي عَنِ امْرَأَةٍ هَاشِمِيَّةٍ كَانَتْ مُجَاوِرَةً بِالْمَدِينَةِ، وَكَانَ بَعْضُ الْخُدَّامِ يُؤْذِيهَا، قَالَتْ: فَاسْتَغَثْتُ بِالنَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَسَمِعْتُ قَائِلًا مِنَ الرَّوْضَةِ يَقُولُ: أَمَا لَكِ فِيَّ أُسْوَةٌ؟ فَاصْبِرِي كَمَا صَبَرْتُ، أَوْ نَحْوَ هَذَا، قَالَتْ: فَزَالَ عَنِّي مَا كُنْتُ فِيهِ وَمَاتَ الْخُدَّامُ الثَّلَاثَةُ الَّذِينَ كَانُوا يُؤْذُونَنِي،(الحاوي للفتاوى للسيوطي: 2/261)ഇബ്നുന്നുഅ്മാന്‍ (റ) വില്‍ നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്‍പെട്ട ഒരു സ്ത്രീ പറയുന്നു. എന്‍റെ ചില സേവകര്‍ എന്നെ ബുദ്ധിമുട്ടിച്ചു. ഞാന്‍ നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള്‍ തിരുനബിയുടെ റൗളയില്‍ നിന്ന് ഒരശരീരി ഞാന്‍ കേട്ടു. നിനക്ക് എന്നില്‍ മാതൃകയില്ലേ? ഞാന്‍ ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര്‍ തുടരുന്നു. ആ സമയത്ത് എനിക്കവരില്‍ നിന്നുണ്ടിവുന്ന വിഷമങ്ങള്‍ നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.(അല്‍ഹാവീ ലില്‍ ഫതാവ : 2/261): ഉദ്ദേശ്യ സാഫല്യത്തിന് തവസ്സുലും ഇസ്തിഗാസയും ഉള്‍പ്പെട്ട പ്രാര്‍ത്ഥന ചൊല്ലാന്‍ ഇമാം സുയൂഥി (റ) പടിപ്പിക്കുന്നത് കാണുക..يا رب بالقران العظيم وما فيه من أسمائك العظيمة وبحمد صلى الله عليه وسلم نبيك نبى الرحمة يا محمد توسلت بك بك إلا ربك ثم تطلب حاجتك يستجاب لك إن شاء الله (الرحمة في الطب والحكمة ﻷسيوطى : ص 265-223-230)''അല്ലാഹുവെ നിന്‍റെ മഹത്തായ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും നിന്‍റെ ്രപവാചകനായ കാരുണ്യവാനായ മുഹമ്മദ് നബി (സ) യെ കൊണ്ടും ഞാന്‍ ചോദിക്കുന്നു. ഓ മുഹമ്മദ് നബിയേഅങ്ങയെ കൊണ്ട് നാഥനിലേക്ക് ഞാന്‍ തവസ്സുലാക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ആവശ്യങ്ങള്‍ ചോദിച്ചാല്‍ എളുപ്പത്തില്‍ ഉത്തരം ലഭിക്കുന്നതാണ്.(അര്‍റഹ്മത്തു ഫിത്വിബ്ബി വല്‍ഹിക്മ : 265-223-230).........സൂറത്തുന്നിസാഇലെ 64 മത്തെ ആയത്തിൻ റ്റെ വിശദീകരണത്തിൽ ഖുർതുബി ഇമാമും, അബൂ ഹയ്യാൻ റ വിനെ പോലുള്ള മുഫസ്സിരീങ്ങൾ നബി സ്വ യുടെ വഫാതിൻ റ്റെ മൂന്നാം ദിവസം ഒരു അഹ് റാബി വന്ന് നബി സ്വ യുടെ ഖബറിങ്കൽ വന്ന് തലയിൽ മണ്ണ് വാരിയിട്ട്" വലൗ അന്നഹും" എന്ന ആയത്ത് ഓതി പാപ മോചനത്തിന്ന് വേണ്ടി ശുപാർഷ തേടുന്ന സംഭവം അലിയ്യ് റ യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്ഇതിൻ റ്റെ പൂർണ്ണ സനദ് സുയൂത്വി ഇമാം അൽ ഹാവീ ലിൽ ഫതാവയിൽ കൊണ്ട് വരുന്നു..وَقَالَ ابن السمعاني فِي الدَّلَائِلِ:أَخْبَرَنَا أبو بكر هبة الله بن الفرجأَخْبَرَنَا أبو القاسم يوسف بن محمد بن يوسف الخطيبأَخْبَرَنَا أبو القاسم عبد الرحمن بن عمر بن تميم المؤدبحَدَّثَنَا علي بن إبراهيم بن علانأَخْبَرَنَا علي بن محمد بن عليحَدَّثَنَا أحمد بن الهيثم الطائيحَدَّثَنِي أَبِي عَنْ أَبِيهِ عَنْ سَلَمَةَ بْنِ كُهَيْلٍ عَنْ أبي صادق عَنْ عَلِيِّ بْنِ أَبِي طَالِبٍ - رَضِيَ اللَّهُ عَنْهُ - قَالَ:قَدِمَ عَلَيْنَا أَعْرَابِيٌّ بَعْدَ مَا دَفَنَّا رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَرَمَى بِنَفْسِهِ عَلَى قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَحَثَا مِنْ تُرَابِهِ عَلَى رَأْسِهِ، وَقَالَ: يَا رَسُولَ اللَّهِ، قُلْتَ فَسَمِعْنَا قَوْلَكَ وَوَعَيْتَ عَنِ اللَّهِ فَأَوْعَيْنَا عَنْكَ، وَكَانَ فِيمَا أَنْزَلَ اللَّهُ عَلَيْكَ: {وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا} [النساء: ٦٤] وَقَدْ ظَلَمْتُ نَفْسِي وَجِئْتُكَ تَسْتَغْفِرَ لِي، فَنُودِيَ مِنَ الْقَبْرِ أَنَّهُ قَدْ غُفِرَ لَكَ،👇👇 മുകളിൽ പറഞ്ഞ ഭാഗത്ത് തന്നെ ഉമർ റ യുടെ യാ സാരിയ അൽ ജബൽ അൽ ജബൽ എന്ന ഹദീസ് രേഖപ്പെടുത്തുന്നുثُمَّ رَأَيْتُ فِي كِتَابِ مُزِيلِ الشُّبُهَاتِ فِي إِثْبَاتِ الْكَرَامَاتِ لِلْإِمَامِ عماد الدين إسماعيل بن هبة الله بن باطيس مَا نَصُّهُ: وَمِنَ الدَّلِيلِ عَلَى إِثْبَاتِ الْكَرَامَاتِ آثَارٌ مَنْقُولَةٌ عَنِ الصَّحَابَةِ وَالتَّابِعِينَ فَمَنْ بَعْدَهُمْ مِنْهُمُ الْإِمَامُ أَبُو بَكْرٍ الصِّدِّيقُ - رَضِيَ اللَّهُ عَنْهُ - قَالَ لعائشة - رَضِيَ اللَّهُ عَنْهَا -: إِنَّمَا هُمَا أَخَوَاكِ وَأُخْتَاكِ، قَالَتْ: هَذَانِ أَخَوَايَ محمد وعبد الرحمن، فَمَنْ أُخْتَايَ وَلَيْسَ لِي إِلَّا أسماء، فَقَالَ: ذُو بَطْنِ ابْنَةِ خَارِجَةَ قَدْ أُلْقِيَ فِي رُوعِي أَنَّهَا جَارِيَةٌ، فَوَلَدَتْ أم كلثوم،وَمِنْهُمْ عُمَرُ بْنُ الْخَطَّابِ - رَضِيَ اللَّهُ عَنْهُ - فِي قِصَّةِ سَارِيَةَ حَيْثُ نَادَى وَهُوَ فِي الْخُطْبَةِ: يَا سَارِيَةُ الْجَبَلَ الْجَبَلَ، فَأَسْمَعَ اللَّهُ سَارِيَةَ كَلَامَهُ وَهُوَ بِنَهَاوَنْدَ، وَقِصَّتُهُ مَعَ نِيلِ مِصْرَ وَمُرَاسَلَتُهُ إِيَّاهُ وَجَرَيَانُهُ بَعْدَ انْقِطَاعِهِ،ഉസ്മാൻ റ യുടെ വഫാത്തിൻ റ്റെ സമയത്ത് ഷത്രുക്കൾ ബന്ധിയാക്കുകയുംനോംബ് മുറിക്കാൻ പോലും വെള്ളം കിട്ടാതെ വെഷമിച്ച സമയത്ത് റൗളാ ശരീഫിൽ നിന്ന് അതറിഞ്ഞ ആരംഭപ്പൂവായ ഹബീബ് സ്വ നേരിട്ട് വന്ന് മച്ചിൻ പുറത്ത് കൂടി ഉസ്മാൻ റ വിന്ന് നോംബ് മുറിക്കാൻ വെള്ളം കൊടുത്ത് സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത സംഭവം ഉദ്ധരിക്കുന്നുوَمِنْهُمْ عُثْمَانُ بْنُ عَفَّانَ - رَضِيَ اللَّهُ عَنْهُ - قَالَ عَبْدُ اللَّهِ بْنُ سَلَامٍ: ثُمَّ أَتَيْتُ عثمان لِأُسَلِّمَ عَلَيْهِ - وَهُوَ مَحْصُورٌ - فَقَالَ: مَرْحَبًا بِأَخِي، رَأَيْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي هَذِهِ الْخُوخَةِ فَقَالَ: يَا عثمان حَصَرُوكَ؟ قُلْتُ: نَعَمْ، قَالَ: عَطَّشُوكَ؟ قُلْتُ: نَعَمْ، فَأَدْلَى لِي دَلْوًا فِيهِ مَاءٌ فَشَرِبْتُ حَتَّى رَوِيتُ حَتَّى إِنِّي لَأَجِدُ بَرْدَهُ بَيْنَ ثَدْيَيَّ وَبَيْنَ كَتِفَيَّ، فَقَالَ: إِنْ شِئْتَ نُصِرْتَ عَلَيْهِمْ، وَإِنْ شِئْتَ أَفْطَرْتَ عِنْدَنَا، فَاخْتَرْتُ أَنْ أُفْطِرَ عِنْدَهُ، فَقُتِلَ ذَلِكَ الْيَوْمَ. انْتَهَى.അൽ ഹാവീ ലിൽ ഫതാവ......___________
ഇസ്തിഗാസ ഇമാമീങ്ങളിലൂടെ ഭാഗം 02.
...1...റം ലി ഇമാം____" ഷാഇഫീ മദ് ഹബിലെ കർമ്മ ശാസ്ത്ര പണ്ടിതനായ കേരളത്തിലെ പുത്തൻ വാദികളുടെ നവോതഥാന നേതാക്കളിൽ ഒരാളായ കെ എം മൗലവി പോലും മുജദ്ദിദാണെന്ന് പരിചയപ്പെടുത്തിയറം ലി ഇമാമിനോട് മരണപ്പെട്ട അംബിയാ , അൗലിയാക്കളോട് പ്രയാസഘട്ടത്തിൽ യാ റസൂലല്ലാഹ്, യാ മുഹ്യദ്ദീൻ ഷൈഖെ , യാ ബദ് രീങ്ങളെ എന്നിങ്ങനെ തുടങ്ങിയ ഇസ്തിഗാസ വിളിയെ പറ്റി ചോദിച്ചതിന്ന് മറുപടി ഫത് വയായി മഹാനവർകൾ പടിക്കുന്നു..?"അംബിയാ അൗലിയാഇന്നോട് ഇസ്തിഗാസ അനുവദനീയമാകുന്നു അവർ വഫാതിന്ന് ശേഷമാണെങ്കിലും കാരണം അംബിയാക്കളുടെ മുഹ്ജിസത്തും, അൗലിയാക്കളുടെ കറാമത്തും മരണ ശേഷം മുറിഞ്ഞ് പോകുന്നില്ല, അവർ ഖബറിൽ ജീവിക്കുന്നവരും, ഖബറിൽ വെച്ച് നിസ്ക്കരിക്കുന്നവരും, ഹജ്ജ് ചെയ്യുന്നവരുമാണെന്ന് ഹദീസിൽ സ്തിരപ്പെട്ട് വന്നിട്ടുണ്ട്"وفي فتاوى شمس الدين الرملي الشافعي ما نصه ( سئل عما يقع من العامة من قولهم عند الشدائد : يا شيخ فلان ، يا رسول الله ، ونحو ذلك من الاستغاثة بالأنبياء والمرسلين والأولياء والعلماء والصالحين فهل ذلك جائز أم لا ؟ وهل للرسل والأنبياء والأولياء والصالحين والمشايخإغاثةٌ بعد موتهم ؟ وماذا يرجح ذلك ؟فأجاب : بأن الأستغاثة بالأنبياء والمرسلين والأولياء والعلماء والصالحين جائزة ، وللرسل والأنبياء والأولياء والصالحين إغاثة بعد موتهم ، لأن معجزة الأنبياء وكرامة الأولياء لا تنقطع بموتهم ، أما الأنبياء فلأنهم أحياء في قبورهم يصلون ويحجون كما وردت به الأخبار ، وتكون الإغاثة منهم معجزة لهم ، وأما الأولياء فهي كرامة لهم فإن أهل الحق على أنه يقع من الأولياء بقصد وبغير قصد أمور خارقة للعادة يجريها الله تعالى بسببهم )) اه.______________...2...അബ്ദുൽ ഖാസിം സാബിതുബ്നുൽ അഹ്മദൽ ബഗ്ദാദി(റ) ജനനം ഹിജ് റ (401)____________" മഹാനവർകൾ മസ്ജിദുന്നബവിയിൽ ആയിരിക്കുംബോൾ ഒരാൾ വന്ന് നബി സ്വ യുടെ ഖബറിന്നരികിൽ വെച്ച് സുബ് ഹി ബാങ്ക് കൊടുക്കുക യായിരുന്നു, അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്ന് പറഞ്ഞപ്പോഴേക്ക് പള്ളിയിലെ ജോലിക്കാരനിലൊരാൾ വന്ന് യാതൊരു പ്രകോപനവുമില്ലാതെ ബാങ്ക് കൊടുത്തയാളെ മുഖത്തടിക്കുകയുണ്ടായി , അടി കിട്ടിയ ആ മനുഷ്യൻ കരഞ്ഞ് കൊണ്ട് നബി സ്വ യുടെ ഖബറിങ്കൽ വന്ന് പറഞ്ഞു!!! യാ റസൂലല്ലാഹ് ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ വെച്ചാണ് മർദ്ധിക്കപ്പെട്ടിരിക്കുന്നത് , തൽസമയം തന്നെ അടിക്കപ്പെട്ടയാൾ ബോധം കെട്ട് വീണു വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല, മൂന്ന് ദിവസം കഴിഞ്ഞ് അയാൾ മരണപ്പെടുകയും ചെയ്തു"......( താരീഖ് ദിമശ്ഖ് ഇബ്നു അസാകിർ റ) , ഇമാം മറാകിശി മിസ്ബാഹുള്ളലാം എന്ന കിതാബുകളിൽ രേഖപ്പെടുത്തി)١٠١٧ - ثابت بن أحمد بن الحسين أبو القاسم البغدادي قدم دمشق حاجا وذكر أنه سمع أبا القاسم بن بشران ببغداد وأبا الفتح سليم بن أيوب الرازي (١) وأبا الفرج بن برهان العراك (٢) بصور وأبا ذر عبد بن أحمد الهروي بمكة وأبا بكر محمد بن جعفر بن علي الميماسي بعسقلان روى عنه الفقيه أبو الفتح نصر بن إبراهيم وشيخنا أبو الفضل أحمد بن الحسين بن أحمد بن القاسم سبط الكاملي اخبرنا أبو الفتح نصر الله بن محمد حدثنا نصر بن إبراهيم إملاء حدثنيأبو القاسم ثابت بن أحمد بن الحسين البغدادي أنه رأى رجلا بمدينة النبي (صلى الله عليه وسلم) أذن الصبح عند قبر رسول الله (صلى الله عليه وسلم) وقال فيه الصلاة خير من النوم فجاءه خادم من خدام المسجد فلطمه حين سمع ذلك فبكى الرجل وقال يا رسول الله في حضرتك يفعل بي هذا الفعال ففلج الخادم في الحال وحمل إلى داره فمكث ثلاثة أيام وماتقرأت بخط أبي الفرج غيث بن علي حدثنا ثابت بن أحمد بن الحسين أبو القاسم البغدادي شيخ قدم علينا وذكر أنه سمع من عبد الملك بن بشران وأبي ذر الحافظ وسكن بن جميع والفقيه سليم وأبي الفرج بن برهان وعبد العزيز بن عبد الملك اليماني وأبي بكر الميماسي وأبي بكر الحافظ وغيرهم وأن له إجازة من كل واحدمنهم وكتب لنا خطه بالإجازة بجميع مسموعاته في مستهل شهر ربيع الأول سنة سبع وسبعين وأربعمائة وسئل عن مولده فقال في مستهل محرم سنة إحدى وأربعمائة توجه طالبا للحج في شهر ربيع الأول المذكور ولم نقف له بعد ذلك على خبر…………….. تاريخ دمشق…. إبن عساكر…….______________...3....ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച് വഫാത്തായ ഒരു ലക്ഷത്തിൽ പരം ഹദീസ് മനപ്പാടമുണ്ടായിരുന്ന അഞ്ഞൂറിൽ പരം കിതാബുകളുടെ രചയിതാവും, ഹാഫിളും , ഷാഫിഈ മദ് ഹബുകാരനും കൂടിയായഅൽ ഹാഫിൾജലാലുദ്ദീനി സുയൂത്വി (റ)_________ഇസ്തിഗാസ നടത്തുകയും നടത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തത് യഥേഷ്ടമുണ്ട്. മരണപ്പെട്ടവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് പ്രമാണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുന്ന കൃതികള്‍ യഥേഷ്ടം ഇമാം സുയൂഥി (റ) രചിച്ചിട്ടുണ്ട്.റോമക്കാര്‍ മഴ യില്ലാത്ത സമയത്ത് അബു അയ്യൂബുല്‍ അന്‍സ്വാരി (റ) യുടെ ഖബ്റിഞ്ഞടുത്ത് ചെന്ന് മഴ തേടാറുണ്ടായിരുന്നു.''(ദുര്‍റു സ്വഹാബ ഫീമന്‍ ദഖല മിനസ്സ്വഹാബ 115)ومات أبى أيوب اﻷنصاري بالقسطنطينية وقبره هناك يستقى به الروم إذا قحطوا (درالسحابة فيمن دخل مصر من الصحابة للحافظ السيوطي : ص/115)പത്താം നൂറ്റാണ്ടിലെ മുജദ്ദിദെന്ന് കെ എം മൗലവി പരിചയപ്പെടുത്തിയ ഇമാം സുയൂഥി (റ) അറുനൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മഹാനാണ്. ഇസ്തിഗാസ ഉറപ്പിക്കാന്‍ ഗ്രന്ഥ രചന നടത്തിയ മഹാനാണ് . ഏതാനും വരികള്‍ കാണുക .الْفَتَاوَى الصوفية]👇[تَنْوِيرُ الْحَلَكِ فِي إِمْكَانِ رُؤْيَةِ النَّبِيِّ وَالْمَلَكلَكَ،وَفِي كِتَابِ مِصْبَاحِ الظَّلَامِ فِي الْمُسْتَغِيثِينَ بِخَيْرِ الْأَنَامِ للإمام شمس الدين محمد بن موسى بن النعمان قَالَ: سَمِعْتُ يوسف بن علي الزناني يَحْكِي عَنِ امْرَأَةٍ هَاشِمِيَّةٍ كَانَتْ مُجَاوِرَةً بِالْمَدِينَةِ، وَكَانَ بَعْضُ الْخُدَّامِ يُؤْذِيهَا، قَالَتْ: فَاسْتَغَثْتُ بِالنَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَسَمِعْتُ قَائِلًا مِنَ الرَّوْضَةِ يَقُولُ: أَمَا لَكِ فِيَّ أُسْوَةٌ؟ فَاصْبِرِي كَمَا صَبَرْتُ، أَوْ نَحْوَ هَذَا، قَالَتْ: فَزَالَ عَنِّي مَا كُنْتُ فِيهِ وَمَاتَ الْخُدَّامُ الثَّلَاثَةُ الَّذِينَ كَانُوا يُؤْذُونَنِي،(الحاوي للفتاوى للسيوطي: 2/261)ഇബ്നുന്നുഅ്മാന്‍ (റ) വില്‍ നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്‍പെട്ട ഒരു സ്ത്രീ പറയുന്നു. എന്‍റെ ചില സേവകര്‍ എന്നെ ബുദ്ധിമുട്ടിച്ചു. ഞാന്‍ നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള്‍ തിരുനബിയുടെ റൗളയില്‍ നിന്ന് ഒരശരീരി ഞാന്‍ കേട്ടു. നിനക്ക് എന്നില്‍ മാതൃകയില്ലേ? ഞാന്‍ ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര്‍ തുടരുന്നു. ആ സമയത്ത് എനിക്കവരില്‍ നിന്നുണ്ടിവുന്ന വിഷമങ്ങള്‍ നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.(അല്‍ഹാവീ ലില്‍ ഫതാവ : 2/261): ഉദ്ദേശ്യ സാഫല്യത്തിന് തവസ്സുലും ഇസ്തിഗാസയും ഉള്‍പ്പെട്ട പ്രാര്‍ത്ഥന ചൊല്ലാന്‍ ഇമാം സുയൂഥി (റ) പടിപ്പിക്കുന്നത് കാണുക..يا رب بالقران العظيم وما فيه من أسمائك العظيمة وبحمد صلى الله عليه وسلم نبيك نبى الرحمة يا محمد توسلت بك بك إلا ربك ثم تطلب حاجتك يستجاب لك إن شاء الله (الرحمة في الطب والحكمة ﻷسيوطى : ص 265-223-230)''അല്ലാഹുവെ നിന്‍റെ മഹത്തായ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും നിന്‍റെ ്രപവാചകനായ കാരുണ്യവാനായ മുഹമ്മദ് നബി (സ) യെ കൊണ്ടും ഞാന്‍ ചോദിക്കുന്നു. ഓ മുഹമ്മദ് നബിയേഅങ്ങയെ കൊണ്ട് നാഥനിലേക്ക് ഞാന്‍ തവസ്സുലാക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ആവശ്യങ്ങള്‍ ചോദിച്ചാല്‍ എളുപ്പത്തില്‍ ഉത്തരം ലഭിക്കുന്നതാണ്.(അര്‍റഹ്മത്തു ഫിത്വിബ്ബി വല്‍ഹിക്മ : 265-223-230).........സൂറത്തുന്നിസാഇലെ 64 മത്തെ ആയത്തിൻ റ്റെ വിശദീകരണത്തിൽ ഖുർതുബി ഇമാമും, അബൂ ഹയ്യാൻ റ വിനെ പോലുള്ള മുഫസ്സിരീങ്ങൾ നബി സ്വ യുടെ വഫാതിൻ റ്റെ മൂന്നാം ദിവസം ഒരു അഹ് റാബി വന്ന് നബി സ്വ യുടെ ഖബറിങ്കൽ വന്ന് തലയിൽ മണ്ണ് വാരിയിട്ട്" വലൗ അന്നഹും" എന്ന ആയത്ത് ഓതി പാപ മോചനത്തിന്ന് വേണ്ടി ശുപാർഷ തേടുന്ന സംഭവം അലിയ്യ് റ യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്ഇതിൻ റ്റെ പൂർണ്ണ സനദ് സുയൂത്വി ഇമാം അൽ ഹാവീ ലിൽ ഫതാവയിൽ കൊണ്ട് വരുന്നു..وَقَالَ ابن السمعاني فِي الدَّلَائِلِ:أَخْبَرَنَا أبو بكر هبة الله بن الفرجأَخْبَرَنَا أبو القاسم يوسف بن محمد بن يوسف الخطيبأَخْبَرَنَا أبو القاسم عبد الرحمن بن عمر بن تميم المؤدبحَدَّثَنَا علي بن إبراهيم بن علانأَخْبَرَنَا علي بن محمد بن عليحَدَّثَنَا أحمد بن الهيثم الطائيحَدَّثَنِي أَبِي عَنْ أَبِيهِ عَنْ سَلَمَةَ بْنِ كُهَيْلٍ عَنْ أبي صادق عَنْ عَلِيِّ بْنِ أَبِي طَالِبٍ - رَضِيَ اللَّهُ عَنْهُ - قَالَ:قَدِمَ عَلَيْنَا أَعْرَابِيٌّ بَعْدَ مَا دَفَنَّا رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَرَمَى بِنَفْسِهِ عَلَى قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَحَثَا مِنْ تُرَابِهِ عَلَى رَأْسِهِ، وَقَالَ: يَا رَسُولَ اللَّهِ، قُلْتَ فَسَمِعْنَا قَوْلَكَ وَوَعَيْتَ عَنِ اللَّهِ فَأَوْعَيْنَا عَنْكَ، وَكَانَ فِيمَا أَنْزَلَ اللَّهُ عَلَيْكَ: {وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا} [النساء: ٦٤] وَقَدْ ظَلَمْتُ نَفْسِي وَجِئْتُكَ تَسْتَغْفِرَ لِي، فَنُودِيَ مِنَ الْقَبْرِ أَنَّهُ قَدْ غُفِرَ لَكَ،👇👇 മുകളിൽ പറഞ്ഞ ഭാഗത്ത് തന്നെ ഉമർ റ യുടെ യാ സാരിയ അൽ ജബൽ അൽ ജബൽ എന്ന ഹദീസ് രേഖപ്പെടുത്തുന്നുثُمَّ رَأَيْتُ فِي كِتَابِ مُزِيلِ الشُّبُهَاتِ فِي إِثْبَاتِ الْكَرَامَاتِ لِلْإِمَامِ عماد الدين إسماعيل بن هبة الله بن باطيس مَا نَصُّهُ: وَمِنَ الدَّلِيلِ عَلَى إِثْبَاتِ الْكَرَامَاتِ آثَارٌ مَنْقُولَةٌ عَنِ الصَّحَابَةِ وَالتَّابِعِينَ فَمَنْ بَعْدَهُمْ مِنْهُمُ الْإِمَامُ أَبُو بَكْرٍ الصِّدِّيقُ - رَضِيَ اللَّهُ عَنْهُ - قَالَ لعائشة - رَضِيَ اللَّهُ عَنْهَا -: إِنَّمَا هُمَا أَخَوَاكِ وَأُخْتَاكِ، قَالَتْ: هَذَانِ أَخَوَايَ محمد وعبد الرحمن، فَمَنْ أُخْتَايَ وَلَيْسَ لِي إِلَّا أسماء، فَقَالَ: ذُو بَطْنِ ابْنَةِ خَارِجَةَ قَدْ أُلْقِيَ فِي رُوعِي أَنَّهَا جَارِيَةٌ، فَوَلَدَتْ أم كلثوم،وَمِنْهُمْ عُمَرُ بْنُ الْخَطَّابِ - رَضِيَ اللَّهُ عَنْهُ - فِي قِصَّةِ سَارِيَةَ حَيْثُ نَادَى وَهُوَ فِي الْخُطْبَةِ: يَا سَارِيَةُ الْجَبَلَ الْجَبَلَ، فَأَسْمَعَ اللَّهُ سَارِيَةَ كَلَامَهُ وَهُوَ بِنَهَاوَنْدَ، وَقِصَّتُهُ مَعَ نِيلِ مِصْرَ وَمُرَاسَلَتُهُ إِيَّاهُ وَجَرَيَانُهُ بَعْدَ انْقِطَاعِهِ،ഉസ്മാൻ റ യുടെ വഫാത്തിൻ റ്റെ സമയത്ത് ഷത്രുക്കൾ ബന്ധിയാക്കുകയുംനോംബ് മുറിക്കാൻ പോലും വെള്ളം കിട്ടാതെ വെഷമിച്ച സമയത്ത് റൗളാ ശരീഫിൽ നിന്ന് അതറിഞ്ഞ ആരംഭപ്പൂവായ ഹബീബ് സ്വ നേരിട്ട് വന്ന് മച്ചിൻ പുറത്ത് കൂടി ഉസ്മാൻ റ വിന്ന് നോംബ് മുറിക്കാൻ വെള്ളം കൊടുത്ത് സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത സംഭവം ഉദ്ധരിക്കുന്നുوَمِنْهُمْ عُثْمَانُ بْنُ عَفَّانَ - رَضِيَ اللَّهُ عَنْهُ - قَالَ عَبْدُ اللَّهِ بْنُ سَلَامٍ: ثُمَّ أَتَيْتُ عثمان لِأُسَلِّمَ عَلَيْهِ - وَهُوَ مَحْصُورٌ - فَقَالَ: مَرْحَبًا بِأَخِي، رَأَيْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي هَذِهِ الْخُوخَةِ فَقَالَ: يَا عثمان حَصَرُوكَ؟ قُلْتُ: نَعَمْ، قَالَ: عَطَّشُوكَ؟ قُلْتُ: نَعَمْ، فَأَدْلَى لِي دَلْوًا فِيهِ مَاءٌ فَشَرِبْتُ حَتَّى رَوِيتُ حَتَّى إِنِّي لَأَجِدُ بَرْدَهُ بَيْنَ ثَدْيَيَّ وَبَيْنَ كَتِفَيَّ، فَقَالَ: إِنْ شِئْتَ نُصِرْتَ عَلَيْهِمْ، وَإِنْ شِئْتَ أَفْطَرْتَ عِنْدَنَا، فَاخْتَرْتُ أَنْ أُفْطِرَ عِنْدَهُ، فَقُتِلَ ذَلِكَ الْيَوْمَ. انْتَهَى.അൽ ഹാവീ ലിൽ ഫതാവ......____
വലൗ അന്നഹും കിതാബുൽ ഗുന്യത്തിൽ നിന്നും
ഇസ്തിഗാസ വലൊ അന്നഹുംഗുന്യത്ത്ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561)നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവാൻ പ്രാര്തിക്കേണ്ടുന്ന പ്രാർത്ഥനവിവരിച്ചു അദ്ദേഹം എഴുതുന്നു: اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق عز وجل )അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട് നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ് നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്. )_________
ഇമാം നവവി(റ): ‘അല്‍ അര്‍ബഈന’ക്ക് ശറഹ് എഴുതിയോ ??
ഇമാം നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹ് എഴുതിയെന്നോ !! ??——————————————————- അബൂ യാസീൻ അഹ്സനി ചെറുശോലയുടെ ലേഖനം..........ലോക പ്രസിദ്ധനായ ഹാഫിളും മുഹദ്ദിസും ശാഫിഈ മദ്ഹബിന്റെ കര്‍മ്മശാസ്ത്ര സരണിയിലെ രണ്ടാം ശാഫിഈ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന മഹാനായ ഇമാംനവവി(റ) നിരവധി കനപ്പെട്ട കിത്താബുകള്‍ മുസ് ലിം ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്, അക്കൂട്ടത്തില്‍ പെട്ടതാണു മഹാന്‍ രചിച്ച ‘കിത്താബുല്‍ അര്‍ബഈന്‍' (كتاب الأربعين) അഥവാ പ്രധാനപ്പെട്ട 40.ഹദീസുകള്‍ സമാഹരിച്ചു കൊണ്ട് എഴുതിയ ഹദീസ് കിത്താബ്, ഈ കിത്താബിന്ന് തന്റെ ശിഷ്യന്മാര്‍ അടക്കം ധാരാളം ശറഹുകളും വ്യാഖ്യാനങ്ങളും എഴുതിയിട്ടുട്ട്, എങ്കിലും ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് ‘അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് മഹാനായ ഇമാം നവവി(റ) തന്നെ ശറഹ് എഴുതിയിട്ടുണ്ടോ എന്നതാണ്, ഇന്ന് ഇമാം നവവി(റ)യുടേതെന്ന് പറഞ്ഞുകൊണ്ട് ഒരു ശറഹ് വിപണിയില്‍ ലഭ്യമാണ്, ആ ശറഹ് ഇമാം നവവി(റ)യുടേതാണോ? ഇമാം നവവി(റ) അങ്ങിനെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടോ? എന്താണതിനെ കുറിച്ചു പൂര്‍വ്വീകരായ ഇമാമുകളും ഇമാം നവവി(റ)യുടെ ശിഷ്യന്മാരും പറയുന്നത് എന്ന് നമുക്ക് പരിശോധിക്കാം.മഹാനായ അലാഉദ്ദീന്‍ ഇബ്നുല്‍അത്ത്വാര്‍(റ):മുഖ്ത്തസ്വറുന്നവവി എന്നും, ഇബ്നുന്നവവി എന്നുള്ള സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ട ഇമാം നവവി(റ) നിരവധി കിത്താബുകള്‍ എഴുതുകയും ക്രോഡി കരിക്കുകയും ഇമാംനവവി(റ) വിന്ന് വര്‍ഷങ്ങളോളം സേവനം ചെയ്യുകയും ചെയ്ത ഹാഫിളും പ്രപഞ്ചത്യാകിയും കര്‍മ്മശാസ്ത്ര ഇമാമുമായ ഹിജ്റ:724.ല്‍ വഫാത്തായ മഹാനായ ഇബ്നുല്‍അ ത്ത്വാര്‍(റ) തന്റെ ‘അറ്ബഈനുന്നവവി' യുടെ വ്യഖ്യാന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നത് കാണുക. മഹാന്‍ പറയുന്നു:وكان من جملة ما جمعه رحمه الله تعالى أربعين حديثا من الأحاديث النبويّة قائلها خير البريّة صلى الله عليه وسلم، وعزم رحمه الله تعالى على شرحها، وتبيين الحكمة في اختيارها دون غيرها، فلم يُقْدَرْ له رحمه الله تعالى ذلك، واخترمته المنية. وها أنا إن شاء الله تعالى أشرح الأحاديث المذكورة بألفاظ واضحات..الخ.(مقدمة شرح الأربعين النووية:ص/35)للإمام ابن العطار الملقب بمختصر النووي."ഇബ്നുല്‍ അത്ത്വാര്‍(റ) പറയുന്നു:'മഹാനായ ഇമാം നവവി(റ) ക്രോഡീകരിച്ച കിത്താബുകളുടെ കൂട്ടത്തില്‍ പെട്ടതാണ്, ലോകത്ത് വെച്ച് ഏറ്റവും ശ്രേഷ്ടരായ മഹാനായ നബി(സ്വ) വാചകങ്ങളായ ഹദീസുകളുടെ കൂട്ടത്തില്‍ പെട്ട നാല്‍പത് ഹദീസുകള്‍ ഒരുമിച്ചു കൂട്ടിയ 'അല്‍ അര്‍ബഈന്‍' എന്ന ഗ്രന്ഥം. ആ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതാനും അങ്ങിനെ ഒന്ന് രചനക്ക് തെരഞ്ഞെടുത്തതിന്റെ കാര്യം വ്യക്തമാക്കാനും ഇമാംനവവി(റ) തീരുമാനിച്ചിരുന്നു, പക്ഷെ അങ്ങിനെ ഒരു വ്യാഖ്യാന മെഴുതാന്‍ ഇമാംനവവി(റ)വിന്ന് സാധിക്കുന്നതിന്നു മുമ്പ് മഹാനായ ഇമാംനവവി(റ) ഈ ലോകത്തോട് വിട പറയുകയാണുണ്ടായത്. ഇമാംനവവി(റ) വിന്റെ പ്രധാനശിഷ്യനായ ഇമാം ഇബ്നുല്‍ അത്ത്വാര്‍(റ) തന്റെ(ശറഹുല്‍ അര്‍ബഈന്‍ അന്നവവിയ്യ:പേജ്/35)ല്‍ പറഞ്ഞതായി കാണാവുന്നതാണ്.ഈ പറഞ്ഞതില്‍ നിന്നും ഇമാംനവവി(റ) തന്റെ’ 'അല്‍ അര്‍ബഈന്‍' എന്ന ഹദീസ് ഗ്രന്ഥത്തിന് ഒരു ശറഹോ വ്യാഖ്യാനമോ എഴുതിയിട്ടില്ല എഴുതുന്നതിന്ന് മുമ്പ് മഹാന്‍ വഫാത്തായിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇമാം നവവി (റ) വിന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് തന്റെ പ്രധാന ശിഷ്യന്‍ ഇബ്നുല്‍ അത്ത്വാര്‍ (റ)ക്ക് പുറമെ ഹിജ്റ:734.ല്‍ വഫാത്തായ ഇമാം താജുദ്ദീന്‍ അല്‍ ഫാക്കിഹാനി(റ)യും, ഹിജ്റ:702.ല്‍ വഫാത്തായ ഇമാം ഇബ്നു ദഖീഖില്‍ അയ്ദ്(റ)യും, ഹിജ്റ:767.ല്‍ വഫാത്തായ ഇമാം ഇസ്സുദ്ദീന്‍ ഇബ്നു ജമാഅ(റ)യും, ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ)യും, ഹിജ്റ :804.ല്‍ വഫാത്തായ ഇമാം ഇബ്നുല്‍ മുലഖിന്‍(റ)യും, ഹിജ്റ:974. ല്‍ വഫാത്തായ ഇബ്നുഹജര്‍ അല്‍ ഹൈത്തമി(റ)യും തുടങ്ങി ധാരാളം പൂര്‍വ്വീകരായ ഇമാമുകള്‍ തന്നെ വ്യാഖ്യാനങ്ങള്‍ എഴുതി യിട്ടുണ്ട് അവരാരും തന്നെ ഇമാം നവവി(റ) തന്നെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് ശറഹു എഴുതിയിട്ടുണ്ടെന്നു പറഞ്ഞതായി കാണുന്നില്ല, എന്നല്ല ആ ഇമാമുകള്‍ ആരും തന്നെ ശറഹ് എഴുതുന്ന സമയത്ത് ഇമാം നവവി(റ) തന്റെ ശറഹില്‍ വ്യഖ്യാനിച്ചതു പോലെ എന്നു പറഞ്ഞു കൊണ്ട് ഇമാം നവവി(റ)യെ തൊട്ടു വരികള്‍ എടുത്തുദ്ധരിക്കുകപോലും ചെയ്യുന്നില്ല, അങ്ങിനെ ഒരു ശറഹ് ഇമാം നവവി(റ) തന്നെ തന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് എഴുതിയിരുന്നുവെങ്കില്‍ പൂര്‍വ്വീകരായ ഇമാമുകളോക്കെ ആ ശറഹില്‍ നിന്നു എടുത്തുദ്ധരിക്കു മായിരുന്നു, അങ്ങിനെയൊന്നു കാണുന്നുമില്ല. അത് കൊണ്ട് തന്നെ ഇമാം നവവി(റ)യുടെ ഖാദിമും പ്രധാനശിഷ്യനും ആയ ഇബ്നുല്‍അത്ത്വാര്‍(റ) പറഞ്ഞ്തുപോലെ ഇമാം നവവി(റ) 'അല്‍ അര്‍ബ ഈന്‍' എന്ന ഹദീസ് കിത്താബിന്ന് വ്യാഖ്യാനമെഴുതിയിട്ടില്ലാ എന്നതാണു വാസ്തവം.!!അപ്പോള്‍ പിന്നെ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടേക്കാം,????????അതായത് ഇമാം നവവി(റ)യുടെ കിത്താബുകള്‍ പരി ചയപ്പെടുത്തുന്ന ഭാഗത്ത് ഹാഫിളുസ്സുയൂത്വി(റ) തന്റെ ഇമാം നവവി(റ)യുടെ ചരിത്രം പറയാനായി രചിച്ച 'അല്‍ മിന്‍ഹാജുസ്സവിയ്യ്' എന്ന ഗ്രന്ഥത്തില്‍ 'അല്‍ അര്‍ബഈന്‍ വശറഹു അല്‍ഫാളി ഹാ' എന്നു പറഞ്ഞതായി കാണുന്നുണ്ടല്ലോ എന്ന ചോദ്യം,??? !!!! അഥവാ ‘പദങ്ങളുടെ വ്യഖ്യാനം' എന്ന് പറഞ്ഞിട്ടുണ്ടല്ലോ !!! ഇതു കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് നവവി ഇമാമിനു തന്നെ വ്യാഖ്യാനമുണ്ട് എന്നല്ലേ ?, എന്നാൽ അതിനുള്ള മറുപടി ഇമാംനവവി(റ) തന്നെ തന്റെ ‘അല്‍ അര്‍ബഈനി' ന്റെ തുടക്ക ത്തില്‍ ഈ ഹദീസുകളെ ‘മനപ്പാടമാക്കല്‍ എളുപ്പമാകാന്‍ വേണ്ടിയും, ഇതുകളെകൊണ്ട് എല്ലാ വര്‍ക്കും ഉപകാരം സിദ്ധിക്കാന്‍ വേണ്ടിയും സനദുകള്‍ ഉദ്ധരിക്കാതെയാണു ഞാന്‍ പറയുന്നത്' എന്നു പറഞ്ഞ ശേഷം ഇമാം നവവി(റ) പറയുന്നതായി കാണാം....ثمّ أُتْبِعُهَا ببابٍ في ضبط خَفيّ ألفاظها. (الأربعين:ص/45)للنووي.""ഇമാം നവവി(റ) പറയുന്നു: ‘ഈ നാല്‍പത് ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അതിനോടൊന്നിച്ചു തന്നെ ഈ ഹദീസുകളിലെ പദങ്ങള്‍ വായിക്കേണ്ട രൂപം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു അധ്യായവും കൂടി കൂട്ടി ച്ചേര്‍ക്കുന്നതാണ്. (അല്‍ അര്‍ബഈന്‍:പേജ്/45).""ഇമാംനവവി(റ) തന്റെ ‘അല്‍ അര്‍ബഈനി' ന്റെ ആമുഖത്തില്‍ ഈ പറഞ്ഞതാണ് ഹാഫിളു സ്സുയൂത്വി(റ)യും മറ്റും ‘അല്‍ അര്‍ബഈന്‍' എന്ന പറഞ്ഞതിന്റെ കൂടെ ‘വ ശറഹു അല്‍ഫാളി ഹാ' (وشرح ألفاظها)എന്ന് കൂട്ടിപ്പറഞ്ഞതിന്റെ താല്‍പര്യം, അല്ലാതെ ഇമാം നവവി(റ) ഒരു വ്യാഖ്യാന ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട് എന്നല്ല,ഈ പറയപ്പെട്ട ‘ശറഹുല്‍ അല്‍ഫാള്' ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ അവസാന ഭാഗത്ത് ‘ബാബുന്‍:അല്‍ ഇശാറാത്തു ഇലാ ളബ്ത്വില്‍ അല്‍ഫാളില്‍ മുശ്ക്കിലാത്ത്' (باب: الإشارات إلى ضبط الألفاظ المشكلات)എന്ന തലക്കെ ട്ടോടെ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്, ഈ ഉള്ളവന്റെ കയ്യില്‍ തന്നെ ‘ദാറുല്‍മിന്‍ഹാജ്- ദാറുല്‍ഗൗസാനി' എന്നീ രണ്ട് അറബ് ലോകത്തെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ കോപ്പി കള്‍ സൂക്ഷിപ്പുണ്ട്. പക്ഷെ ഇന്ന് ഇമാം നവവി(റ) വിന്റെ ‘ശറഹുല്‍ അര്‍ബഈന്‍' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പുത്തനാശയക്കാര്‍ അവര്‍ക്കനുകൂലമായി എന്തൊക്കെയോ ഉണ്ടെന്നു പറഞ്ഞു കൊണ്ട് നടക്കുകയും എടുത്തുദ്ധരിക്കുകയും ചെയ്യുന്ന ആധികാരികതയില്ലാതെ ആരോ എഴുതി ആരോ പുറത്തിറക്കിയ ഒരു ബുക്കുണ്ട് അത് ഒരിക്കലും ഇമാം നവവി(റ) യുടേതല്ല, ആരോ ഇമാം നവവി(റ)യുടെ പേരില്‍ കെട്ടിയുണ്ടാക്കിയതാണെന്നത് തീര്‍ച്ചയാണ്. പുത്തനാശയക്കാര്‍ ഇമാം നവവി(റ)യുടേതെന്നു പറഞ്ഞു ഉദ്ധരിക്കാറുള്ള ‘ശറഹുല്‍ അര്‍ബഈന്‍' ഡമസ്ക്കസിലെ ‘മക്തതബത്തു ദാരില്‍ഫത്ഹ്' ആണു പ്രസിദ്ധീകരിച്ചിട്ടുള്ളത്, വിതരണം ചെയ്യുന്നത് ബൈറൂത്തിലെ ‘അല്‍ മക്ത്തബുല്‍ഇസ്ലാമി' എന്ന സ്ഥാപനവുമാണ് എന്ന് ആ കിത്താബിന്റെ കവര്‍ പേജില്‍ കൊടുത്തിട്ടുണ്ട്, പക്ഷെ അതിന്റെ അവലംബ കോപ്പി ഏതാണെന്നോ കയ്യെഴുത്ത് പ്രതി ഏതു ലൈബ്രറിയിൽ നിന്നാണെന്നോ ഒന്നും തന്നെ പ്രസിദ്ധീകരിച്ചവര്‍ പറയുന്നില്ല,ആ പറഞ്ഞ കിത്താബിന്റെ ഒറിജിനല്‍ കോപ്പി ഈ വിനീതന്റെ കയ്യിലുണ്ട്, പിന്നെ പറയാനുള്ളത് സാധാരണ പുത്തനാശയക്കാര്‍ ഇമാം നവവി(റയുടെ പേരില്‍ ചാര്‍ത്തി ഉദ്ധരിക്കാറുള്ള ‘നീ ചോദിക്കുക യാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക' എന്ന ഹദീസിന്റെ വിശദീകരണത്തില്‍ പുത്തനാശയക്കാര്‍ പറയാറുള്ള ഭാഗം ഹിജ്റ:1331.ല്‍ (പതിനാലാംനൂറ്റാണ്ടില്‍) മരണപ്പെട്ട മുഹമ്മദ് ബ്നു അബ്ദില്ലാഹ് അല്‍ ജര്‍ദാനി എന്ന പണ്ഡിതന്‍ എഴുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ ശറഹില്‍ കാണാവുന്നതുമാണ്, ആ ശറഹിലും അവിടെ പറയുന്ന വിഷയം ഇമാം നവവി(റ) പറഞ്ഞതാണെ ന്നോ ഇമാം നവവി(റ)യുടെ ശറഹില്‍ നിന്നാണെന്നോ നവവി ഇമാമിന്റെ വരികളാണെന്നോ ജര്‍ദാനി പറയുന്നുമില്ല.ചുരുക്കത്തില്‍ ഇമാം നവവി(റ)യുടെ പേരില്‍ ആരൊക്കെയോ എഴുതിയ ഭാഗങ്ങള്‍ കൂട്ടിയോചിപ്പിച്ചു ആരൊക്കെയോ ഇമാം നവവി(റ)യുടേതാണെന്ന് പറഞ്ഞു പ്രസിദ്ധീ കരിച്ചു പ്രചരിപ്പിക്കുന്നു എന്നു മാത്രം.///////////////////////////////////////NB: ഈ കുറിപ്പ് വായിക്കുന്ന ആര്‍ക്കെങ്കിലും ഇമാം നവവി(റ) തന്നെ തന്റെ ‘കിത്താബുല്‍ അര്‍ബ ഈന്‍' എന്ന കിത്താബിന്ന് ശറഹ് എഴുതിയിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ അറിയിച്ചു തരണമെന്ന് വിനയ പുരസ്സരം അപേക്ഷിക്കുന്നു.////////////////////////എന്ന്: അബൂയാസീന്‍ അഹ്സനി- ചെറുശോല
Post a Comment